Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘അത്തരമൊരു വിഡ്ഢിത്തം’ പറഞ്ഞിട്ടില്ല; ബലാത്സംഗവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍നിന്ന് പിന്നാക്കം പോയി ഇമ്രാന്‍, തിരുത്ത് വിമര്‍ശനങ്ങള്‍ക്കൊടുവില്‍

ലൈംഗികാതിക്രമത്തെക്കുറിച്ച് കഴിഞ്ഞമാസം ഇമ്രാന്‍ നടത്തിയ പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

Janmabhumi Online by Janmabhumi Online
Jul 28, 2021, 09:08 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ഇസ്ലാമബാദ്: മാനഭംഗവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ പിന്നാക്കം പോയി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അത്തരമൊരു വിഡ്ഢിത്തം ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന് അവരാണ് ഉത്തരവാദിയെന്ന പ്രസ്താവനയാണ് ഇമ്രാന്‍ തിരുത്തിയത്. ‘ബലാത്സംഗം ചെയ്യുന്ന ആര്‍ക്കും, ആ വ്യക്തിക്ക് മാത്രമായിരിക്കും ഉത്തരവാദിത്തം. അതുകൊണ്ട് വ്യക്തതയുണ്ടാകണം. സ്ത്രീ എങ്ങനെ പ്രകോപനം സൃഷ്ടിക്കുന്നുവെന്നതിലോ, അവരുടെ വസ്ത്രധാരണത്തിലോ കാര്യമില്ല, ബലാത്സംഗം നടത്തുന്നയാളാണ് പൂര്‍ണ ഉത്തരവാദി. ഒരിക്കലും ഇര ഉത്തരവാദിയല്ല.’-പിബിഎസ് ന്യൂസ് അവറുമായുള്ള അഭിമുഖത്തില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി വ്യക്താക്കി.

 ലൈംഗികാതിക്രമത്തെക്കുറിച്ച് കഴിഞ്ഞമാസം ഇമ്രാന്‍ നടത്തിയ പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം തടയാൻ ‘സമൂഹത്തില്‍ പ്രകോപനം’ ഒഴിവാക്കുകയാണ് മാര്‍ഗമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. സമാനവിവാദത്തിന് രണ്ടുമാസത്തിന് ശേഷമായിരുന്നു അദ്ദേഹം ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റിയതാണ് തന്റെ പ്രസ്താവനയെന്ന് യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാധ്യമസ്ഥാപനമായ പിബിഎസിനോട് ഇമ്രാന്‍ ഖാന്‍ വിശദീകരിച്ചു. 

‘ലൈംഗിക കുറ്റകൃത്യങ്ങളില്‍ വലിയ വര്‍ധനയുള്ള പാക്കിസ്ഥാന്‍ സമൂഹത്തെപ്പറ്റി ലളിതമായി സംസാരിക്കുകയായിരുന്നു അവര്‍. നല്‍കിയ എല്ലാ അഭിമുഖങ്ങളെക്കുറിച്ചും എനിക്ക് അറിയാവുന്നതുകൊണ്ട് പറഞ്ഞേ മതിയാകൂ. മാനഭംഗത്തിനിരയായ വ്യക്തിയായിരിക്കും ഉത്തരവാദിയെന്ന വിഡ്ഢിത്തം ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. ബലാത്സംഗം നടത്തുന്നയാളായാരിക്കും എപ്പോഴും ഉത്തരവാദി’- ഖാന്‍ കൂട്ടിച്ചേര്‍ത്തു. ലൈംഗികാതിക്രമങ്ങള്‍ കൂടുന്നതിനിടെയാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി തിരുത്തുമായി രംഗത്തുവന്നത്. രാജ്യത്ത് ഒരു ദിവസം 11 സ്ത്രീകള്‍ മാനഭംഗത്തിന് ഇരയാകുന്നുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ 22,000ന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.  

Tags: ബലാത്സംഗംപാക്കിസ്ഥാന്‍അഭിമുഖംimran khan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മക്കളെ കാണാൻ പോലും അനുവദിക്കുന്നില്ല : പാകിസ്ഥാനിലെ പാവ സർക്കാരുമായി ചർച്ച നടത്തിയിട്ട് കാര്യമില്ല : ഇമ്രാൻ ഖാൻ

World

ആദ്യം ജയിലിലടച്ചു , പിന്നീട് ലൈംഗികാതിക്രമം നേരിട്ട് മാനം കെട്ടു , ഇപ്പോൾ നുണ പരിശോധനയും : ഇമ്രാൻ ഖാന് തലവേദനകൾ ഒഴിയുന്നില്ല

India

ഇനി വിദ്വേഷം പറച്ചിലും ഭീഷണിയും പ്രചരിപ്പിക്കാൻ അനുവദിക്കില്ല ; ഇമ്രാൻ ഖാന്റെയും ബിലാവൽ ഭൂട്ടോയുടെയും എക്‌സ് അക്കൗണ്ട് ഇന്ത്യയിൽ ബ്ലോക്ക് ചെയ്‌തു

News

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിൽ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപണം, രേഖകൾ പുറത്ത്

World

പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‌ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദേശം

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ 9 പേരെ കാണാതായി

ഒറ്റപ്പാലത്ത് ഇരുചക്ര വാഹനത്തില്‍ ബസിടിച്ച് യുവതി മരിച്ചു

പാകിസ്ഥാനിലെ ഉന്നത സൈനികോദ്യോഗസ്ഥനായ ജനറല്‍ സഹീര്‍ ഷംസദ് മിര്‍സ

ഇന്ത്യയ്‌ക്കെതിരെ ആണവായുധഭീഷണി ഉയര്‍ത്തി ഉന്നത പാക് സൈനികോദ്യോഗസ്ഥന്‍; കയ്യബദ്ധം പറ്റാമെന്ന് സഹീര്‍ ഷംസദ് മിര്‍സ

മാല മോഷ്ടിച്ച കേസില്‍ കുടുക്കി ദളിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച പേരൂര്‍ക്കട എസ്എച്ച്ഒയെ സ്ഥലം മാറ്റി

കപ്പല്‍ മുങ്ങിയ സംഭവം: ഷിപ്പിംഗ് കമ്പനിയുമായി ചര്‍ച്ചയ്‌ക്ക് സമിതികള്‍

തുര്‍ക്കി പ്രസിഡന്‍റ് റെസപ് തയിപ് എര്‍ദോഗാന്‍ (വലത്ത്)

പാകിസ്ഥാനെ പിന്തുണച്ച തുര്‍ക്കിയുമായി ബന്ധം വേര്‍പ്പെടുത്തി ഇന്‍ഡിഗോ വിമാനക്കമ്പനി; ആഗസ്തില്‍ ടര്‍കിഷ് എയര്‍ലൈന്‍സുമായുള്ള ബന്ധം വേര്‍പെടുത്തും

കോഴിക്കോട്  കോര്‍പറേഷനിലെ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ വീടുകളില്‍ നിന്ന് 6,20,000 രൂപ പിടിച്ചെടുത്ത് വിജിലന്‍സ്, സംഭവം നാളെ വിരമിക്കാനിരിക്കെ

ജിഹാദി ആശയങ്ങളെ എതിർത്തു ; മാതാപിതാക്കളെ കൊലപ്പെടുത്തി എഞ്ചിനീയറിംഗ് ബിരുദധാരിയായ മകൻ ; മദ്രസ അധ്യാപകരെയും കൊലപ്പെടുത്താൻ ശ്രമം

കാല വര്‍ഷ കെടുതിയില്‍ വ്യാപക നാശനഷ്ടം, 7 മരണം

ലോകം വീണ്ടും വ്യാപാരയുദ്ധത്തിലേക്ക്;ചൈന വ്യാപാരക്കരാര്‍ ലംഘിച്ചെന്ന് ട്രംപ്; ചൈനയുമായി വ്യാപാരചര്‍ച്ചകള്‍ നിര്‍ത്തിവെച്ച് യുഎസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies