Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഗ്രേസ് മാര്‍ക്ക് നിഷേധം നീതി യുക്തമല്ല

ഗ്രേസ് മാര്‍ക്ക് നിഷേധം രï് ലക്ഷത്തോളം വിദ്യാര്‍ത്ഥികളെയാണ് ബാധിക്കുക. ഈ വസ്തുത സര്‍ക്കാര്‍ വേïവിധം കണക്കിലെടുത്തിട്ടുïെന്ന് തോന്നുന്നില്ല. ഇപ്പോള്‍ പൊതുപരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ എട്ടാം ക്ലാസിലും ഒന്‍പതാം ക്ലാസിലും പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തിയവരാണ്‌

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 3, 2021, 05:00 am IST
in Editorial

എസ്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ്സി പൊതു പരീക്ഷകള്‍ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇക്കുറി ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം വിദ്യാര്‍ത്ഥികളെ കുറച്ചൊന്നുമല്ല ബാധിക്കുക. പരീക്ഷകള്‍ ഉദാരമായി നടത്തിയതിനാലാണ് ഗ്രേസ് മാര്‍ക്ക് നല്‍കാത്തതെന്ന ന്യായീകരണം അംഗീകരിക്കാനാവില്ല. നാഷണല്‍ സര്‍വീസ് സ്‌കീം, (എന്‍എസ്എസ്), എന്‍സിസി, എസ്പിസി, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, ജൂനിയര്‍ റെഡ്ക്രോസ്, കലോത്സവങ്ങള്‍, കായിക മത്സരങ്ങള്‍, ശാസ്ത്രമേള തുടങ്ങിയവയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കാണ് ഗ്രേസ് മാര്‍ക്ക് നിഷേധിക്കപ്പെടുന്നത്. കൊവിഡ്കാല പ്രശ്‌നങ്ങള്‍ ആര്‍ക്കും മനസ്സിലാകും. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാര്‍ഗം കണ്ടെത്തുകയാണ് വേണ്ടത്.  

ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം ഗ്രേസ് മാര്‍ക്ക് നല്‍കുന്നത് വിവേചനമായിരിക്കുമെന്നാണ്  സര്‍ക്കാര്‍ നിലപാട്. കൊവിഡ് കാലത്ത് സീറോ അക്കാദമിക് ഇയര്‍ ആയതുകൊണ്ട് ഗ്രേസ് മാര്‍ക്ക് നല്‍കാനാവില്ലെന്ന നിലപാടും ശരിയല്ല. എട്ട്, ഒന്‍പത്, പത്ത് ക്ലാസ്സുകളിലെ പ്രകടനങ്ങള്‍ കണക്കിലെടുത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്നത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം കലാകായിക മത്സരങ്ങളില്‍ പങ്കെടുത്തിട്ടില്ല എന്നത് മാര്‍ക്ക് നിഷേധത്തിന് ന്യായീകരണമല്ല. ഒമ്പതാം ക്ലാസില്‍ അവരുടെ ജില്ലാ തലത്തിലെ യോഗ്യത കണക്കിലെടുത്താല്‍ മതിയാകും. ഇതൊക്കെ മറച്ചുപിടിച്ചുകൊണ്ടാണ് ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടെന്ന തീരുമാനത്തെ സര്‍ക്കാര്‍ ന്യായീകരിക്കുന്നത്.

ഗ്രേസ് മാര്‍ക്ക് നിഷേധം രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളെയാണ് ബാധിക്കുക. ഈ വസ്തുത സര്‍ക്കാര്‍ വേണ്ടവിധം കണക്കിലെടുത്തിട്ടുണ്ടെന്ന് തോന്നുന്നില്ല. ഇപ്പോള്‍ പൊതുപരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ എട്ടാം ക്ലാസിലും ഒന്‍പതാം ക്ലാസിലും പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തിയവരാണ്. ഈ പ്രകടനം വിലയിരുത്തി ഗ്രേസ് മാര്‍ക്ക് നിശ്ചയിക്കാവുന്നതേയുള്ളൂ. കൊവിഡ് കാലത്ത് ക്ലാസുകള്‍ ഇല്ലാതിരുന്നിട്ടും എന്‍എസ്എസ്, എന്‍സിസി, സ്‌കൗട്സ് ആന്‍ഡ് ഗൈഡ്സ്, റെഡ്ക്രോസ് തുടങ്ങിയ വിഭാഗത്തിലെ കുട്ടികള്‍ ക്വാറന്റൈന്‍ സെന്ററുകളില്‍ ഉള്‍പ്പെടെ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ചവരാണ്. ആ സേവനം അംഗീകരിക്കപ്പെടണം. ഗ്രേസ് മാര്‍ക്ക് നല്‍കാതിരിക്കുന്നതിലൂടെ ഈ വിദ്യാര്‍ത്ഥികളെ ഫലത്തില്‍  വഞ്ചിക്കുകയായിരിക്കും സര്‍ക്കാര്‍ ചെയ്യുക. കലോത്സവങ്ങള്‍ക്കും സ്‌കൂള്‍ കായിക മേളകള്‍ക്കുമായി ഈ അധ്യയനവര്‍ഷത്തിന്റെ തുടക്കത്തിലും വിദ്യാര്‍ത്ഥികളില്‍ നിന്ന് ഫണ്ട് ശേഖരിച്ചതിനുശേഷമാണ് സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്.  

ഗ്രേസ് മാര്‍ക്ക് വേണ്ടെന്ന തീരുമാനത്തില്‍ അധ്യാപക-വിദ്യാര്‍ത്ഥി സമൂഹത്തില്‍നിന്ന് കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. അധ്യാപന  രംഗത്ത് പ്രവര്‍ത്തിക്കുന്ന എന്‍ടിയു ഉള്‍പ്പെടെയുള്ള സംഘടനകള്‍ തീരുമാനത്തെ എതിര്‍ത്ത് രംഗത്തു വന്നു കഴിഞ്ഞു. ഭരണപക്ഷത്തെ അധ്യാപക സംഘടനകള്‍ക്കുപോലും ഇതാണ് അഭിപ്രായമെന്ന് അറിയുന്നു. വിദ്യാഭ്യാസ രംഗത്തെ തീരുമാനങ്ങള്‍, അത് എത്ര ചെറിയ കാര്യത്തിലാണെങ്കിലും അവധാനതയോടെ മാത്രമേ എടുക്കാന്‍ പാടുള്ളൂ. കാരണം അത് ഭാവിതലമുറയുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ടതാണ്. കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തിന് അര്‍ഹമായ ശ്രദ്ധയും പരിഗണനയും ഭരിക്കുന്നവരുടെ ഭാഗത്തുനിന്ന് പലപ്പോഴും ലഭിക്കാറില്ല. വിദ്യാഭ്യാസ മന്ത്രിയായി വരുന്നവര്‍ തനി രാഷ്‌ട്രീയക്കാരായതിനാല്‍ ദീര്‍ഘവീക്ഷണത്തോടെ ഭാവാത്മകമായ പരിപാടികള്‍ ആവിഷ്‌കരിക്കാന്‍ കഴിയുന്നില്ല. സര്‍വജ്ഞപീഠമൊന്നും കയറിയിട്ടില്ലെങ്കിലും മനുഷ്യനെ അറിയാമെന്നാണ് ഇപ്പോഴത്തെ വിദ്യാഭ്യാസ  മന്ത്രി ശിവന്‍കുട്ടി അടുത്തിടെ പറഞ്ഞത്.  വാചകക്കസര്‍ത്തുകള്‍  വിദ്യാഭ്യാസരംഗം മികച്ചതാക്കാന്‍ ഉപകരിക്കില്ല. ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന തീരുമാനം വിദ്യാഭ്യാസ മന്ത്രി മുന്‍കയ്യെടുത്ത് പുനഃപരിശോധിക്കുകയും അതിന് കൃത്യമായ മാനദണ്ഡം ഉണ്ടാക്കുകയുമാണ് ഇന്നത്തെ ആവശ്യം.

Tags: examഎസ്എസ്എല്‍സി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റി

Kerala

കണ്ണൂരില്‍ ഒമ്പതാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നല്‍കി

Kerala

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി

Kerala

പിഎസ്സി പരീക്ഷയ്‌ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കൂട്ടി, ജനറല്‍ വിഭാഗത്തിന് 40 വയസ് വരെ അപേക്ഷിക്കാം

Kerala

എസ് ഡി കോളേജിലെ പരീക്ഷ നടത്തിപ്പില്‍ വീഴ്ചയില്ല, തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍വകലാശാലയെന്ന് കോളേജ് പ്രിന്‍സിപ്പല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.