Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വില്‍പ്പത്രം പിള്ള സ്വന്തം നിലയില്‍ തയ്യാറാക്കിയത്; വെളിപ്പെടുത്തലുമായി ആര്‍. ബാലകൃഷ്ണപിള്ളയുടെ മുന്‍ വിശ്വസ്തന്‍ ശരണ്യ മനോജ്

പിള്ളയുടെ സഹോദരിയുടെ മകളുടെ മകനായ മനോജ് ഒരു കാലത്ത് ബാലകൃഷ്ണപിള്ളയുടെ വിശ്വസ്തനായിരുന്നു.

അനന്തു തലവൂര്‍ by അനന്തു തലവൂര്‍
May 24, 2021, 10:30 am IST
in Kerala

പത്തനാപുരം: ആര്‍. ബാലകൃഷ്ണപിള്ളയുടെ വില്‍പ്പത്ര വിവാദത്തില്‍ ഗണേഷ്‌കുമാറിന് പിന്തുണയുമായി പിള്ളയുടെ ബന്ധു ശരണ്യ മനോജ്. ബാലകൃഷ്ണപിള്ള സ്വന്തം നിലയില്‍ തയ്യാറാക്കിയതാണ് വില്‍പ്പത്രമെന്ന് മനോജ് ‘ജന്മഭൂമി’യോട്  പറഞ്ഞു. മൂത്ത മകള്‍ ഉഷാ മോഹന്‍ദാസിനാണ് ബാലക്യഷ്ണപിള്ള കൂടുതല്‍ സ്വത്തുക്കള്‍ നല്‍കിയത്. ഇപ്പോഴത്തെ വിവാദങ്ങള്‍ ഗണേഷിന്റെ രാഷ്‌ട്രീയ ഭാവി തകര്‍ക്കാനാണെന്നും മനോജ് പറഞ്ഞു.  

ദീര്‍ഘകാലമായി ഗണേഷുമായി അഭിപ്രായ വ്യത്യാസത്തിലാണ് മനോജ്. ഗണേഷുമായുള്ള വിയോജിപ്പുകള്‍ നിലനിര്‍ത്തിക്കൊണ്ടാണ് വില്‍പ്പത്ര വിവാദത്തില്‍ ഗണേഷിന് പിന്തുണ നല്‍കുന്നതെന്നും മനോജ് പറയുന്നു. ഗണേഷിനോടുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് 2019 ലാണ്  കേരളകോണ്‍ഗ്രസ് (ബി) യില്‍ നിന്ന് രാജിവച്ച് മനോജ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.  

പിള്ളയുടെ സഹോദരിയുടെ മകളുടെ മകനായ മനോജ് ഒരു കാലത്ത് ബാലകൃഷ്ണപിള്ളയുടെ വിശ്വസ്തനായിരുന്നു. അതുകൊണ്ടു കൂടിയാണ് മനോജിന്റെ വാക്കുകള്‍ക്ക് പ്രസക്തി കൂടുന്നതും. ഉഷാ മോഹന്‍ദാസിന് അര്‍ഹിക്കുന്നതില്‍ കൂടുതല്‍ സ്വത്തുക്കള്‍ പിള്ള നല്‍കിയെന്നാണ് മനോജ് പറയുന്നത്. തിരുവന്തപുരത്തും ചെന്നൈയിലും ബെഗളൂരുവിലും ഉഷയ്‌ക്ക് വീടുകളും ഫഌറ്റുകളുമുണ്ട്.  ഇവരുടെ പെണ്‍മക്കളെ വിവാഹം കഴിച്ച് അയച്ചപ്പോള്‍ മൂന്നരകിലോ സ്വര്‍ണമാണ് നല്‍കിയത്. കൂടാതെ ലണ്ടനില്‍ വീടു വാങ്ങാനായി മൂന്ന് കോടി വേറെയും നല്‍കിയിട്ടുണ്ട്. ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാര്യക്ക് എങ്ങനെയാണ് ഇത്രയും സ്വത്തുക്കള്‍ കിട്ടിയത് എന്നത് അന്വേഷിക്കേണ്ടതാണെന്നും മനോജ് വ്യക്തമാക്കുന്നു.

1988 മുതല്‍ ബാലകൃഷ്ണപിള്ളക്കൊപ്പം പ്രവര്‍ത്തിച്ചു വന്നതിനാല്‍ അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും വ്യക്തമായറിയാമെന്നും മനോജ് പറയുന്നു. 2017ല്‍ പിള്ള ആദ്യം എഴുതിയ വില്‍പ്പത്രത്തില്‍ ഗണേഷിന് സ്വത്തുക്കള്‍ ഒന്നും നല്‍കിയിരുന്നില്ല. പിന്നീട് ബാലകൃഷ്ണപിള്ള രോഗാവസ്ഥയിലായപ്പോള്‍ പെണ്‍മക്കള്‍ തിരിഞ്ഞുനോക്കിയില്ല. ഗണേഷ് മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. അങ്ങനെയാണ് ബാലകൃഷ്ണപിള്ള വില്‍പ്പത്രം മാറ്റിയെഴുതിയതെന്നും വില്‍പ്പത്രം വായിക്കുന്ന ഏതൊരാള്‍ക്കും അത് മനസ്സിലാകുമെന്നും മനോജ് പറഞ്ഞു.

Tags: manojkb ganesh kumarR.Balakrishnapillai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പച്ചക്കറിക്കച്ചവടം വിപുലീകരിച്ച് ലക്ഷങ്ങളുണ്ടാക്കാമെന്ന് പറഞ്ഞ് സുഹൃത്ത് വിശ്വസിപ്പിച്ചു, പുരയിടം പണയം വെച്ച് പണം നല്‍കി, ഒടുവില്‍ ചതി..ജയിലിലുമായി

Kerala

ഗണേഷ്‌കുമാർ മാപ്പ് പറഞ്ഞു: മന്ത്രിക്കെതിരായ ആരോപണം ഒത്തുതീർപ്പിലേക്ക്? പരാതിയില്ലെന്ന് ഭാര്യ ബിന്ദു മേനോൻ, തന്നെ കാണാൻ വന്നത് ബന്ധു എന്ന് ഗണേഷ്

Kerala

ഗണേഷ് കുമാറിനെതിരെ കേസിനു പോവില്ലെന്ന് ഭാര്യ ബിന്ദു മേനോൻ പറയുന്നത് ക്രൈസ്തവ വിശ്വാസി ആയതിനാൽ, ദൈവം നിശ്ചയിക്കുന്നത് നടക്കുമെന്ന് വാദം

Kerala

ഗണേഷ് കുമാറിന്റെ മന്ത്രി സ്ഥാനം തെറിക്കും? രാജിവെക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടേക്കുമെന്ന് സൂചന

Kerala

ഞാൻ കണ്ടത് അതീവ മോശ സാഹചര്യം, തെളിവ് എന്റെമൊബൈലിൽ, സാറിന് തെറ്റ് പറ്റിപ്പോയി എന്ന് പറഞ്ഞ സ്റ്റാഫ് ആ സ്ത്രീയെ കാറിൽ കയറ്റി വിട്ടു!

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.