Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ സിക്ക വ്യാപനത്തിന് സാധ്യത; ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് മാരകം; ഡ്രൈ ഡെ കര്‍ശനമാക്കണം; മുന്നറിയിപ്പുമായി വിദഗ്ധര്‍

ഉഷ്ണ-മിതോഷ്ണ മേഖലകളില്‍ കണ്ടുവരുന്ന ഈഡിസ് കൊതുകുകളുടെ കടിയേല്‍ക്കുന്നതിലൂടെയാണ് സിക്കയും ചിക്കുന്‍ഗുനിയയും ഡെങ്കിപ്പനിയും പടരുന്നത്. അതിനാല്‍ തന്നെ രോഗവ്യാപന സാധ്യത കൂടുതലാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 3, 2021, 12:36 pm IST
in Kerala

കൊച്ചി: കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സിക്ക വൈറസ് വ്യാപനത്തിന് സാധ്യതയുള്ളതായി ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ഉഷ്ണ-മിതോഷ്ണ മേഖലകളില്‍ കണ്ടുവരുന്ന ഈഡിസ് കൊതുകുകളുടെ കടിയേല്‍ക്കുന്നതിലൂടെയാണ് സിക്കയും ചിക്കുന്‍ഗുനിയയും  ഡെങ്കിപ്പനിയും പടരുന്നത്. അതിനാല്‍ തന്നെ രോഗവ്യാപന സാധ്യത കൂടുതലാണ്.

സിക്ക ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് മാരകം

സിക്ക  അഞ്ചു  മുതല്‍ 7 ദിവസം വരെ നീണ്ടു നില്‍ക്കും.  ലക്ഷണങ്ങള്‍ പ്രകടമാകാന്‍ 3 മുതല്‍ 14 ദിവസം വരെയെടുക്കും.   പനി, ചുവന്ന പാടുകള്‍, തലവേദന, സന്ധി വേദന, കണ്ണുകള്‍ക്ക് ചുവപ്പ് നിറം, പേശികള്‍ക്ക് വേദന എന്നിവയാണ്  പ്രധാന ലക്ഷണങ്ങള്‍.  ലക്ഷണങ്ങള്‍  ഒരാഴ്ച വരെ നീളാം. മുതിര്‍ന്നവരെ ചെറിയ തോതിലേ  ബാധിക്കൂ.  ഗര്‍ഭിണികളിലാണ്  സങ്കീര്‍ണമാകുന്നത്. കൊതുകിന്റെ കടിയിലൂടെയോ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയോ ഗര്‍ഭിണിയില്‍ വൈറസ് ബാധയുണ്ടാകാം, ഇത്  ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കും. രോഗബാധിതനായ ആളില്‍ നിന്ന്  രക്തം സ്വീകരിച്ചാലും  സിക്ക പടരാം.   ഗര്‍ഭം അലസല്‍, ചാപിള്ള പിറക്കല്‍, മൈക്രോസെഫാലി പോലെയുള്ള ജനിതക വൈകല്യങ്ങള്‍ എന്നിവയ്‌ക്ക് കാരണമാകാം. കുഞ്ഞുങ്ങളുടെ തല ചെറുതാകുന്ന അവസ്ഥയാണ് മൈക്രോസെഫാലി.  പ്രസവത്തോട് അടുത്തുണ്ടാകുന്ന സിക്ക  കുഞ്ഞുങ്ങള്‍ക്ക് ജന്മനാലുള്ള സിക്ക സിന്‍ഡ്രോമിനും കാരണമാകും. കുഞ്ഞുങ്ങളുടെ മസ്തിഷ്‌കത്തിന്റെ വളര്‍ച്ചക്കുറവിനും കൈകാലുകള്‍ക്ക് വൈകല്യങ്ങളുണ്ടാകാനും സാധ്യതയുണ്ടെന്ന് കൊച്ചി അമൃത ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഡിവിഷന്‍ ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ.മെര്‍ലിന്‍ മോനി പറഞ്ഞു.

നശിപ്പിക്കുക കൊതുകുകളെ

കേരളത്തില്‍ ഇതുവരെ എഴുപതോളം സിക്ക രോഗികളാണ് ഉള്ളത്. ഇതില്‍ എട്ടുപേര്‍  സജീവരോഗികളാണ്. സിക്കക്ക്  മരുന്നില്ല.  വാക്സിന്‍ വികസിപ്പിക്കുന്നതേയുള്ളു.  കൊതുക് കടിയേല്‍ക്കാതെ ശ്രദ്ധിക്കുകയാണ്  പടരുന്നത് തടയാനുള്ള  മികച്ച മാര്‍ഗ്ഗം. വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളും വീടിനുള്ളില്‍ വെള്ളം നിറച്ചുവയ്‌ക്കുന്ന പാത്രങ്ങളുമെല്ലാം ആഴ്ചയിലൊരിക്കലെങ്കിലും വൃത്തിയാക്കിയാല്‍  ഈഡിസ് കൊതുകുകള്‍ പെരുകുന്നത് തടയാം.

ശ്രദ്ധിക്കേണ്ടത്

  • വിശ്രമമെടുക്കണം
  • ധാരാളം വെള്ളം കുടിക്കണം
  • പനിയും വേദനയും കുറയ്‌ക്കാന്‍ അസെറ്റാമിനോഫെന്‍ പോലെയുള്ള മരുന്നുകള്‍ കഴിക്കാം
  • ആസ്പിരിന്‍ പോലെയുള്ള നോണ്‍ സ്റ്റിറോയ്ഡല്‍ ആന്റി ഇന്‍ഫഌമേറ്ററി ഡ്രഗ്‌സ് ഒഴിവാക്കണം
  • മറ്റ് അസുഖങ്ങള്‍ക്ക് മരുന്ന്  കഴിക്കുന്നവര്‍ പുതിയ മരുന്നുകള്‍ ഉപയോഗിക്കും മുമ്പ് ഡോക്ടറുടെ ഉപദേശം തേടണം.
Tags: keralaകേരള സര്‍ക്കാര്‍Zika Virus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.