Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുതുക്കിയ മാര്‍ഗനിര്‍ദേശം കേന്ദ്രം പുറത്തിറക്കി; സൗജന്യ വാക്‌സിന്‍ പാഴാക്കിയാല്‍ വിഹിതം കുറയും; വികേന്ദ്രീകരിച്ചത് സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരം

സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരമാണ് മുന്‍പും, ഇപ്പോഴും നയത്തില്‍ മാറ്റം വരുത്തിയതെന്ന് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. ജനുവരിയില്‍ 16ന് ആരംഭിച്ച വാക്‌സിനേഷന്‍ യജ്ഞത്തില്‍ ഏപ്രില്‍ 30 വരെ പൂര്‍ണമായും സൗജന്യമായാണ് കേന്ദ്രം വാക്‌സിന്‍ നല്‍കിവന്നിരുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 9, 2021, 10:06 pm IST
in India

ന്യൂദല്‍ഹി: പതിനെട്ടു വയസു മുതലുള്ളവര്‍ക്ക് കൊവിഡ് വാക്‌സിന്‍ പൂര്‍ണമായും സൗജന്യമാക്കിയതുമായി ബന്ധപ്പെട്ട പുതുക്കിയ മാര്‍ഗനിര്‍ദേശം കേന്ദ്രം പുറത്തിറക്കി. ജനസംഖ്യ, ഇതര രോഗങ്ങള്‍, വാക്‌സിനേഷന്‍ പുരോഗതി എന്നിവ അടിസ്ഥാനപ്പെടുത്തിയാകും സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത്. വാക്‌സിന്‍ പാഴാക്കല്‍ വിഹിതത്തെ ബാധിക്കുമെന്നും പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരമാണ് മുന്‍പും, ഇപ്പോഴും നയത്തില്‍ മാറ്റം വരുത്തിയതെന്ന് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. ജനുവരിയില്‍ 16ന് ആരംഭിച്ച വാക്‌സിനേഷന്‍ യജ്ഞത്തില്‍ ഏപ്രില്‍ 30 വരെ പൂര്‍ണമായും സൗജന്യമായാണ് കേന്ദ്രം വാക്‌സിന്‍ നല്‍കിവന്നിരുന്നത്. വാക്‌സിന്‍ നേരിട്ടു വാങ്ങാന്‍ അനുമതി നല്‍കണമെന്ന് നിരവധി സംസ്ഥാനങ്ങള്‍ നിര്‍ദേശിച്ച പ്രകാരമാണ് മുന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ മാറ്റിയതും വാക്‌സിന്‍ നേരിട്ടു വാങ്ങാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയതും. മെയ് ഒന്നിന് നിലവില്‍ വന്ന മാര്‍ഗനിര്‍ദേശ പ്രകാരം 50 ശതമാനം വാക്‌സിന്‍ കേന്ദ്രം വാങ്ങി, സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കിവന്നിരുന്നത്. അങ്ങനെ ബാക്കി 50 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് വാങ്ങാമെന്നാക്കിയിരുന്നു.

വാക്‌സിന് പണം കണ്ടെത്താനും അത് വാങ്ങാനും എത്തിക്കാനും ബുദ്ധിമുട്ടുണ്ടെന്ന് പിന്നീട് സംസ്ഥാനങ്ങള്‍ അറിയിച്ചു. ഇത് കൊവിഡ് വാക്‌സിനേഷനെ ബാധിച്ചു. ചെറിയ ആശുപത്രികള്‍ക്കും വിദൂരസ്ഥലങ്ങളിലെ ആശുപത്രികള്‍ക്കും വാക്‌സിന്‍ വാങ്ങുകയും ദുഷ്‌ക്കരമായി. ഈ സാഹചര്യത്തില്‍, സംസ്ഥാനങ്ങളുടെ അഭ്യര്‍ഥന കൂടി പരിഗണിച്ചാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതും 18 വയസിനു മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ സൗജന്യമാക്കിയതും.

ഇതു പ്രകാരം 75 ശതമാനം വാക്‌സിനും  കേന്ദ്രം വാങ്ങി സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കും. നല്‍കുന്ന ഡോസിനെപ്പറ്റി കേന്ദ്രം സംസ്ഥാനങ്ങളെ മുന്‍കൂട്ടി അറിയിക്കും. അതത് സംസ്ഥാനങ്ങള്‍ ജില്ലകള്‍ക്കും വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ക്കും എത്ര ഡോസാണ് നല്‍കുന്നതെന്ന് മുന്‍കൂട്ടി അറിയിക്കണം. വാക്‌സിന്‍ ലഭ്യത ജനങ്ങളെ അറിയിക്കണം.എല്ലാ പൗരന്മാര്‍ക്കും, അവരുടെ വരുമാനം എത്രയായാലും വാക്‌സിന്‍ സൗജന്യമാണ്.

Tags: modi governmentകൊവിഡ് വാക്‌സിന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇതാണ് രാജ്യത്തോടുള്ള കരുതല്‍…പാകിസ്ഥാന്‍ ലിറ്ററിന് 55 രൂപ ഉയര്‍ത്തിയെങ്കിലും ഇന്ത്യയില്‍ പെട്രോൾ ഡീസൽ വില ഉയർത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Gulf

പ്രവാസികളെ കൈവിടാതെ മോദി സർക്കാർ ; ദുബായിലടക്കം കുടുങ്ങിയ ഇന്ത്യക്കാർ മടങ്ങാൻ തുടങ്ങി; ഒരു ദിവസം എത്തിയത് രണ്ടായിരത്തോളം പേർ

മോദി സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുന്ന ബീഫ് കയറ്റുമതിയിലെ വര്‍ധനവിനെക്കുറിച്ചുള്ള ചിത്രം (ഇടത്ത്) ഗോമാതാവിനെ ആലിംഗനം ചെയ്യുന്ന പെണ്‍കുട്ടി-ഭാരതത്തിന്‍റെ പരിപാവന സങ്കല്‍പം (വലത്ത്)
Kerala

ബീഫ് കയറ്റുമതിയിൽ ഭാരതം കുതിക്കുന്നു എന്ന് മോദി സര്‍ക്കാരിനെ കുത്തി മലയാള മനോരമയും മീഡിയ വണ്ണും: മനോരമേ…ആ ബീഫല്ല ഈ ബീഫ്….

Article

കപട മനസാക്ഷിയോടെയുള്ള സിദ്ധാന്തവത്കരണം

Editorial

മാവോയിസ്റ്റ് ഭീകരതയുടെ മരണമണി മുഴങ്ങുമ്പോള്‍

പുതിയ വാര്‍ത്തകള്‍

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.