Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണ്ണൂര്‍ സര്‍വ്വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടന; ഗവര്‍ണര്‍ അറിയാതെ നിയമനം; നടപടി വിവാദത്തില്‍, നിയമനം ലഭിച്ചവരെല്ലാം സിപിഎം അനുകൂലികള്‍

രണ്ട് വര്‍ഷം കാലാവധിയുള്ള ബോര്‍ഡ് അംഗങ്ങളെയും ചെയര്‍മാനെയും സര്‍വ്വകലാശാല നിയമപ്രകാരം ചാന്‍സിലറായ ഗവര്‍ണറാണ് നാമനിര്‍ദേശം ചെയ്യേണ്ടത് എന്നിരിക്കെ സിന്‍ഡിക്കേറ്റ് നടപടി കുറ്റകരമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 30, 2021, 01:19 pm IST
in Kerala

കണ്ണൂര്‍: യൂണിവേഴ്‌സിറ്റി ചാന്‍സിലറായ ഗവര്‍ണര്‍ അറിയാതെ കണ്ണൂര്‍ സര്‍വ്വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടിപ്പിച്ച് ഉത്തരവിറക്കിയ രജിസ്ട്രാറുടെ നടപടി വിവാദത്തില്‍. വിവിധ വിഷയങ്ങളിലായി 71 ബോര്‍ഡുകളാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് യോഗം പുനഃസംഘടിപ്പിക്കുകയും രജിസ്ട്രാര്‍ ഉത്തരവിറക്കുകയും ചെയ്തത്. രണ്ട് വര്‍ഷം കാലാവധിയുള്ള ബോര്‍ഡ് അംഗങ്ങളെയും ചെയര്‍മാനെയും സര്‍വ്വകലാശാല നിയമപ്രകാരം ചാന്‍സിലറായ ഗവര്‍ണറാണ് നാമനിര്‍ദേശം ചെയ്യേണ്ടത് എന്നിരിക്കെ സിന്‍ഡിക്കേറ്റ് നടപടി കുറ്റകരമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.  

യൂണിവേഴ്‌സിറ്റി നിയമങ്ങളും ചട്ടങ്ങളും പാലിക്കാന്‍ ബാധ്യസ്ഥനായ വിസി നിയോഗിച്ച സിന്‍ഡിക്കേറ്റിന്റെ മൂന്നംഗ സമിതിയാണ് ഗവര്‍ണറെ മറികടന്ന് ബോര്‍ഡ് അംഗങ്ങളുടെ പേരുകള്‍ നിര്‍ദേശിച്ചത്. രജിസ്ട്രാറുടെ നടപടിക്കെതിരേ സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റിയുടെ എം. ഷാജര്‍ഖാന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് പരാതി നല്‍കി.

സ്വകാര്യ ട്യൂഷന്റെ പേരില്‍ ശിക്ഷാ നടപടി നേരിട്ട സിപിഎം സഹയാത്രികനടക്കമുള്ള ഇടത് അനുകൂലികളായ യോഗ്യതകളില്ലാത്തവരെയാണ് ഭൂരിഭാഗവും ബോര്‍ഡ് ഓഫ് സ്റ്റഡീസ് ഉപസമിതിയില്‍ തിരുകിക്കയറ്റിയിരിക്കുന്നത്. വിവിധ കോഴ്‌സുകളുടെ സിലബസുകളും പാഠപുസ്തകങ്ങളും തയ്യാറാക്കലും ചോദ്യപേപ്പര്‍ തയ്യാറാക്കേണ്ടവരുടെ പാനല്‍ രൂപീകരിക്കുന്നതടക്കവുമുള്ള ചുമതലകളാണ് ബോര്‍ഡുകള്‍ക്കുള്ളത്. സര്‍ക്കാര്‍, എയിഡഡ് കോളജുകളിലെ യുജിസി നിഷ്‌ക്കര്‍ഷിക്കുന്ന യോഗ്യതയുള്ളവരെ മാത്രമേ ബോര്‍ഡുകളിലേക്ക് നാമനിര്‍ദേശം ചെയ്യാവൂയെന്നിരിക്കെ സ്വാശ്രയ അണ്‍ എയിഡഡ് കോളജ് അധ്യാപകരെയും ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സാധാരണരീതിയില്‍, നോമിനേറ്റ് ചെയ്യപ്പെടേണ്ട മുഴുവന്‍ പേരുടെയും ബയോഡാറ്റയും യോഗ്യതയും പരിശോധിച്ച ശേഷം ഗവര്‍ണറാണ് ഉത്തരവിറക്കേണ്ടത്. അയോഗ്യരായവരുടെ പേര് ഗവര്‍ണര്‍ അംഗീകരിക്കില്ലെന്ന് മുന്‍കൂട്ടിക്കണ്ടാണ് സിപിഎം നേതൃത്വം നല്കുന്ന സിന്‍ഡിക്കേറ്റ് രജിസ്ട്രാറെ സ്വാധീനിച്ച് ഉത്തരവിറക്കിയത്. യൂണിവേഴ്‌സിറ്റിയുടെ അക്കാദമിക് തലത്തില്‍ കൈകടത്തി സിലബസുകളും മറ്റും പാര്‍ട്ടിക്കനുകൂലമായ രീതിയില്‍ ഉപയോഗപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണിത്. കണ്ണൂര്‍ സര്‍വ്വകലാശാല രൂപം കൊണ്ടതു മുതല്‍ സിപിഎംവത്കരണത്തിന്റെ ഇടമാണ് യൂണിവേഴ്‌സിറ്റി. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നീക്കങ്ങളുമെന്ന് വ്യക്തമാണ്.

യൂണിവേഴ്‌സിറ്റി ചട്ടങ്ങള്‍ ലംഘിച്ച് രൂപംകൊടുത്ത ബോര്‍ഡുകള്‍ പുനഃസംഘടിപ്പിച്ച് യോഗ്യരായവരെ നിയമിക്കണമെന്നും ഗവര്‍ണറെ അവഹേളിച്ച് ബോര്‍ഡ് അംഗങ്ങളെ നിയമിച്ച സിന്‍ഡിക്കേറ്റ് ഉപസമിതിക്കെതിരേ നടപടിയെടുക്കണമെന്നും ഇവരുടെ ഇംഗിതത്തിനനുസരിച്ച് ഉത്തരവിറക്കിയ രജിസ്ട്രാറെ നീക്കം ചെയ്യണമെന്നും സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Tags: University
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡി കോളേജിലെ പരീക്ഷ നടത്തിപ്പില്‍ വീഴ്ചയില്ല, തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍വകലാശാലയെന്ന് കോളേജ് പ്രിന്‍സിപ്പല്‍

Kerala

ഗവര്‍ണറുമായി ഏറ്റുമുട്ടാനില്ലെന്ന് മന്ത്രി ആര്‍ ബിന്ദു, ഡോ കെ എസ് അനില്‍കുമാറിനെ മാറ്റിയത് ഒത്തുതീര്‍പ്പിന്റെ ഭാഗമല്ലെന്നും മന്ത്രി

Kerala

രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ വേണ്ട; എസ്എഫ്ഐയുടെ നീക്കം തടഞ്ഞ് വൈസ് ചാൻസലർ ഡോ. പി.രവീന്ദ്രൻ

Kerala

ജീവനക്കാരുടെ വിദ്യാഭ്യാസക്കുറവ് കലാമണ്ഡലത്തെ പ്രതിസന്ധിയിലാക്കുന്നു; ചാന്‍സലര്‍ മല്ലിക സാരാഭായിയെ തള്ളി വൈസ് ചാന്‍സലര്‍ ഡോ. ആര്‍ അനന്തകൃഷ്ണന്‍

Kerala

ഡിജിറ്റല്‍,സാങ്കേതിക സര്‍വകലാശാല വി സി നിയമനത്തിനുള്ള അഭിമുഖം ഈ മാസം 8 മുതല്‍ 12 വരെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.