Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായിയുടെ തുടര്‍ഭരണത്തില്‍ ഇടതിനൊപ്പം ആഹ്ലാദം പങ്കിട്ട് മദനിയുടെ പാര്‍ട്ടിയും; ഇഎംഎസ് തുടക്കമിട്ട ബന്ധം പിണറായി വളര്‍ത്തി

നേമം മണ്ഡലത്തിലടക്കം സിപിഎമ്മിനാണ് പിന്തുണ നല്‍കിയതെന്ന് എസ്ഡിപിഐ നേതാക്കള്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തരം സംഘടനകളുമായുള്ള ബന്ധം നിഷേധിക്കാനോ, തള്ളിപ്പറയാനോ പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ തയാറായിട്ടില്ല. പാര്‍ട്ടിയില്‍ തിരുത്തല്‍ ശക്തിയായിരുന്ന വി.എസ്. അച്യൂതാനന്ദന്‍ അടക്കമുള്ളവര്‍ നിശ്ശബ്ദരാക്കപ്പെട്ടതോടെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗം മതതീവ്രവാദ ശക്തികളുമായി കൈകോര്‍ക്കുകയെന്ന പഴയ നിലപാട് കൂടുതല്‍ ശക്തമായി നടപ്പാക്കുകയെന്നാണ് വിമര്‍ശനം.

ഡോ. പി. ശിവപ്രസാദ് by ഡോ. പി. ശിവപ്രസാദ്
May 9, 2021, 02:49 pm IST
in Kerala

ആലപ്പുഴ: പിണറായി വിജയന്റെ തുടര്‍ ഭരണത്തില്‍ ഇടതിനൊപ്പം ആഹ്ലാദം പങ്കിട്ട് പിഡിപിയും, ഇടതിന്റെ വിജയദിനാഘോഷത്തില്‍ അബ്ദുല്‍ നാസര്‍ മദനി നയിക്കുന്ന പിഡിപിയും പങ്കാളികളായി. പിഡിപി സംസ്ഥാന തലത്തില്‍ തന്നെ വിജയദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ അണികളെ ആഹ്വാനം ചെയ്തിരുന്നു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ തുടര്‍ഭരണം മതതീവ്രവാദ ശക്തികളുടെ ഔദാര്യത്തലാണെന്ന ആരോപണം ശരിവെക്കുന്നതാണ് പിഡിപിയും, എസ്ഡിപിഐയും അടക്കമുള്ള സംഘടനകളുടെ പരസ്യനിലപാടുകള്‍.  

നേമം മണ്ഡലത്തിലടക്കം സിപിഎമ്മിനാണ് പിന്തുണ നല്‍കിയതെന്ന് എസ്ഡിപിഐ നേതാക്കള്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തരം സംഘടനകളുമായുള്ള ബന്ധം നിഷേധിക്കാനോ, തള്ളിപ്പറയാനോ പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ തയാറായിട്ടില്ല. പാര്‍ട്ടിയില്‍ തിരുത്തല്‍ ശക്തിയായിരുന്ന വി.എസ്. അച്യൂതാനന്ദന്‍ അടക്കമുള്ളവര്‍ നിശ്ശബ്ദരാക്കപ്പെട്ടതോടെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗം മതതീവ്രവാദ ശക്തികളുമായി കൈകോര്‍ക്കുകയെന്ന പഴയ നിലപാട് കൂടുതല്‍ ശക്തമായി നടപ്പാക്കുകയെന്നാണ് വിമര്‍ശനം.

രണ്ടു ദശാബ്ദം മുന്‍പ് മദനിയെ മഹാത്മാ ഗാന്ധിയോട് ഉപമിച്ച് ഇഎംഎസ് ആണ് ഇത്തരം നീക്കത്തിന് തുടക്കമിട്ടത്. അക്കാലയളവില്‍ വിഎസ് ഉള്‍പ്പടെയുള്ളവരുടെ ശക്തമായ നിലപാടിനെ തുടര്‍ന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വം ഇഎംഎസിനെ തള്ളിപ്പറഞ്ഞു. ഇഎംഎസ് നിലപാട് തിരുത്തി. പിന്നീടാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പിഡിപിയുമായി രഹസ്യ നീക്കുപോക്കുണ്ടാക്കിയത്. അതിന്റെ ഭാഗമായി പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ പിഡിപി നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥിയെയാണ് സിപിഎം ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാക്കിയത്. പൊന്നാനിയിലെ തെരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ മദനിയുമൊത്ത് പിണറായി വേദി പങ്കിടുകയും ചെയ്തു. മദനി എത്താന്‍ വൈകിയിട്ടും ഒരു മണിക്കൂറോളം പിണറായി കാത്തിരുന്നതും ഏറെ ചര്‍ച്ചയായിരുന്നു.

തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കുകയും പിഡിപിക്ക് കാര്യമായ ചലനമുണ്ടാക്കാന്‍ കഴിയാതെ വരികയും ചെയ്തതോടെ, അന്നത്തെ മുഖ്യമന്ത്രി കൂടിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍, ഔദ്യോഗിക പക്ഷത്തിന്റെ മദനി ബന്ധത്തിനെതിരേ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിക്ക് പരാതി നല്‍കി. പിന്നീട് കേന്ദ്ര നേതൃത്വം പൊന്നാനിയിലെ സിപിഎം-പിഡിപി സഖ്യത്തെ തള്ളിപ്പറഞ്ഞു. മാത്രമല്ല, പിണറായി വിജയന്‍ മദനിയുമായി വേദി പങ്കിട്ടത് നിഷേധാത്മക ഫലം ഉണ്ടാക്കിയെന്ന് നിരീക്ഷിച്ചു.

പിന്നീട് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള വിഭാഗം അപ്രമാദിത്വം നേടിയതോടെ കേന്ദ്ര നേതൃത്വം ദുര്‍ബലമായി. ബെംഗളൂരു സ്ഫോടനക്കേസില്‍ പ്രതിയായായ മദനിക്ക് സമാന്യ നീതി നല്‍കണമെന്നാവശ്യപ്പെട്ട് പിണറായി നേരത്തേ പ്രസ്താവന പുറപ്പെടുവിച്ചതും പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി ജയിലില്‍ പോയി മദനി

യെ കണ്ടതും മാറിയ നിലപാടായിരുന്നു. മദനിയുടെ മകളുടെ വിവാഹത്തിന് ക്ഷണമുണ്ടായിട്ടും വിഎസ് പോകാതിരിക്കുകയും, പിണറായിയും തോമസ് ഐസക്കും പങ്കെടുക്കുകയും ചെയ്തതും പാര്‍ട്ടിയില്‍ ചര്‍ച്ചയായിരുന്നു. ഒടുവില്‍ പിണറായി വിജയന്റെ തുടര്‍ഭരണത്തിന് മദനിയുടെ പാര്‍ട്ടി പിന്തുണ നല്‍കി. കേവലം വോട്ട് നേട്ടത്തിനായി മതതീവ്രവാദ ശക്തികളുമായുള്ള ബന്ധങ്ങളെ ചോദ്യം ചെയ്യാന്‍ സിപിഎമ്മില്‍ ആരുമില്ലാത്ത അവസ്ഥയാണ്.

Tags: Pinarayi Vijayanഎല്‍ഡിഎഫ്‌Abdul Nazer Mahdaniപിഡിപി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചര്‍ച്ച വികസന മുരടിപ്പ്

പുതിയ വാര്‍ത്തകള്‍

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം, 1199-ലെ പുതുവർഷം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.