Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ബാലിക സദനത്തിന്റെ തണലില്‍ അനാഥത്വത്തെ അതിജീവിച്ച അന്തേവാസികളുടെ സ്വന്തം സീത ടീച്ചര്‍ മാംഗല്യ നിറവില്‍

ഏറെ വേദന അനുഭവിക്കുന്ന ഭൂതകാലത്തിന്റെ തീക്ഷ്ണതയില്‍ നിന്നും ബാലികാ സദനത്തിന്റെ സ്നേഹമസൃണമായ അന്തരീക്ഷം ആ കൊച്ചു കുട്ടിയില്‍ സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും അലകള്‍ ഉയര്‍ത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2021, 11:21 am IST
in Kannur

കണ്ണൂര്‍: ബാലിക സദനത്തിന്റെ തണലില്‍ അനാഥത്വത്തിന്റെ ബാല്യത്തെ അതിജീവിച്ച  അന്തേവാസികളുടെ സ്വന്തം സീത ടീച്ചര്‍ മാംഗല്യ നിറവില്‍. അമ്മ വിട്ടു പിരിഞ്ഞ നടുക്കം മായാതെയാണ് സീത എന്ന ആറാം വയസ്സുകാരി 2009ല്‍ ചാലാടുളള ശ്രീ മൂകാംബിക ബാലികാ സദനത്തില്‍ എത്തുന്നത്. 

ഏറെ വേദന അനുഭവിക്കുന്ന ഭൂതകാലത്തിന്റെ തീക്ഷ്ണതയില്‍ നിന്നും  ബാലികാ സദനത്തിന്റെ സ്നേഹമസൃണമായ അന്തരീക്ഷം ആ കൊച്ചു കുട്ടിയില്‍ സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും അലകള്‍ ഉയര്‍ത്തി. ബാലികാ സദനത്തിലെ അമ്മമാരുടേയും ജീവനക്കാരുടേയും പരിചരണവും സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അംഗങ്ങളുടെയും രക്ഷാകര്‍ത്തൃത്വവും ആ കുട്ടിയില്‍ സുരക്ഷിതബോധത്തിന്റെയും സ്നേഹത്തിന്റെയും സുഖദമായ അന്തരീക്ഷം സൃഷ്ടിച്ചു. പഠനം തുടര്‍ന്നു കൊണ്ടു പോകുവാനും പത്താംതരവും പ്ളസ്ടുവും ഉയര്‍ന്ന മാര്‍ക്കോടെ വിജയിക്കാനും ബാദികസദനത്തിലെ അന്തരീക്ഷം സീതയ്‌ക്ക് ഒരുക്കി കൊടുത്തു.

 ആത്മവിശ്വാസത്തിന്റെ ചിറകിലേറി അധ്യാപക പരീശിലന കോഴ്സായ ടിടിസിയും പാസായി. തുടര്‍ന്ന് ഒരു വര്‍ഷക്കാലത്തോളം അധ്യാപക ജോലി ചെയ്തു. ബാലിക സദനത്തിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് വഴികാട്ടിയായി മാറിയ അന്തേവാസികളുടെ സ്വന്തം സീത ടീച്ചര്‍ നിലവില്‍ പളളിക്കുളം ജേബീസ് കോളേജില്‍ ബിരുദ പഠനം നടത്തുകയാണ്.

ബാലികാ സദനത്തിലെ ജീവിതത്തിനിടയില്‍ കലാ-കായിക രംഗത്തോട് അതീവ താല്‍പ്പര്യം കാട്ടിയ സീത പഠന കാര്യങ്ങളിലെന്നപോലെ പാഠ്യേതര കാര്യങ്ങളിലും മികവ് പുലര്‍ത്തുകയുണ്ടായി. ബാലിക സദനത്തിലെ എഴുപതോളം കൂട്ടുകാരികളുടെ ചേച്ചിയായ ഇവര്‍ ഡാന്‍സ്, മിമിക്രി,ലളിതഗാനം,നാടകം തുടങ്ങിയവ പരിശീലിപ്പിക്കുകയും സ്വന്തം അനുജത്തിമാരെ മത്സരങ്ങള്‍ക്ക് സജ്ജരാക്കുകയും ചെയ്തു വരികയായിരുന്നു. മികച്ച പ്രഭാഷക കൂടിയായ ടീച്ചര്‍ ബാലഗോകുലത്തിന്റെ പരിപാടികളില്‍ ക്ലാസെടുത്തും മറ്റും നേതൃപരമായ തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്.  

പളളിക്കുന്ന് അറീന പോപ്പുലര്‍ വെഹിക്കിള്‍സ് എന്ന സ്ഥാപനത്തിലെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മാനേജരായി പ്രവര്‍ത്തിക്കുന്ന ചാലാട് മണലിലെ കെ. വിജേഷെന്ന യുവാവാണ് സീതയുടെ കഴുത്തില്‍ നാളെ രാവിലെ ശുഭ മുഹൂര്‍ത്തത്തില്‍ നടക്കുന്ന ചടങ്ങില്‍ താലി ചാര്‍ത്തുന്നത്. ബാലഗോകുലത്തിന്റെ കണ്ണൂര്‍ താലൂക്ക് കാര്യദര്‍ശിയും മണല്‍ സേവാഭാരതി സെക്രട്ടറിയും കൂടിയാണ് വിജേഷ്.  

ചാലാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ശ്രീമൂകാംബിക ബാലികാ സദനം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുള്‍പ്പെടെ പതിനഞ്ചോളം വിവിധ പദ്ധതികള്‍ ഏറ്റെടുത്ത് സേവന രംഗത്ത് കണ്ണൂരില്‍ ശ്രദ്ധ നേടിയ ട്രസ്റ്റാണ് സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റ്. അറുപതിലേറെ ബാലികമാര്‍ അധിവസിക്കുന്ന ബാലികാ സദനത്തിന് മാത്രമായി ട്രസ്റ്റിന് കീഴില്‍ കമ്മിറ്റിയും മാതൃസമിതിയും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ഇന്ന് രാവിലെ 11 മണിക്കാണ് വിവാഹം നടക്കുക.

Tags: kannurവിവാഹംbalika sadanamOrphan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

News

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

പുതിയ വാര്‍ത്തകള്‍

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.20 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.