Sunday, June 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇസ്രയേലിന്റേത് അതിജീവനസമരം; ഭാരതമുള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ ഇസ്രയേലിനൊപ്പം നിലകൊള്ളണം: ജെ. നന്ദകുമാര്‍

ഇസ്രയേലിന്റെയും പലസ്തീന്റെയും ചരിത്രം അവലോകനം ചെയ്ത അദ്ദേഹം നിരവധി പതിറ്റാണ്ടുകള്‍ നീണ്ട നിരന്തര ആക്രമണങ്ങളിലൂടെ വംശഹത്യയെ നേരിട്ട ഒരു ജനതയുടെ അതിജീവന ചരിത്രത്തിനു സമാനതകള്‍ ഇല്ലാത്തതാണെന്നും പറഞ്ഞു.

Janmabhumi Online by Janmabhumi Online
May 24, 2021, 12:54 pm IST
in Parivar
FacebookTwitterWhatsAppTelegramLinkedinEmail

കൊല്ലം: ഇസ്രയേല്‍ നടത്തിവരുന്നത് യുദ്ധമല്ല, മറിച്ചു അതിജീവനത്തിനും സമാധാനത്തോടെ ജീവിക്കാനുള്ള അവകാശത്തിനും വേണ്ടിയുള്ള ചെറുത്തുനില്‍പ്പാണെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംഘടനാ സെക്രട്ടറി ജെ. നന്ദകുമാര്‍. യഹൂദ സമൂഹത്തെ ഒരു നിമിഷം കൊണ്ട് ഉന്മൂലനം ചെയ്യാനുള്ള വാശിയോടെ പ്രവര്‍ത്തിക്കുന്ന ഭീകരവാദികളുടെ സമൂഹത്തെ തിരിച്ചറിഞ്ഞ് ഭാരതമുള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ ഇസ്രയേലിനൊപ്പം നിലകൊള്ളണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടു. ‘അതിരുകളില്ലാത്ത ഭീകരവാദവും ഇസ്രയേല്‍ സംഘര്‍ഷവും’ എന്ന വിഷയത്തില്‍ ഭാരതീയ അഭിഭാഷക പരിഷത്ത് നടത്തിയ വെബ്ബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ഇസ്രയേലിന്റെയും പലസ്തീന്റെയും ചരിത്രം അവലോകനം ചെയ്ത അദ്ദേഹം നിരവധി പതിറ്റാണ്ടുകള്‍ നീണ്ട നിരന്തര ആക്രമണങ്ങളിലൂടെ വംശഹത്യയെ നേരിട്ട ഒരു ജനതയുടെ അതിജീവന ചരിത്രത്തിനു സമാനതകള്‍ ഇല്ലാത്തതാണെന്നും പറഞ്ഞു.  

ഭാരതത്തിന്റെ ശത്രുക്കള്‍ തങ്ങളുടെയും ശത്രുക്കളാണെന്ന് ലോകത്തോട് പരസ്യമായി പ്രഖ്യാപിക്കുകയും ഏതു ആവശ്യത്തിനും ഭാരതത്തോടൊപ്പം നിലകൊള്ളാറുമുള്ള ഇസ്രയേലിന്റെ നയങ്ങള്‍ എന്നും സമാധാനത്തിനൊപ്പമാണ്. എന്നാല്‍ അവര്‍ ആയുധം താഴെ വയ്‌ക്കുന്ന നിമിഷം ശത്രു രാഷ്‌ട്രങ്ങള്‍ അവരെ വളഞ്ഞിട്ടാക്രമിച്ച് ഇല്ലാതാക്കുമെന്ന അവരുടെ ആശങ്ക ശരിയാണെന്ന് ലോകം തിരിച്ചറിയണം. സ്വന്തം ജന്മഭൂമി ഉപേക്ഷിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചിതറിപ്പോകാനിടയായ യഹൂദ വംശത്തിന്റെ അതിദയനീയമായ ചരിത്രം മാനിച്ച് വേണം നാം നിലപാടുകള്‍ രൂപീകരിക്കേണ്ടത്. അല്ലാതെ കേവലം മതത്തിന്റെ നിറം അടിസ്ഥാനമാക്കിയാകരുത്.  

ഇസ്രയേലിന്റെ പ്രത്യാക്രമണങ്ങളും ചെറുത്തുനില്‍പ്പും എല്ലാക്കാലത്തും അന്താരാഷ്‌ട്ര യുദ്ധ നിയമങ്ങളെ മാനിച്ചു കൊണ്ടാണെന്നതും ശ്രദ്ധേയമാണ്. സമാധാനത്തിന് ഇസ്രയേല്‍ അല്ല, മറിച്ചു ഭീകരര്‍ ആയുധം താഴെ വച്ചാല്‍ മതി എന്ന ഇസ്രയേല്‍ നിലപാട് ആഗോള ഭീകരതക്കെതിരെ പോരാടുന്ന ലോകരാഷ്‌ട്രങ്ങളെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്.

ഒരു മുന്നറിയിപ്പുമില്ലാതെ നടന്ന പലസ്തീന്‍ ഹമാസ് ഭീകരാക്രമണത്തില്‍ മരിച്ച നിഷ്‌കളങ്കയായ മലയാളി യുവതിയുടെ മൃത ശരീരത്തിനു മാന്യമായ ആദരം നല്‍കുവാന്‍ കഴിവില്ലാതെ കേരളത്തിലെ ഭരണാധികാരികളും പ്രതിപക്ഷ നേതാക്കളും മാറിയത്  മത തീവ്രവാദികളെ പ്രീണിപ്പിക്കാനല്ലേ എന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു. ഒരു മലയാളി കൊല്ലപ്പെടുന്നതിനെ അപലപിച്ചത് സൈബര്‍ ലിഞ്ചിങ്ങിനു വിധേയമാക്കപ്പെടുന്ന കാര്യം കേരളത്തിലെ മാത്രം പ്രത്യേകതയാണ്. ഹമാസിന്റെ സ്ലീപ്പിങ് സെല്ലുകള്‍ പോലെ കേരളത്തില്‍ വളര്‍ന്നുവരുന്ന ഭീകരപ്രവര്‍ത്തനം നല്‍കുന്നത് ദുസ്സൂചനകളാണ്. മരണം അപലപിക്കുമ്പോള്‍ പോലും മതഭീകരരുടെ ഇച്ഛക്കനുസരിച്ചുള്ള രാഷ്‌ട്രീയ നേതാക്കളുടെ ചുവടുമാറ്റം വിപത്തിന്റെ സൂചനയുമാണ്. മാധ്യമങ്ങളുടെ മൗനവും ബുദ്ധിജീവികളുടെ നിസ്സംഗതയും ഒരു ബൗദ്ധിക അധിനിവേശത്തിന്റെ പടപ്പുറപ്പാടാണോയെന്നു സംശയിക്കണമെന്നും അദ്ദേഹം പറഞ്ഞു.  

Tags: ഇസ്രായേല്‍ഗാസഹമാസ്‌israel palestine conflict
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ ഭയന്ന് പുറം ലോകം കാണാതെ കഴിഞ്ഞ ഭീകരൻ : ഒടുവിൽ അന്ത്യം ; ആരാണ് ഹസൻ നസ്റല്ല?

Kerala

ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവാവ് മരിച്ചു; കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് ഇസ്രായേല്‍

World

ക്രിസ്തുമസ് ദിനത്തിലും ജനതയ്‌ക്കായി പോരാടി ഐഡിഎഫ്; ഒറ്റദിവസം കൊണ്ട് ഗാസയിലെ 200 ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച് ഇസ്രായേല്‍

World

റോക്കറ്റ് ആക്രമണം നടത്താന്‍ ശ്രമിച്ച് ഹമാസ്; 24 മണിക്കൂറിനുള്ളില്‍ ഗാസയിലെ 250 ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ച് തകര്‍ത്ത് ഇസ്രായേല്‍ സൈന്യം

World

യുദ്ധത്തിന്റെ പേരില്‍ ഹമാസ് നടത്തിയത് കൂട്ടക്കശാപ്പും ക്രൂരമായ ബലാത്സംഗങ്ങളും; ഭീകരരുടെ കൊടുംക്രൂരതകള്‍ പുറത്തുവിട്ട് ഇസ്രായേല്‍

പുതിയ വാര്‍ത്തകള്‍

വിവാഹ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും പഞ്ചായത്ത് അംഗമായ യുവാവിന് നഷ്ടമായത് ലക്ഷങ്ങള്‍, പ്രതി രേഷ്മ റിമാന്റില്‍

മലപ്പുറത്ത് ഭാര്യയെയും ഭാര്യമാതാവിനെയും മര്‍ദ്ദിച്ച പൊലീസുകാരനെതിരെ കേസ്

പത്തനംതിട്ടയില്‍ എസ്.പിയും പൊലീസ് അസോസിയേഷനും തമ്മില്‍ പോര് : 5 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട വിനോദ സഞ്ചാരിയെ സാഹസികമായി രക്ഷപ്പെടുത്തി

പലസ്തീനികളെ കുരുതി കൊടുക്കുന്നത് ഹമാസ് തന്നെ ; ഗാസയിലെ ആശുപത്രിയിൽ ഭീകരരുടെ വലിയ തുരങ്കം കണ്ടെത്തി ഇസ്രായേൽ സൈന്യം

ഇടുക്കി മൈലാടുംപാറക്ക് സമീപം കടുവ കുഴിയില്‍ വീണു : പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ തുടർന്ന് വനം വകുപ്പ്

പൊതുജനങ്ങൾ പട്ടിണി കിടന്ന് മരിക്കുന്നു , നേതാക്കൾ തിന്ന് കുടിക്കുന്നു ! പാകിസ്ഥാനിൽ ഈ നേതാക്കളുടെ ശമ്പളം 600% വർധിച്ചു

കൊളംബിയ : തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വെടിയേറ്റു

തപസ്യയുടെ നാലാമത് മാടമ്പ് പുരസ്‌കാരം ആഷാമേനോന് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ സമ്മാനിക്കുന്നു

കലാപ്രവര്‍ത്തകരും എഴുത്തുകാരും സമൂഹത്തെ നയിക്കേണ്ടവര്‍: ഔസേപ്പച്ചന്‍

ഉണ്ണി മുകുന്ദനും മുന്‍ മാനേജരും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചെന്ന് ഫെഫ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies