Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കാലവര്‍ഷം; മഴയില്‍ 22 ശതമാനം കുറവ്, പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കാത്തത് മഴ കുറയാൺ കാരണം, സെപ്തംബറിലും സംസ്ഥാനത്ത് മഴ കുറയും

ജൂണ്‍ 1 മുതല്‍ സെപ്തംബര്‍ 30 വരെ നീണ്ടു നില്‍ക്കുന്നതാണ് ഇന്ത്യന്‍ മണ്‍സൂണ്‍ എന്നറിയപ്പെടുന്ന കാലവര്‍ഷം. സീസണിലാകെ എട്ട് ന്യൂനമര്‍ദങ്ങളും നിരവധി അന്തരീക്ഷ ചുഴികളും ന്യൂനമര്‍ദപാത്തി പോലുള്ള അനുകൂല സാഹചര്യങ്ങളുമുണ്ടായെങ്കിലും കാലവര്‍ഷം ദുര്‍ബലമായി തുടരുകയായിരുന്നു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Sep 2, 2021, 05:04 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ഇടുക്കി: തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ അവസാന മാസത്തിലെത്തുമ്പോള്‍ സംസ്ഥാനത്ത് ഇതുവരെ 22 ശതമാനം മഴക്കുറവ്. 179.92 സെ.മീ. ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് 140.69 സെ.മീറ്റര്‍ മഴയാണ്. ഇന്നലെ രാവിലെ 8.30ന് രേഖപ്പെടുത്തിയ(ജൂണ്‍ 1 മുതല്‍ ആഗസ്റ്റ് 31 വരെ) കണക്ക് പ്രകാരമാണിത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടുതല്‍ മഴ കുറഞ്ഞ സീസണ്‍ കൂടിയാണിത്.  

വയനാട് 37 ശതമാനവും പാലക്കാട് 33 ശതമാനവും വീതം കുറഞ്ഞപ്പോള്‍ കോട്ടയത്ത് 9% മഴ കൂടി. സീസണിന്റെ ആദ്യ ഘട്ടം മുതല്‍ കോട്ടയം ജില്ലയില്‍ മികച്ച മഴ ലഭിച്ചിരുന്നു. കണ്ണൂര്‍- 30, മലപ്പുറം-29, കാസര്‍ഗോഡ്- 26, തിരുവനന്തപുരം-24, തൃശൂര്‍- 24, കൊല്ലം- 23, ഇടുക്കി- 21, ആലപ്പുഴ- 20, കോഴിക്കോട്- 18, എറണാകുളം-8, പത്തനംതിട്ട-1 ശതമാനവും വീതം മഴ കുറഞ്ഞു.

ജൂണ്‍ 1 മുതല്‍ സെപ്തംബര്‍ 30 വരെ നീണ്ടു നില്‍ക്കുന്നതാണ് ഇന്ത്യന്‍ മണ്‍സൂണ്‍ എന്നറിയപ്പെടുന്ന കാലവര്‍ഷം. സീസണിലാകെ എട്ട് ന്യൂനമര്‍ദങ്ങളും നിരവധി അന്തരീക്ഷ ചുഴികളും ന്യൂനമര്‍ദപാത്തി പോലുള്ള അനുകൂല സാഹചര്യങ്ങളുമുണ്ടായെങ്കിലും കാലവര്‍ഷം ദുര്‍ബലമായി തുടരുകയായിരുന്നു. ജൂണ്‍ മാസത്തില്‍ 36, ജൂലൈയില്‍ 20, ആഗസ്റ്റില്‍ 2 ശതമാനവും വീതം മഴ കുറഞ്ഞു. 2020ല്‍ ഇതേ സമയം വരെ 9 ശതമാനവും 2017ല്‍ 21 ശതമാനവും മഴക്കുറവുണ്ടായിരുന്നു. 2019 5, 201835% വീതം മഴ കൂടി.

ആഗസ്റ്റ് മാസത്തില്‍ സാധാരണയായി 42.67 സെ.മീ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ 41.61 സെ.മീ. മഴയാണ് ലഭിച്ചത്. ജൂലൈ മാസത്തില്‍ സാധാരണ 72.61 സെ.മീ. ലഭിക്കേണ്ട സ്ഥാനത്ത് 57.55 ആണ് ലഭിച്ചത്. ജൂണില്‍ ലഭിക്കേണ്ട 64.3 സെ.മീറ്ററിന്റെ സ്ഥാനത്തു ലഭിച്ചത് 40.84 സെ.മീറ്ററും.

തുടര്‍ച്ചയായി ന്യൂനമര്‍ദങ്ങളുണ്ടായെങ്കിലും ഇവ പ്രതീക്ഷിച്ച പോലെ ശക്തമാകാതെ പോയതും മണ്‍സൂണ്‍ കാറ്റെന്നറിയപ്പെടുന്ന പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കാത്തതുമാണ് മഴ കുറയാനുള്ള പ്രധാന കാരണം. സംസ്ഥാനത്ത് ഈ സീസണില്‍ ഇതുവരെയും എവിടേയും അതി തീവ്രമഴ(20 സെ.മീ.) റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കാലവര്‍ഷ മഴയെ കാര്യമായി സ്വാധീനിക്കുന്ന ആഗോള കാലാവസ്ഥ പ്രതിഭാസമായ എംജെഒ(മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍) ഇത്തവണ പ്രതീക്ഷിച്ചത് പോലെ ശക്തമായില്ല. തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്ര പ്രതിഭാസമായ ഇന്ത്യന്‍ ഓഷ്യന്‍ ഡൈപ്പോള്‍(ഐഒഡി) നെഗറ്റീവ് ഫേസിലേക്ക് മാറിയതും ഇത്തവണ മഴ കുറയാന്‍ കാരണമായി.

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്നലെയിറക്കിയ പത്രക്കുറിപ്പ് പ്രകാരം സെപ്തംബറില്‍ സംസ്ഥാനത്ത് മഴ കുറയുമെന്നാണ് വ്യക്തമാക്കുന്നത്. വടക്കന്‍ ജില്ലയില്‍ ചിലയിടങ്ങളില്‍ മഴ കൂടുമ്പോള്‍ മറ്റിടങ്ങളില്‍ ശരാശരി മഴ ലഭിക്കും. മദ്ധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും ശരാശരിയിലും താഴെ മഴയാണ് പ്രവചനം. സെപ്തംബറില്‍ 25 സെ.മീ. മഴയാണ് ശരാശരി ലഭിക്കേണ്ടത്. 

Tags: RainMonsoonWind
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിങ്കളാഴ്ച മുതല്‍ മഴയുടെ തീവ്രത കുറയാന്‍ സാധ്യത, കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Kerala

മലപ്പുറം അയ്യാടന്‍ മലയില്‍ വിള്ളല്‍: പ്രദേശത്തുനിന്ന് 42 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു

Kerala

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയും കാറ്റും: അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

പീച്ചി ഡാമിന്റെ ഷട്ടര്‍ ശനിയാഴ്ച ഉയര്‍ത്തും,തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

Kerala

മഴക്കെടുതിയില്‍ 4 മരണം, ഡാമുകളില്‍ ജലനിരപ്പുയര്‍ന്നു

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം; 30 ഓളം പേര്‍ക്ക് പരിക്ക്‌

കളികാര്യമായി… വാഷിങ് മെഷീനില്‍ കുടുങ്ങിയ നാലുവയസുകാരനെ അഗ്നിരക്ഷാ സേനാഗംങ്ങള്‍ രക്ഷപ്പെടുത്തി

മൈസൂരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

സമൂഹ മാധ്യമങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പുതിയ ഡിജിപിയുടെ ആദ്യ സര്‍ക്കുലര്‍

ട്രിനിഡാഡ് ആൻഡ് ടൊബാഗോ പരമോന്നത ദേശീയ ബഹുമതി: നയതന്ത്ര മികവില്‍ പ്രധാനമന്ത്രിക്കും ഭാരതത്തിനുമുള്ള അംഗീകാരം- ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ് 

പാഠപുസ്തകങ്ങളിലെ രാഷ്‌ട്രീയക്കളി കരിക്കുലം കമ്മിറ്റിയറിയാതെ: എന്‍ടിയു

ജന്മഭൂമി സുവര്‍ണജയന്തി; കൊല്ലത്ത് സ്വാഗതസംഘമായി

എഡിസണ്‍

ഡാര്‍ക്കനെറ്റ്: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ നടപടി തുടങ്ങി; നാളെ കസ്റ്റഡിയില്‍ വാങ്ങിയേക്കും

ഹരിത പരിവര്‍ത്തനം: നൂതന പാരിസ്ഥിതിക ഭരണത്തിലൂടെ

കലാമണ്ഡലം വൈക്കം കരുണാകരന്‍ സ്മാരക കഥകളി വിദ്യാലയം ചങ്ങമ്പുഴ പാര്‍ക്കില്‍ അവതരിപ്പിച്ച ഭീമം കരുണാകരം കഥകളി മഹോത്സവത്തിന് ഒരുങ്ങുന്ന ഭീമ വേഷധാരികള്‍ക്ക് അവസാനവട്ട നിര്‍ദേശം നല്‍കുന്ന ഗുരു രഞ്ജിനി സുരേഷ്

ഭീമം കരുണാകരം: ഭീമനായി പത്തു കലാകാരികള്‍ നിറഞ്ഞാടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies