Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘റിസര്‍വ്വ് വനത്തില്‍ കടന്നു കയറാന്‍ ആര്‍ക്കും അധികാരമില്ല; അനധികൃത കുരിശുകള്‍ വനംവകുപ്പ് നീക്കണം’; കുരിശ്‌നാട്ടിയുള്ള കൈയേറ്റത്തിനെതിരെ ഹൈക്കോടതി

പരിസ്ഥിതി ലോല പ്രദേശമായ അഗസ്ത്യകൂട വനപ്രദേശത്തില്‍പെട്ട കറിച്ചട്ടിമൊട്ടയില്‍ കടന്നു കയറി അനധികൃതമായി കുരിശു സ്ഥാപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് വനം വകുപ്പിന്റെ വിജിലന്‍സ് വിഭാഗം കൈയേറ്റം ഒഴിപ്പിക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നെങ്കിലും, അത് നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ നടപടി എടുത്തില്ല. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2021, 09:21 pm IST
in Kerala

കൊച്ചി: റിസര്‍വ്വ് വനത്തില്‍ കടന്നു കയറാന്‍ ആര്‍ക്കും അധികാരമില്ലെന്നും   ബോണക്കാട്  വനത്തില്‍ സ്ഥാപിച്ച അനധികൃത കുരിശുകള്‍ ഉടന്‍ നീക്കണമെന്നും ഉത്തരവിട്ട് ഹൈക്കോടക്കി.  ഒരു മതത്തിലുള്ളവര്‍ക്കും  വനത്തില്‍ തീര്‍ഥാടനം നടത്താനുള്ള അനിയന്ത്രിത അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.  ആരെങ്കിലും വനത്തില്‍ കടന്നു കയറി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയാല്‍ വനംവകുപ്പിന് അത് നീക്കാം. അനധികൃത കുരിശുകള്‍ നീക്കാന്‍ വനംവകുപ്പിനോട് നിര്‍ദ്ദേശിച്ച് ജസ്റ്റിസ്  എന്‍ നഗരേഷ് വ്യക്തമാക്കി.

കല്ലാര്‍ മൊട്ടമൂട് വനവാസി കോളനിയിലെ സുകുമാരന്‍ കാണിയും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ തൊടുപുഴ മുണ്ടമറ്റം വീട്ടില്‍  എം എന്‍ ജയചന്ദ്രനും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഹര്‍ജിക്കാര്‍ക്കു വേണ്ടി അഡ്വ. വി സജിത്ത് കുമാര്‍, അഡ്വ. ജോസി മാത്യു എന്നിവര്‍ ഹാജരായി. റിസര്‍വ്വ് വനം കൈയേറി കുരിശുകള്‍ സ്ഥാപിക്കുകയും അള്‍ത്താര പണിയുകയും കറിച്ചട്ടിമൊട്ടയെന്ന മേഖലയെ കുരിശുമലയാക്കുകയും ചെയ്യുകയാണെന്ന് ചൂണ്ടിക്കാട്ടിയും കുരിശുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കണമെന്ന് അഭ്യര്‍ഥിച്ചുമാണ് ഹര്‍ജി നല്‍കിയിരുന്നത്.  

വനത്തില്‍ കറിച്ചട്ടി മൊട്ടവരെയായി 14 കുരിശുകളാണ് വിതുര ദൈവപരിപാലന പള്ളിയിലെ ഫാ. സെബാസ്റ്റിയന്‍ കണിച്ചിക്കുന്നത്തിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ചതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. വനം കൈയേറ്റത്തിനും വനംകൈയേറി കുരിശുകളും അള്‍ത്താരയും  സ്ഥാപിച്ചതിനും അടക്കം കേസുകള്‍ ഉണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

പരിസ്ഥിതി ലോല പ്രദേശമായ അഗസ്ത്യകൂട വനപ്രദേശത്തില്‍പെട്ട കറിച്ചട്ടിമൊട്ടയില്‍ കടന്നു കയറി അനധികൃതമായി  കുരിശു സ്ഥാപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് വനം വകുപ്പിന്റെ വിജിലന്‍സ് വിഭാഗം കൈയേറ്റം  ഒഴിപ്പിക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നെങ്കിലും, അത് നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ നടപടി എടുത്തില്ല. തുടര്‍ന്നാണ് ഹൈക്കോടതിയില്‍  ഹര്‍ജി സമര്‍പ്പിച്ചത്.

കറിച്ചട്ടിമൊട്ടയിലേക്ക് തീര്‍ത്ഥാടനം നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പള്ളി അധികൃതരുടെ ഹര്‍ജിയും ഇതോടൊപ്പം പരിഗണിച്ചു. 1957 മുതല്‍ തീര്‍ത്ഥാടനം നടത്തി വരികയാണെന്ന പള്ളി ഭാരവാഹികളുടെ അവകാശവാദം വനം വകുപ്പ് തള്ളി.  കുരിശുമല എന്നത് മറ്റൊരു സ്വകാര്യ സ്ഥലമാണെന്നും കറിച്ചട്ടിമൊട്ടയെ കുരിശുമല എന്ന് പേരിട്ട് കൈയേറ്റം നടത്താനുള്ള ശ്രമമാണെന്നുമുള്ള വാദം അംഗീകരിച്ചാണ് കോടതി  പള്ളി അധികൃതരുടെ ആവശ്യം തള്ളിയത്.

Tags: തിരുവനന്തപുരംഹൈക്കോടതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി ആറാഴ്ച കൂടി അനുവദിച്ചു

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Thiruvananthapuram

വൃദ്ധ ദമ്പതിമാരുടെ വസ്തു കയ്യേറി സിപിഎം നേതാവ് വഴിവെട്ടി, വധഭീഷണിയും

പുതിയ വാര്‍ത്തകള്‍

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം;കാമാഖ്യ എന്നാൽ സർവ അഭീഷ്ഠങ്ങളും സാധിച്ചു കൊടുക്കുന്ന ഭഗവതി

അ​ബ്‍​ദു​ൽ റ​ഹീം ജ​യി​ൽ മോ​ചി​ത​നാ​യി ഇ​ന്ന് നാ​ട്ടി​ലെ​ത്തും

മിണ്ടാതെ, ഉരിയാടാതെ മൗനി സതീശന്‍; ഇനി മുസ്ലിംലീഗിന്റെ പച്ചക്കൊടി കണ്ടാലേ സതീശന്‍ പ്രതികരിക്കൂ എന്ന് പരിഹാസം

പിണറായിയുടെ വീട്ടിലെ റെയ്ഡിന് പിന്നില്‍ രാഹുല്‍ ഗാന്ധിയെന്ന് അശോകൻ ചരുവില്‍

കേരളാ പൊലീസില്‍ മുസ്ലിം ലീഗ് ഇടപെട്ടോ? ഇഡിയെ സിപിഎം ഗുണ്ടകള്‍ തല്ലിക്കോട്ടെ എന്ന നിലപാടില്‍ കമാ എന്ന അക്ഷരം മിണ്ടാതെ പൊലീസ്

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.