Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കല്ലുവാതുക്കലിനെ ഡി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധം

നിലവിലെ ടിപിആര്‍ നിര്‍ണയരീതിയും കാറ്റഗറി നിശ്ചയിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും അശാസ്ത്രീയമാണെന്ന് സര്‍ക്കാരിനുതന്നെ ബോധ്യപ്പെട്ട സാഹചര്യത്തില്‍ അടിയന്തര ആശ്വാസനടപടികളുണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു.

Janmabhumi Online by Janmabhumi Online
Aug 2, 2021, 05:30 pm IST
in Kollam
FacebookTwitterWhatsAppTelegramLinkedinEmail

ചാത്തന്നൂര്‍: കല്ലുവാതുക്കല്‍ ഗ്രാമപ്പഞ്ചായത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമല്ലാതിരുന്നിട്ടും സാങ്കേതിക കണക്കുകളുടെ അടിസ്ഥാനത്തില്‍ ‘ഡി’ കാറ്റഗറയില്‍ ഉള്‍പ്പെടുത്തി ജനജീവിതം നിശ്ചലമാക്കുന്നതിനെ അടിയന്തര സ്റ്റിയറിങ് കമ്മിറ്റി യോഗം അപലപിച്ചു.

21 മുതല്‍ 27 വരെയുള്ള ദിവസങ്ങളിലെ ടിപിആര്‍ 15-നുമുകളില്‍ വന്നതാണ് പഞ്ചായത്ത് ഡി കാറ്റഗറിയില്‍ വരാന്‍ കാരണമെന്നാണ് പറയുന്നത്. എന്നാല്‍ 26ന് 419 ആന്റിജന്‍ പരിശോധന നടത്തിയതില്‍ 21 പേര്‍ക്കും 27-ാം തീയതി 245 പേര്‍ക്ക് നടത്തിയ പരിശോധനയില്‍ 24 പേര്‍ക്കും മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

അഞ്ചുശതമാനം മാത്രമായിരുന്നു ഈ ദിവസങ്ങളിലെ ടിപിആര്‍ സ്വകാര്യ ലാബുകളിലെ പരിശോധനാ ഫലങ്ങളില്‍ പോസീറ്റീവ് ആകുന്നവരുടെ എണ്ണംമാത്രം കണക്കിലെടുക്കുന്നതിനാലും പരിശോധന നടത്തിയവരുടെ ആകെ എണ്ണം പരിഗണിക്കാത്തതിനാലുമാണ് ടിപി.ആറില്‍ വര്‍ധന കാണിക്കുന്നത്. 26, 27 ദിവസങ്ങളിലെ കണക്കുകള്‍ പരിശോധിച്ചതില്‍ വന്ന വ്യതിയാനവും ഈനിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേരാന്‍ ഇടയാക്കിയെന്ന് യോഗം വിലയിരുത്തി.

നിലവിലെ ടിപിആര്‍ നിര്‍ണയരീതിയും കാറ്റഗറി നിശ്ചയിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും അശാസ്ത്രീയമാണെന്ന് സര്‍ക്കാരിനുതന്നെ ബോധ്യപ്പെട്ട സാഹചര്യത്തില്‍ അടിയന്തര ആശ്വാസനടപടികളുണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. പഞ്ചായത്തിലെ പ്രധാന കവലകളായ കല്ലുവാതുക്കലും പാരിപ്പള്ളിയും ദിവസങ്ങളായി നിശ്ചലമാണ്.

വ്യാപാരിസമൂഹം ഗുരുതരമായ പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുന്നത് കണ്ടില്ലെന്നു നടിക്കാനാകില്ല. തിങ്കളാഴ്ച മുതല്‍ കടകള്‍ തുറക്കുന്നതിനുള്ള അനുമതിക്കായി ജില്ലാ ഭരണകൂടത്തെ സമീപിക്കുമെന്ന് അടിയന്തര സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.സുദീപ പറഞ്ഞു

Tags: Kalluvathukkalprotestcovid
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കിസാന്‍ സംഘിന്റെ പ്രതിഷേധം; കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ പിൻവലിച്ച് നിതി ആയോഗ്

Kerala

മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു, ആശുപത്രിയിലെത്തിയ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബി ജെ പി പ്രവര്‍ത്തകരുമായി വാക്കേറ്റം നടത്തി

Kerala

പോരാട്ടം നടത്തിയത് ബ്യൂറോക്രസിക്കെതിരെ; എന്ത് ശിക്ഷയും നേരിടാൻ തയാർ, ചുമതലകൾ ജൂനിയര്‍ ഡോക്ടര്‍ക്ക് കൈമാറി ഡോ.ഹാരിസ്

Kerala

പ്രതിഷേധം രൂക്ഷം:തെറ്റായ ഇന്ത്യന്‍ ഭൂപടം പിന്‍വലിച്ച് കോണ്‍ഗ്രസ്

Kerala

കണ്ടല ഫാര്‍മസി കോളേജില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം, സംഘര്‍ഷം

പുതിയ വാര്‍ത്തകള്‍

ലിവര്‍പൂള്‍ ക്യാപ്റ്റന്‍ വിര്‍ജില്‍ വാന്‍ഡൈയ്ക്കും സഹതാരം ആന്‍ഡി റോബേര്‍ട്ട്‌സണും കാറപകടത്തില്‍ അന്തരിച്ച ഡീഗോ ജോട്ടയ്ക്കും സഹോദരന്‍ ആന്ദ്ര സില്‍വയ്ക്കും ആദരമര്‍പ്പിക്കാന്‍ അവര്‍ കളിച്ചിരുന്ന ജേഴ്‌സി നമ്പര്‍ ആലേഖനം ചെയ്ത പുഷ്പ മാത്രകയുമായി പോര്‍ച്ചുഗലിലെ ഗൊണ്ടോമറില്‍ നടന്ന സംസ്‌കാര ചടങ്ങുകള്‍ക്കെത്തിയപ്പോള്‍

ഫുട്‌ബോള്‍ ലോകം ഗോണ്ടോമറില്‍ ഒത്തുചേര്‍ന്നു; നിത്യനിദ്രയ്‌ക്ക് ആദരമേകാന്‍

ഏഴ് പൊന്നഴകില്‍ സജന്‍ പ്രകാശ്; ലോക പോലീസ് മീറ്റില്‍ നീന്തലിന്റെ ഏഴ് ഇനങ്ങളില്‍ സ്വര്‍ണം

coir

കയര്‍മേഖല അഴിയാക്കുരുക്കില്‍; കയര്‍ത്തൊഴിലാളികളും ക്ഷേമനിധി ബോര്‍ഡും പ്രതിസന്ധിയില്‍

വാന്‍ ഹായ് കപ്പലിലെ തീപ്പിടിത്തം: രക്ഷാസംഘം ആശങ്കയില്‍

ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒരാള്‍ കൂടി അറസ്റ്റില്‍

1. മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം, 2.വിദ്യാര്‍ത്ഥികള്‍ കിടക്കുന്ന മുറിയുടെ ഭിത്തി നനഞ്ഞു കുതിര്‍ന്ന നിലയില്‍, 3. ശുചിമുറിയുടെ ഭിത്തി നനഞ്ഞു കുതിര്‍ന്ന നിലയില്‍, 4. മേല്‍ത്തട്ട് വിണ്ടുകീറി 
പൊട്ടിയ നിലയില്‍

മറ്റൊരു ദുരന്തത്തിന് കാത്തിരിക്കുന്നു; കോട്ടയത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകളും അപകടാവസ്ഥയില്‍

പാക് ചാരവനിത ജ്യോതി മൽ​ഹോത്രയുടെ കേരള യാത്ര ടൂറിസം വകുപ്പിന്റെ ചെലവിൽ; കെ. സുരേന്ദ്രന്റെ ആരോപണം ശരിവച്ച് വിവരാവകാശ രേഖ

പാലക്കാട് രഘു: മങ്ങലില്ലാത്ത മൃദംഗമാംഗല്യം

കാളികാവിൽ ജനങ്ങളെ ഭീതിയിലാഴ്‌ത്തിയ നരഭോജി കടുവ കൂട്ടിൽ കുടുങ്ങി; നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു

തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം; 30 ഓളം പേര്‍ക്ക് പരിക്ക്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies