Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വനഭൂമി കൈയേറ്റം വ്യാപകം; അധികൃതര്‍ മൗനത്തില്‍, സ്വകാര്യവ്യക്തികള്‍ കൈയടക്കിയത് ആയിരം ഏക്കർ

429 ചതുരശ്ര കി.മീ. വിസ്തീര്‍ണമുള്ള വനഭൂമിയില്‍ കൈയേറ്റമുണ്ടായിട്ട് അത് കണ്ടില്ലെന്ന് നടിക്കയാണ് സര്‍ക്കാര്‍ മാത്രമല്ല ഇതിന് ചുക്കാന്‍ പിടിക്കുന്നത് ചില രാഷ്‌ട്രീയക്കാരും. മാറിമാറി അധികാരത്തിലെത്തുന്നവരുടെ രഹസ്യപിന്തുണയും ഇതിനുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2021, 02:46 pm IST
in Palakkad

മണ്ണാര്‍ക്കാട്: ഏക്കറുകണക്കിന് വനഭൂമി കൈയേറിയവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ഭരണാധികാരികള്‍ വിമുഖത കാണിക്കുന്നു. മണ്ണാര്‍ക്കാട് വനംവകുപ്പിന്റെ പരിധിയില്‍പ്പെട്ട ഏകദേശം 1000 ഏക്കറോളം സ്ഥലമാണ് സ്വകാര്യവ്യക്തികള്‍ കൈയടക്കിയിട്ടുള്ളത്.  

429 ചതുരശ്ര കി.മീ. വിസ്തീര്‍ണമുള്ള വനഭൂമിയില്‍ കൈയേറ്റമുണ്ടായിട്ട് അത് കണ്ടില്ലെന്ന് നടിക്കയാണ് സര്‍ക്കാര്‍ മാത്രമല്ല ഇതിന് ചുക്കാന്‍ പിടിക്കുന്നത് ചില രാഷ്‌ട്രീയക്കാരും. മാറിമാറി അധികാരത്തിലെത്തുന്നവരുടെ രഹസ്യപിന്തുണയും ഇതിനുണ്ട്.

1977- ജനുവരി ഒന്നു മുതല്‍ എകദേശം 620 ഹെക്ടര്‍ വനഭൂമി കയേറിയിട്ടുള്ളതായി വനംവകുപ്പുതന്നെ പറയുന്നു. അട്ടപ്പാടി അഗളി റെയ്ഞ്ചില്‍ കുറുക്കംകുണ്ട്, ചോലക്കാട്, കക്കുപ്പടി, ജെല്ലിപ്പാറ, കള്ളമല എന്നീ മേഖലകളിലും, ഷോളയൂര്‍ വില്ലേജിന്റെ പല ഭാഗങ്ങളിലും തിരുവിഴാംകുന്ന് സ്റ്റേഷനോട് ചേര്‍ന്നും, ആനമൂളി ഫോറസ്റ്റ് സ്റ്റേഷനിലെ തത്തേങ്ങലം ഭാഗങ്ങളിലുമാണ് വന്‍തോതില്‍ കൈയേറ്റം നടന്നിരിക്കുന്നത്.  

സര്‍വെയില്‍ 1977-ന് മുമ്പുതന്നെ 650 ഓളം ആളുകള്‍ കൈയേറിയതായി വനംവകുപ്പുതന്നെ സമ്മതിക്കുന്നു. എന്നാല്‍, വകുപ്പുതല അന്വേഷണം സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകാത്തതാണ് ഇവര്‍ക്ക് തണലായി മാറിയിട്ടുള്ളത്.  

കൈയേറ്റക്കാര്‍ക്ക് നോട്ടീസ് നല്‍കിയിട്ടും അത് നടപ്പിലാക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. സംസ്ഥാന ഭരണാധികാരികള്‍ ഇടപെട്ട് പ്രശ്‌നം ഒത്തുതീര്‍പ്പിക്കുകയാണ് പതിവ്. അങ്ങനെ വനഭൂമി തിരിച്ചുപിടിച്ചു എന്നുപറയുന്നത് പ്രഹസനമായി മാറുകയാണ്.

യഥാര്‍ത്ഥ അപേക്ഷ നല്‍കിയവര്‍ക്ക് കേസ് മുഖാന്തരം അനുകൂലവും പ്രതികൂലവുമായ വിധികള്‍ വന്നിട്ടുണ്ട്. ഇതില്‍ അനുകൂലവിധി വന്നവര്‍ക്ക് ഭൂമി നല്‍കിയിട്ടുള്ളതായും മണ്ണാര്‍ക്കാട് ഡിഎഫ്ഒ വി.പി. ജയപ്രകാശ് ജന്മഭൂമിയോട് പറഞ്ഞു. അതുപോലെ ഭൂരഹിതരായ വനവാസികള്‍ക്ക് ഭൂമി വിട്ടുനല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ എട്ടുവര്‍ഷം മുമ്പ്  ഉത്തരവിറക്കിയിരുന്നു. ഇതുപ്രകാരം 500 ഏക്കറോളം സ്ഥലം അവര്‍ക്കും നല്‍കിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്ക് സ്ഥലം സര്‍വെ നടത്തി നല്‍കുമെന്നും അധികൃതര്‍ പറയുന്നു.  

പൂഞ്ചോല പാമ്പംത്തോട് ഭാഗത്ത് 1977ന് മുമ്പ് വനംവകുപ്പ് അതിര്‍ത്തി കല്ലുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍, അതിര്‍ത്തി ലംഘിച്ച് പലയിടത്തും  ഒന്നര കിലോമീറ്ററോളം വനം കൈയേറിയതായി തെളിഞ്ഞിട്ടുണ്ടെന്ന് ഡിഎഫ്ഒ പറഞ്ഞു. വെറ്റിലച്ചോലയിലും ഇതുപോലെ കൈയേറ്റം നടത്തിയിട്ടുണ്ട്.  

കൈയേറിയ സ്ഥലത്ത് കവുങ്ങ്, തെങ്ങ് വെച്ചുപിടിപ്പിച്ചിട്ടുണ്ട്. അതാണ് ഇക്കഴിഞ്ഞ ദിവസം വെട്ടിക്കളഞ്ഞത്. 2018-ല്‍ വനഭൂമി കൈയേറ്റം നടത്തിയവര്‍ക്കെതിരെ പത്തോളം കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. ഇപ്പോഴും വനംവകുപ്പ് സര്‍വെ നടത്തുന്നുണ്ട്. കൈയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.  

വ്യാപക വനം കൈയേറ്റത്തിനെതിരെ ‘നേച്ചര്‍ ലവേഴ്‌സ് മൂവ്‌മെന്റ്’ ഹൈക്കോടതിയില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വനം കൈയേറ്റം ഒഴിപ്പിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ വനംവകുപ്പ് മന്ത്രി വനം കയ്യേറ്റം അന്വേഷിക്കുവാനോ, അവര്‍ക്കെതിരെ നടപടിയെടുക്കുവാനോ തയ്യാറാവാത്തതാണ് ഇത്തരക്കാരുടെ പ്രോത്സാഹനം. എന്നാല്‍ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ മുന്‍കൈ എടുത്ത് ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നില്ലെന്നതാണ് കൈയേറ്റക്കാര്‍ക്ക് അനുകൂലമായി മാറുന്നത്. ഇവര്‍ക്കെതിരെയുള്ള കേസും വകുപ്പുതല അന്വേഷണവും ഒഴിപ്പിക്കലിന് തടസമാവുകയും ചെയ്യുന്നു.

Tags: forland
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഞ്ചായത്ത് പ്രസിഡന്റ് സാമ്പു പുതുപ്പറമ്പില്‍, വാര്‍ഡ് മെമ്പര്‍ സിജി വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ജെസിബിയുമായി വെന്നിമല ക്ഷേത്ര ഭൂമി കയ്യേറാന്‍ എത്തിയ സംഘത്തെ വിശ്വാസികള്‍ തടയുന്നു
Kerala

വെന്നിമല ക്ഷേത്രഭൂമി കയ്യേറാന്‍ സിപിഎമ്മും കോണ്‍ഗ്രസും; പ്രതിഷേധം വ്യാപകം

Kerala

കൃഷിക്കായി സ്ഥലം ഒരുക്കുന്നതിനിടെ കരിയിലയ്‌ക്ക് ഇട്ട തീ പടര്‍ന്ന് പൊള്ളലേറ്റ് റിട്ട. അധ്യാപകന് ദാരുണാന്ത്യം

Kerala

റവന്യൂ ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന, കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍

Ernakulam

സീപോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡ്: എച്ച്.എം.ടിയുടേയും എന്‍.എ.ഡിയുടേയും ഭൂമി കൈമാറി, നിര്‍മ്മാണതടസം നീങ്ങി

Kerala

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുനമ്പം ജനതയുടെ റവന്യൂ അധികാരങ്ങള്‍ പുനസ്ഥാപിക്കണം: രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

ശീരാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദയെ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ കവാടത്തില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു

സ്വാമി ഗൗതമാനന്ദയ്‌ക്ക് ഉജ്വല സ്വീകരണം

പട്ടികജാതി സംവരണം; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: വിഎച്ച്പി

ബിഎഫ്എ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ചു; രേഖകള്‍ ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.