Tuesday, May 13, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പത്തു പുത്രനു സമം ഒരു വൃക്ഷം

ഒരു മഹാവൃക്ഷം വെട്ടുമ്പോള്‍ ചില പരിഹാര കര്‍മങ്ങള്‍ അനുഷ്ഠിച്ചിരുന്ന സംസ്‌ക്കാരം നമുക്കുണ്ട്. ആ വൃക്ഷത്തോട് സമ്മതം ചോദിക്കും. അതില്‍ വസിക്കുന്ന ജീവികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സൗകര്യമൊരുക്കും.

Janmabhumi Online by Janmabhumi Online
Apr 19, 2021, 05:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

എസ്.ബി. പണിക്കര്‍  

ധത്തേ ഭരം കുസുമ

പത്ര ഫലാവനീനാം

കര്‍മവ്യഥാം വഹതി

ശീതഭവാം രുജം ച

യോ ദേഹമര്‍പ്പയതിയാന്യ

സുഖസ്യ ഹേതോഃ  

തസ്‌മൈ വദാന്യ ഗുരവേ

തരവേ നമസ്‌തേ

പരസുഖത്തിനായി സ്വന്തം ദേഹം അര്‍പ്പിച്ചു കൊണ്ട് ദാനികള്‍ക്ക് ഗുരുവായി വര്‍ത്തിക്കുന്ന വൃക്ഷമേ! നിനക്ക് നമസ്‌ക്കാരം. കുസുമങ്ങളുടെയും ഫലങ്ങളുടെയും ഭാരം വഹിച്ചു കൊണ്ടാണു നീ നിലകൊള്ളുന്നത്. കൂടാതെ വേനല്‍ച്ചൂടുകൊണ്ടും ശൈത്യം കൊണ്ടുമുണ്ടാകുന്ന ദുഃഖങ്ങളും സഹിക്കുന്നു. ഇതെല്ലാം മറ്റുള്ളവരുടെ സുഖത്തിനായിട്ടാണ്. ജഗന്നാഥ പണ്ഡിതരാണ് ഈ ശ്ലോക കര്‍ത്താവ്.  

പൂക്കളും കായ്കളും ഇലകളുമെല്ലാം ഭൂമിയിലെ നിരവധി ജീവജാലങ്ങളാണ് അനുഭവിക്കുന്നത്. വൃക്ഷം സ്വയം അനുഭവിക്കുന്നില്ല. ബുദ്ധിയുണ്ടെന്ന് അഭിമാനിക്കുന്ന മനുഷ്യര്‍ ഇതു കണ്ട് പഠിക്കേണ്ടതാണ്. അവന് സാധനാപാഠമാണ് വൃക്ഷം അനുഷ്ഠിക്കുന്ന ത്യാഗങ്ങള്‍. ഈ പ്രപഞ്ചം തന്നെ, പരോപകാരത്തിനാവണം, അന്യനു പ്രയോജനപ്പെടണം എന്ന സ്വഭാവത്തോടു കൂടിയതാണെന്ന് മഹാകവി ഉള്ളൂര്‍ പാടുന്നു. ‘പരോപകാരാര്‍ഥമിദം ശരീരം’  എന്നും ‘പരോപകാരമേ പുണ്യം പാപമേ പരപീഡനം’ എന്നും മറ്റും നാം പാടാറുണ്ട്. എന്നാല്‍ സ്വന്തം ജീവിതത്തില്‍ ഈ ആശയങ്ങള്‍ പകര്‍ത്തുന്നവര്‍ എത്രയുണ്ട്?

പത്തു കിണറിനു സമമാണ് ഒരു കുളമെന്നും പത്തു കുളത്തിനു സമമാണ് ഒരു ജലാശയമെന്നും പത്തു ജലാശയത്തിനു സമമാണ് ഒരു പുത്രനെന്നും പത്തു പുത്രന്മാര്‍ക്കു സമമാണ് ഒരു വൃക്ഷമെന്നും നമ്മുടെ പൂര്‍വസൂരികള്‍ പഠിപ്പിച്ചു; വൃക്ഷായുര്‍വേദം എഴുതി. വഴിയരികില്‍ ക്കരു വൃക്ഷം നട്ടു സംരക്ഷിക്കുന്നത് അശോക ചക്രവര്‍ത്തിയുടെ ഭരണ പരിഷ്‌ക്കാരങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. തിരുവിതാംകൂറിലേയും കൊച്ചിയിലേയും ചില മഹാരാജാക്കന്മാരും ഈ പുണ്യ പ്രവൃത്തി ചെയ്തിരുന്നു. ഇന്നും വനം വകുപ്പ് അവിടവിടെ വൃക്ഷങ്ങള്‍ നട്ടു വളര്‍ത്തുന്നുണ്ട്. എത്രയെണ്ണം ഫലപ്രാപ്തിയിലെത്തുന്നുണ്ട് എന്ന് വിലയിരുത്തേണ്ടതാണ്. മഴക്കാലം അവസാനിക്കുന്ന ഘട്ടത്തിലാണ് മിക്കവാറും തൈകള്‍ നടുന്നത്. വേനലില്‍ അവ കരിഞ്ഞു പോകുന്നു. അല്‍പം വളര്‍ന്നാല്‍ സമീപവാസികള്‍ നശിപ്പിക്കുന്നു.

നമ്മുടെ നാട്ടില്‍ കാവുകള്‍ ഇല്ലാതായി. സാമൂഹ്യ ദ്രോഹികള്‍ വനം ചുട്ടു നശിപ്പിക്കാറുണ്ട്. വൃക്ഷങ്ങള്‍ മാത്രമല്ല, ചെറുതും വലുതുമായ ജീവികളും പറവകളും ഔഷധസസ്യങ്ങളും തീയില്‍ വെന്തു നശിക്കുന്നു. ‘വൃക്ഷരാജായതേ നമഃ’ എന്നു പ്രാര്‍ഥിച്ചവരും അന്തിത്തിരി കത്തിച്ച് മരമുത്തപ്പനെ ആരാധിച്ചവരും അപരിഷ്‌കൃതരല്ലെന്നു നാം ഓര്‍ക്കണം.

ഒരു മഹാവൃക്ഷം വെട്ടുമ്പോള്‍ ചില പരിഹാര കര്‍മങ്ങള്‍ അനുഷ്ഠിച്ചിരുന്ന സംസ്‌ക്കാരം നമുക്കുണ്ട്. ആ വൃക്ഷത്തോട് സമ്മതം ചോദിക്കും. അതില്‍ വസിക്കുന്ന ജീവികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സൗകര്യമൊരുക്കും.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സാംബയിലും ഉധംപൂരിലും ഡ്രോണ്‍ സാന്നിധ്യം; ജമ്മു-കശ്മീര്‍, പഞ്ചാബ് അതിര്‍ത്തികളില്‍ ജാഗ്രത

World

നഴ്സുമാര്‍ക്ക് ദുബായില്‍ ഗോള്‍ഡന്‍ വിസ

India

ശരീഅത്ത് പ്രകാരം ചെസ് ഹറാം…ബുദ്ധിക്ക് പ്രാധാന്യമുള്ള ചെസ് താലിബാനെ സംബന്ധിച്ച് ചൂതാട്ടം…അഫ്ഗാനിസ്ഥാനിൽ ചെസ് നിരോധിച്ചു

Kerala

കെപിസിസിയുടെ പുതിയ നേതൃത്വം ചുമതലയേറ്റു

India

അരുണ്‍കുമാര്‍…അതിര്‍ത്തിയിലെ വിമാനത്താവളങ്ങള്‍ തുറന്നു…അടച്ചിട്ട 32 വിമാനത്താവളങ്ങളും തുറന്നുവെന്ന് പ്രഖ്യാപിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് 14കാരനെ കാണാതായി, അന്വേഷണം നടക്കുന്നു

ഓപ്പറേഷന്‍ സിന്ദൂര്‍ വിറ്റ് കാശാക്കാന്‍ സിനിമക്കാര്‍; ഒടുവില്‍ മാപ്പ് പറഞ്ഞ് തടിതപ്പി

നന്ദന്‍കോട് കൂട്ടക്കൊലപാതകക്കേസ് : പ്രതി കേദല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി

അമേരിക്കയിലെ ബെര്‍ക്കിലിയിലെ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. യാനിവ് കോഞ്ചിച്കി(ഇടത്ത്) സ്മൃതി ഇറാനി (വലത്ത്)

പുതിയ റോളില്‍ സ്മൃതി ഇറാനി

ഐ പി എല്‍ മത്സരങ്ങള്‍ ശനിയാഴ്ച പുനരാരംഭിക്കും

പാകിസ്ഥാനോട് മുട്ടിയത് എത്ര നഷ്ടമാണെന്ന് മോദിക്ക് മനസ്സിലായെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദി; ട്രോളില്‍ മുങ്ങി അഫ്രീദി

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്‌ലി

പാലക്കാട് വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

ഇന്ത്യയുടെ റഫാലിനെ വെടിവെച്ചിട്ടെന്ന് പുരപ്പുറത്തിരുന്ന് കൂവി ചൈനയും പാശ്ചാത്യ മാധ്യമങ്ങളും പാക് പ്രധാനമന്ത്രിയും മാത്യുസാമവലും

പി എം ആവാസ് യോജനയോട് കേരള സര്‍ക്കാര്‍ കാട്ടുന്നത് നിഷേധാത്മകതയെന്ന് രാജീവ് ചന്ദ്രശേഖര്‍, പരിഹാരം തേടി കേന്ദ്രത്തെ സമീപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies