Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വാക്‌സിനേഷന്‍ ‘ആപ്പി’ലായി സാധാരണക്കാര്‍ക്ക് അപ്രാപ്യം; ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉന്നതതലങ്ങളില്‍ പരാതി നല്‍കി.

20,000 ഡോസ്, 17000 ഡോസ് എന്നിങ്ങനെ ജില്ലയില്‍ സ്റ്റോക്കുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഔദ്യോഗികമായി അറിയിച്ചെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാന്‍ കയറുന്നവര്‍ക്ക് സ്ലോട്ട് കിട്ടുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2021, 10:00 am IST
in Alappuzha
covid vaccination

covid vaccination

ആലപ്പുഴ: ജില്ലയില്‍ കോവിഡ് വാക്സിന്‍ വിതരണം ചിലര്‍ ‘ആപ്പി’ലാക്കി അട്ടിമറിക്കുന്നതായി ആക്ഷേപം. വാക്‌സിന്‍ വിതരണം സുതാര്യമല്ലെന്നും  സാധാരണക്കാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നില്ലെന്നും ആക്ഷേപം ഉയരുന്നതിനിടെയാണ് ആരോപണവുമായി  ആരോഗ്യവിഭാഗം തന്നെ  രംഗത്തെത്തിയത്.  ജില്ലയ്‌ക്ക് അനുവദിക്കുന്ന കോവിഡ് വാക്സിന്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പ്രത്യേക ആപ്പ് വഴി സംഘടിതമായി കൊണ്ടുപോകുന്നുവെന്ന് സംശയമുണ്ടെന്ന് കാട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉന്നതതലങ്ങളില്‍ പരാതി നല്‍കി.  

20,000 ഡോസ്, 17000 ഡോസ് എന്നിങ്ങനെ ജില്ലയില്‍ സ്റ്റോക്കുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഔദ്യോഗികമായി അറിയിച്ചെങ്കിലും  നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാന്‍ കയറുന്നവര്‍ക്ക് സ്ലോട്ട് കിട്ടുന്നില്ല. വാക്സിന്‍ തീര്‍ന്നതായുള്ള വിവരമാണ് പിന്നീട് ലഭിക്കുന്നത്. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത വാക്സിന്‍ എടുക്കാന്‍ എത്തുന്നതാകട്ടെ ജില്ലയ്‌ക്ക് പുറത്തുള്ളവരാണ്. കോട്ടയം, കൊല്ലം എന്നിവിടങ്ങളില്‍ നിന്നായി കഴിഞ്ഞ ദിവസങ്ങളിലെല്ലാം ആളുകള്‍ എത്തിയതോടെയാണ് ആരോഗ്യ വകുപ്പിന് സംശയം ബലപ്പെടുന്നത്. ജില്ലയില്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നുള്ളൂവെന്നതും പുറമേ നിന്ന് എത്തുന്നവരുടെ എണ്ണവും തട്ടിച്ച് നോക്കിയതോടെ  രജിസ്ട്രേഷന് പിന്നില്‍ മറ്റ് ഇടപെടലുകള്‍ ഉണ്ടെന്ന് വ്യക്തമായി.

വാക്സിന്‍ സ്റ്റോക്ക് കാണിക്കുന്ന നിമിഷം തന്നെ ആയിരക്കണക്കിന് വാക്സിന്‍ ആവിയായ പോകുന്നതിന്റെ കാരണം അന്വേഷിക്കുമ്പോഴാണ് പ്രത്യേക ആപ്പ് ഉപയോഗിച്ച് സംഘടിതമായിട്ട് ആരോ വാക്സിന്‍ കവരുന്നതിന്റെ സൂചന ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ സ്ലോട്ട് കിട്ടാതെ വരുന്നതോടെ ആരോഗ്യപ്രവര്‍ത്തകരും ജനങ്ങളും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉടലെടുത്തിരുന്നു.  മുന്‍ഗണനാ വിഭാഗത്തിന്റെ മറവില്‍ ജനപ്രതിനിധികളും ഇടത് നേതാക്കളുമെല്ലാം തങ്ങളുടെ ഇഷ്ടക്കാര്‍ക്കും മറ്റ് സ്വാധീനമുള്ളവര്‍ക്കും വാക്സിന്‍ മറുവഴിയിലൂടെ നല്‍കുന്നുവെന്നായിരുന്നു ആക്ഷേപം. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇത്തരക്കാരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടി വരുന്നുവെന്ന വസ്തുത അവര്‍ അംഗീകരിക്കുന്നു. എന്നാല്‍ മറുവഴിയിലൂടെ എത്ര വാക്സിന്‍ കുറഞ്ഞാലും ജില്ലയിലുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ വാക്സിന്‍ ഇല്ലാതെ പോകുന്നതിന്റെ കാരണമാണ് സംശയം ജനിപ്പിച്ചത്.

Tags: alappuzhacovidവാക്‌സിനേഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

Kerala

രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ് സുധാകരൻ; മാറാത്തതെല്ലാം മാറുകയാണെന്ന് ബിജെപി നേതാവ് എൻ ഹരി

Kerala

ആലപ്പുഴയിൽ അച്ഛന്‍ വിഷം നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

Travel

ആലപ്പുഴ വഴിയുള്ള റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ രണ്ടാംഘട്ടത്തിന് റെയില്‍വേ മന്ത്രാലയം 450.5 കോടി അനുവദിച്ചു

Kerala

ആലപ്പുഴയിൽ അമ്മയെ മകൻ കുഴിച്ചുമൂടി; മകൻ ഗിരീഷ് കസ്റ്റഡിയിൽ, മരണത്തിൽ ദുരൂഹത ആരോപിച്ച് പരിസരവാസികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.