Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശരീരം വെറുമൊരു മാംസ പിണ്ഡം

അവിവേകികളാണ് അസദ് വസ്തുക്കളെ ആശ്രയിക്കുന്നത്. കുട്ടികള്‍ അപകടമറിയാതെ തീ കൊണ്ടും പാമ്പിനെ കൊണ്ടുമൊക്കെ കളിക്കുന്നത് പോലെയാണിത്. അറിവുള്ളയാള്‍ അങ്ങനെ ചെയ്യില്ല.

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
May 22, 2021, 05:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

അവിവേകികളാണ് അസദ്  വസ്തുക്കളെ ആശ്രയിക്കുന്നത്. കുട്ടികള്‍ അപകടമറിയാതെ തീ കൊണ്ടും പാമ്പിനെ കൊണ്ടുമൊക്കെ കളിക്കുന്നത് പോലെയാണിത്. അറിവുള്ളയാള്‍ അങ്ങനെ ചെയ്യില്ല.

അസദ് വസ്തുക്കളെ ആശ്രയിക്കുന്നത് നിരര്‍ത്ഥകമാണ്. അത് തന്റെ പതനത്തിന് കാരണമാകും. ജ്ഞാനിയായ ഒരാള്‍ ഒരിക്കലും അസദ് വസ്തുക്കളെ ആശ്രയിച്ച് ദുഃഖത്തെ ക്ഷണിച്ചു വരുത്തില്ല. മോക്ഷത്തില്‍ താല്പര്യമുള്ള സാധകര്‍ ഭോഗ്യവിഷയങ്ങളില്‍ ആസക്തനാവില്ല. അയാള്‍ കുട്ടികളെപ്പോലെ വിഡ്ഢിയല്ലല്ലോ.

വിഷയ പ്രപഞ്ചത്തില്‍ നിന്ന് പൂര്‍ണമായും വിരമിക്കുന്നതാണ് മുക്തി.

ശ്ലോകം 338

ദേഹാദി സംസക്തിമതോ ന മുക്തിഃ

മുക്തസ്യ ദേഹാദ്യഭിമത്യഭാവഃ  

സുപ്തസ്യ നോ ജാഗരണം ന ജാഗ്രതഃ

സ്വപ്‌നസ്തയോര്‍ഭിന്ന  

ഗുണാശ്രയത്വാത്

ദേഹം മുതലായവയില്‍ ആസക്തിയുള്ളവര്‍ക്ക് മുക്തിയില്ല. മുക്തന് ദേഹത്തിലും മറ്റും അഭിമാനവുമില്ല. ഉറങ്ങുന്നവന് ജാഗ്രത്തില്ല. ഉണര്‍ന്നിരിക്കുന്നവന് ഉറക്കവുമില്ല. കാരണം ഈ രണ്ട് അവസ്ഥകളും പരസ്പര വിരുദ്ധങ്ങളാണ്.  

ദേഹമാണ് താന്‍ എന്ന് കരുതി അതിനെ തീറ്റ കൊടുത്തും കുളിപ്പിച്ചും വസ്ത്രങ്ങള്‍ അണിയിച്ചും ആഭരണങ്ങള്‍ ചാര്‍ത്തിയും സുഗന്ധദ്രവ്യങ്ങള്‍ പൂശിയും സുഖ സമൃദ്ധി ഒരുക്കിയും താലോലിക്കുകയാണ്. ഇങ്ങനെ മുഴുകുന്നവര്‍ക്ക് മുക്തി കിട്ടില്ല.

ഈ ശരീരം വെറുമൊരു മാംസ പിണ്ഡം മാത്രമാണ്. അതിലാണ് തീര്‍ത്താല്‍ തീരാത്ത അത്ര ആസക്തി. ശരീരമനോബുദ്ധികളുടെ വലയങ്ങളില്‍ നിന്ന് മുക്തരായവര്‍ക്ക് പിന്നെ ദേഹാഭിമാനം ഉണ്ടാകില്ല. ദേഹാഭിമാനമുള്ളവര്‍ക്ക് ബ്രഹ്മാനുഭൂതിയുണ്ടാകില്ല. ബ്രഹ്മാനുഭൂതിയുള്ളയാള്‍ക്ക് ദേഹാഭിമാനവും കാണില്ല. രണ്ടിന്റെയും അനുഭവമണ്ഡലങ്ങള്‍ വിരുദ്ധമാണ്. ഒന്നുള്ളിടത്ത് മറ്റേത് ഉണ്ടാകില്ല. ന സ പുനരാവര്‍ത്തതേ – അവന് പുനരാവര്‍ത്തിയില്ല എന്ന ശ്രുതിവാക്യം ഇതിനെ സാധൂകരിക്കുന്നു.

ജാഗ്രത്തും സ്വപ്‌നവും സുഷുപ്തിയിലില്ല. ജാഗ്രത്തും സുഷുപ്തിയും സ്വപ്‌നത്തിലില്ല.  

സ്വപ്‌നവും സുഷുപ്തിയും ജാഗ്രത്തിലുമില്ല. ഒരു അവസ്ഥയില്‍ മറ്റ് രണ്ട് അവസ്ഥകളുമില്ല. അവ വിരുദ്ധങ്ങളായതിനാല്‍ ഒരേ സമയം ഒരാളില്‍ ഉണ്ടാകില്ല. അതുപോലെ ശരീരബോധമോ അഭിമാനമോ ഉള്ളപ്പോള്‍ ബ്രഹ്മാനുഭൂതിയുണ്ടാകില്ല. തുരീയാവസ്ഥയില്‍ ബ്രഹ്മത്തെ സാക്ഷാത്കരിക്കുമ്പോള്‍ മറ്റ് മൂന്ന് അവസ്ഥകളിലേയും അനുഭവങ്ങള്‍ ഉണ്ടാകില്ല.

ജാഗത്ത് സ്വപ്‌ന, സുഷുപ്തി അവസ്ഥകളെ അതിക്രമിക്കുമ്പോള്‍ ബ്രഹ്മാനുഭൂതിയുണ്ടാകും. മൂന്ന് അവസ്ഥകളേയും ക്രമത്തില്‍ അനുഭവിക്കുന്ന സ്ഥൂല – സൂക്ഷ്മ – കാരണശരീരങ്ങള്‍ക്ക് അപ്പുറത്താണ് ബ്രഹ്മാനുഭൂതിയുടെ സ്ഥാനം.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവജാത ശിശുക്കളെ കൊല ചെയ്ത് കുഴിച്ചുമൂടി: യുവതിയും ആണ്‍ സുഹൃത്തും റിമാന്റില്‍

News

അഷ്ട വൈദ്യ പരമ്പരയില്‍ പെട്ട ഒളശ്ശ ചിരട്ടമണ്‍ ഇല്ലത്ത് ഡോ. സി എന്‍ വിഷ്ണു മൂസ്സ് അന്തരിച്ചു

Kerala

ഹേമചന്ദ്രന്‍ കൊലപാതകം; നിര്‍ണായകമായ മൊബൈല്‍ ഫോണ്‍ കണ്ടെത്തി, സ്ത്രീകളും അന്വേഷണ പരിധിയില്‍

Local News

മോട്ടോർ സൈക്കിൾ മോഷണം നടത്തിയ കേസിൽ ഒരാൾ പിടിയിൽ

Local News

കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

പോലീസുദ്യോഗസ്ഥരെ ആക്രമിച്ച സംഭവം : യുവാവ് പിടിയിൽ

ഡിആര്‍ഡിഒ വികസിപ്പിക്കുന്ന പുതിയ അഗ്നി5 എന്ന ബങ്കര്‍ ബസ്റ്റര്‍ മിസൈല്‍

ഇന്ത്യയുടെ ബങ്കര്‍ ബസ്റ്റര്‍ ബോംബായ ‘അഗ്നി 5’ എത്തുന്നു; പോര്‍മുന വഹിക്കുക 7500 കിലോ സ്ഫോടകവസ്തു; പാകിസ്ഥാനും ചൈനയും വിറയ്‌ക്കും

വായ്പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

യുവദമ്പതികളെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ കെട്ടിപ്പുണര്‍ന്ന നിലയില്‍

ആരോഗ്യ വകുപ്പിനുളള പണം വെട്ടിക്കുറച്ചിട്ടില്ല-മന്ത്രി കെ എന്‍ ബാലഗോപാല്‍

റാപ്പർ വേടനെ മാതൃകയാക്കണം; യൂത്ത് കോൺഗ്രസ് പ്രമേയം

കോൺഗ്രസിന്റെ എതിർപ്പുകൾ തള്ളി ; മുസ്ലീങ്ങൾ അനധികൃതമായി കൈവശം വച്ച 1555 ബിഗാ ഭൂമി തിരികെ പിടിച്ച് അസം സർക്കാർ

‘ കോൺഗ്രസ് സർക്കാർ വന്നാൽ ഒരു മണിക്കൂറിനുള്ളിൽ വഖഫ് നിയമം നിർത്തലാക്കും ‘ ; ഇമ്രാൻ മസൂദ്

ജമ്മുവിൽ ‘അമർനാഥ് യാത്ര’യ്ക്ക് മുന്നോടിയായി ഇന്ത്യ-പാകിസ്ഥാൻ അതിർത്തിക്ക് സമീപം അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) ഉദ്യോഗസ്ഥർ കാവൽ നിൽക്കുന്നു.( കടപ്പാട്: പിടിഐ)

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാക് അധീന കശ്മീരില്‍ ഭീകരപരിശീലന കേന്ദ്രങ്ങള്‍ സജീവം; ചെറിയ ബാച്ചുകള്‍, വന്‍ ടെക്നോളജി സുരക്ഷ

എന്ത് കൊണ്ട് ഇറാന് നേരെയുള്ള ആക്രമണത്തെ മോദി അപലപിച്ചില്ല ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies