Sunday, June 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘നിയമസഭയില്‍ മൈക്ക് വലിച്ചെറിഞ്ഞ എംഎല്‍എയുടെ പെരുമാറ്റം നോക്കൂ. അദ്ദേഹം തീര്‍ച്ചയായും വിചാരണ നേരിടണം,’ – ജസ്റ്റിസ് ചന്ദ്രചൂഡ്

ഇടത് എംഎല്‍എമാര്‍ 2015ല്‍ നിയമസഭയില്‍ നടത്തിയ അതിക്രമങ്ങള്‍ സംബന്ധിച്ച കേസ് പിന്‍വലിക്കാനാവില്ലെന്ന് സുപ്രീംകോടതി. 2015ല്‍ കെ.എം. മാണിയുടെ ബജറ്റവതരണം തടയാന്‍ ഇടത് എംഎല്‍എമാര്‍ സഭയില്‍ കയ്യാങ്കളി നടത്തിയ കേസ് പിന്‍വലിക്കാനാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച കേരള സര്‍ക്കാരിന്റെ നീക്കത്തിന് ഇതോടെ വന്‍തിരിച്ചടിയേറ്റു.

Janmabhumi Online by Janmabhumi Online
Jul 5, 2021, 05:55 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ഇടത് എംഎല്‍എമാര്‍ 2015ല്‍ നിയമസഭയില്‍ നടത്തിയ അതിക്രമങ്ങള്‍ സംബന്ധിച്ച കേസ് പിന്‍വലിക്കാനാവില്ലെന്ന് സുപ്രീംകോടതി. 2015ല്‍ കെ.എം. മാണിയുടെ ബജറ്റവതരണം തടയാന്‍ ഇടത് എംഎല്‍എമാര്‍ സഭയില്‍ കയ്യാങ്കളി നടത്തിയ കേസ് പിന്‍വലിക്കാനാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച കേരള സര്‍ക്കാരിന്റെ നീക്കത്തിന് ഇതോടെ വന്‍തിരിച്ചടിയേറ്റു.

എംഎല്‍എമാരുടെ ഇത്തരം പെരുമാറ്റരീതി വച്ചുപൊറുപ്പിക്കാനാവില്ലെന്നും കുറ്റക്കാരായ എംഎല്‍എമാര്‍ പൊതുസ്വത്ത് നശിപ്പിക്കുന്നത് തടയല്‍ നിയമപ്രകാരം വിചാരണ നേരിടേണ്ടിവരുമെന്നും സുപ്രീംകോടതി സൂചിപ്പിച്ചു.  

തിങ്കളാഴ്ച കേസ് വാദത്തിനെടുത്ത സുപ്രീംകോടതി ഇടതുപക്ഷപാര്‍ട്ടികളിലെ എംഎല്‍എമാരുടെ പെരുമാറ്റരീതിയെക്കുറിച്ച് പ്രഥമദൃഷ്ട്യാ അതൃപ്തിപ്രകടിപ്പിച്ചു. 2015ലാണ് നിയമസഭയില്‍ ഈ കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. ശിവന്‍കുട്ടി, ജലീല്‍, ഇ.പി. ജയരാജന്‍ എന്നിവരുള്‍പ്പെട്ട സീനിയര്‍ സിപിഎം എംഎല്‍എമാരാണ് സഭയില്‍ കെ.എം.മാണിയുടെ ബജറ്റവതരണം തടയാന്‍ വലിയ അതിക്രമം നടത്തിയത്. ഡിവൈ ചന്ദ്രചൂഡ്, എംആര്‍ ഷാ എന്നിവര്‍ അംഗങ്ങളായ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്. നിയമസഭയിലെ മൈക്ക് തറയില്‍ എറിയുകയും പൊതുസ്വത്ത് നശിപ്പിക്കുകയും ചെയ്ത എംഎല്‍എമാരുടെ പെരുമാറ്റത്തിനെതിരെ തക്കതായ നിയമനടപടി സ്വീകരിക്കേണ്ടതുണ്ടെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.

‘പ്രഥമദൃഷ്ട്യാ ഇത്തരം പെരുമാറ്റങ്ങള്‍ക്കെതിരെ കര്‍ശനമായ നിലപാട് എടുക്കേണ്ടതുണ്ട്. ഇത് സ്വീകാര്യമായ പെരുമാറ്റരീതിയില്ല. നിയമസഭയില്‍ മൈക്ക് വലിച്ചെറിഞ്ഞ എംഎല്‍എയുടെ പെരുമാറ്റം നോക്കൂ. അദ്ദേഹം തീര്‍ച്ചയായും വിചാരണ നേരിടണം,’ ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

‘ഇവര്‍ എംഎല്‍എമാരാണ്, ജനങ്ങളുടെ പ്രതിനിധികളായിരുന്നു,’ എംഎല്‍എമാരുടെ പെരുമാറ്റത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ജസ്റ്റിസ് ഷാ പറഞ്ഞു. സംസ്ഥാനത്തെ ബജറ്റ് തടയാന്‍ ശ്രമിച്ചത് എന്ത് സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നതെന്നും സുപ്രീം കോടതി ചോദിച്ചു. ധനബില്‍ പാസാക്കുന്നത് തടഞ്ഞവര്‍ക്ക് പരിരക്ഷ നല്‍കാനാവില്ലെന്നും കോടതി പറഞ്ഞു.

കേസില്‍ ഇനി ജൂലൈ 15 ബുധനാഴ്ച വീണ്ടും വാദം കേള്‍ക്കല്‍ തുടരും. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ പരിശോധിക്കേണ്ടതുള്ളതായും ജഡ്ജിമാര്‍ പറഞ്ഞു. കേസ് തീര്‍പ്പാക്കണമെന്ന സര്‍ക്കാര്‍ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളുകയും പ്രതികള്‍ വിചാരണ നേരിടണമെന്നും വിധിച്ചിരുന്നു. ഇതിനെതിരെയാണ് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. സ്പീക്കറുടെ അനുമതിയില്ലാതെ നിയമസഭാ സെക്രട്ടറി നല്‍കിയ പരാതി ശരിയല്ലെന്നും കേസില്‍ ഉള്‍പ്പെട്ട എംഎല്‍എമാര്‍ക്ക് ഭരണഘടന അനുവദിച്ച സംരക്ഷണം ലഭിക്കണമെന്നുമാണ് സംസ്ഥാനസര്‍ക്കാര്‍ പരാതിയില്‍ വാദിച്ചത്. ഭരണഘടനയുടെ 105(3), 194(3) എന്നീ വകുപ്പുകള്‍ സഭാംഗങ്ങള്‍ക്ക് മുന്‍ഗണനകളും സംരക്ഷണവും ഉറപ്പാക്കുന്നുവെന്നും സംസ്ഥാനസര്‍ക്കാര്‍ പരാതിയില്‍ വാദിക്കുന്നു. അതുകൊണ്ട് തന്നെ എംഎല്‍എമാര്‍ക്കെതിരെ നിയമസഭാ സെക്രട്ടറി പരാതി നല്‍കിയത് ശരിയല്ലെന്നും പരാതിയില്‍ പറയുന്നു. നിയമസഭാ സെക്രട്ടറിയുടെ പരാതിയിലാണ് നിയമസഭയിലെ എംഎല്‍എമാരുടെ അതിക്രമത്തില്‍ കേസെടുത്തത്.

Tags: കെ.ടി. ജലീല്‍സുപ്രീംകോടതി ജസ്റ്റിസ്ജസ്റ്റിസ് ചന്ദ്രചൂഡ്കെ.എം. മാണിനിയമസഭാ കയ്യാങ്കളികേരള നിയമസഭsupremecourtവി.ശിവന്‍കുട്ടിഇ.പി. ജയരാജന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത (വലത്ത്)
India

സര്‍ക്കാര്‍ ഭൂമി ഒരിയ്‌ക്കലും വഖഫ് ആകില്ലെന്നും അത് തിരിച്ചുപിടിക്കാനാകുമെന്നും സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി തുഷാര്‍ മേത്തയുടെ വാദം

India

പാർലമെന്റ് പാസാക്കിയ നിയമങ്ങൾ ഭരണഘടനാപരം; ശക്തമായ വാദങ്ങൾ ഉയർന്നില്ലെങ്കിൽ വഖഫ് കേസുകളിൽ ഇടപെടാനാകില്ല: സുപ്രീംകോടതി

India

വൃന്ദാവനത്തില്‍ അഞ്ചേക്കറില്‍ ഇടനാഴിക്ക് സുപ്രീം കോടതിയുടെ അനുമതി; ബങ്കേ ബിഹാരി ക്ഷേത്ര സമുച്ചയം ഉടന്‍

India

സവര്‍ക്കറെ വിമര്‍ശിച്ചതിന് രാഹുല്‍ ഗാന്ധിയ്‌ക്ക് മുഖത്തടി കൊടുത്ത സുപ്രീംകോടതിക്ക് നന്ദി പറഞ്ഞ് ഫഡ് നാവിസ്

India

വഖഫ് സ്വത്തുകളില്‍ തല്‍സ്ഥിതി തുടരണം; ഇടക്കാല ഉത്തരവുമായി സുപ്രീംകോടതി, കേന്ദ്രത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച സമയം

പുതിയ വാര്‍ത്തകള്‍

ചരിത്രം തിരുത്തി പ്രീമണ്‍സൂണ്‍ സീസണ്‍; മൂന്നു മാസത്തിനിടെ 77.64 സെ.മീ. മഴ, മേയില്‍ മാത്രം 59 സെ.മീ.

ഇസ്ലാമിനെ അപമാനിച്ചെന്ന് പറഞ്ഞ് ശർമിഷ്ഠയെ ഉടൻ അറസ്റ്റ് ചെയ്തു : സനാതന ധർമ്മത്തെ പരിഹസിക്കുന്ന ടിഎംസി നേതാക്കളെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ട് ?

ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടന; എബിവിപിക്ക് 60 ലക്ഷത്തിലധികം അംഗങ്ങള്‍

ജാഗ്രത വേണം: അഞ്ചുവര്‍ഷത്തിനിടെ 1034 തട്ടിക്കൊണ്ട് പോകല്‍ കേസുകള്‍; മൂന്നു മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 50 കേസുകള്‍

അഹല്യബായി ഭാരതപൈതൃകത്തിന്റെ മഹാസംരക്ഷക: അഹല്യബായി ഹോള്‍ക്കര്‍ സ്മാരക സ്റ്റാമ്പും പ്രത്യേക നാണയവും പുറത്തിറക്കി പ്രധാനമന്ത്രി

പാകിസ്ഥാന്‍ ഗാസയുടെ അവസ്ഥയിലെന്ന് പാക് പ്രധാനമന്ത്രി

രാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമം: വാളയാർ കേസിലെ പ്രതി അറസ്റ്റിൽ

അർധരാത്രിയിലെ കൂടിക്കാഴ്ച; രാഹുൽ മാങ്കൂട്ടത്തിലിനെ ശാസിക്കുമെന്ന് വി.ഡി സതീശൻ, അൻവറിന്റെ പോരാട്ടത്തിനൊപ്പമെന്ന് രാഹുൽ

നിലമ്പൂരിൽ കേരള കോൺഗ്രസ് മുൻ നേതാവ് അഡ്വ. മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥി; പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി

കൊച്ചിയില്‍ നടന്ന കോന്‍ക്വര്‍ എച്ച്പിവി ആന്‍ഡ് കാന്‍സര്‍ കോണ്‍ക്ലേവില്‍ മോഡറേറ്റര്‍ ഡോ. അനൂപ് കൃഷ്ണന്‍ 
സംസാരിക്കുന്നു. ഡോ. ജീന ബാബുരാജ്, ഡോ. രമ പി., ഡോ. കെ. ചിത്രതാര, ഡോ. ആഗ്‌നസ് മാത്യു, ഡോ. ലിസമ്മ 
ജോസഫ്, ഡോ. എം. നാരായണന്‍, ഡോ. സി. ജയകുമാര്‍ എന്നിവര്‍ സമീപം

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് എച്ച്പിവി-കാന്‍സര്‍ ദേശീയ ബോധവല്‍ക്കരണ പരിപാടിക്ക് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies