Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മിന്റെ പാര്‍ട്ടിഗ്രാമങ്ങള്‍ ഭരണഘടനാവിരുദ്ധമെന്നും ഇവയെ നിലയ്‌ക്ക് നിര്‍ത്തണമെന്നും പ്രധാനമന്ത്രിയോട് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍

'ഇവിടെ മിക്ക ബൂത്തുകളിലും പോളിംഗ് ഏജന്‍റുമാര്‍ ഉണ്ടാകാറില്ല, പകരം സിപിഎം ഏജന്‍റുമാര്‍ക്ക് മാത്രമാണ് ഇവിടെ പ്രവേശനം. ആരെങ്കിലും അവിടേക്ക് പ്രവേശനിക്കാന്‍ ശ്രമിച്ചാല്‍ അവരെ ശാരീരികമായി പുറന്തള്ളുകയോ ആക്രമിക്കുകയോ ചെയ്യും. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് സിപിഎം അംഗമല്ലാത്ത ഒരു ഏജന്‍റ് സിപിഎമ്മുകാരാല്‍ മാരകമായി ആക്രമിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു.'

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2021, 05:02 pm IST
in Kerala

ന്യൂദല്‍ഹി: കണ്ണൂര്‍ ജില്ലയിലെ സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങള്‍ ഭരണഘടനാവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവായാണെന്നും അവയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയ്‌ക്ക് പരാതി. തൃക്കരിപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ എം.പി. ജോസഫാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ഇത് സംബന്ധിച്ച പരാതി  അയച്ചിരിക്കുന്നത്.

സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ തൃക്കരിപ്പൂര്‍ നിയോജകമണ്ഡലത്തിലെ എട്ട് ഗ്രാമപഞ്ചായത്തുകള്‍ സന്ദര്‍ശിച്ചതില്‍ നിന്നും രാജ്യത്തിന്റെ പരമാധികാരം, ഭരണഘടനയും നിയമവും നടപ്പിലാക്കല്‍ എന്നിവയെ ബാധിക്കുന്ന ചില അമ്പരപ്പിക്കുന്ന നഗ്ന സത്യങ്ങള്‍ തിരിച്ചറിഞ്ഞെന്ന് അദ്ദേഹം പറയുന്നു. തന്റെ നിയോജകമണ്ഡലത്തിലെ എതാനും ഗ്രാമങ്ങള്‍ ‘പാര്‍ട്ടി ഗ്രാമങ്ങള്‍’ എന്നാണ് അറിയപ്പെടുന്നത്. ‘ഇവിടുത്തെ ഭരണാധികാരം സിപിഎമ്മിനാണ്. ചൈനയുടെ ഒരു നാനോപതിപ്പ് എന്ന് അവകാശപ്പെടാവുന്ന ഈ ഗ്രാമങ്ങളില്‍ ഭരിയ്‌ക്കാനും, നിര്‍ദേശങ്ങള്‍ നല്‍കാനും ഈ പ്രദേശത്തിന്റെ അതിര്‍ത്തി കാക്കാനും ഉള്ള എല്ലാ അവകാശങ്ങളും പാര്‍ട്ടി നേതാക്കള്‍ക്കാണ്,’ ജോസഫ് തന്റെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

‘തെരഞ്ഞെടുപ്പുകളില്‍ ഈ പാര്‍ട്ടിഗ്രാമങ്ങളിലാണ് വന്‍തോതില്‍ കള്ളവോട്ടുകളും മറ്റ് തെരഞ്ഞെടുപ്പനുബന്ധ അതിക്രമങ്ങളും നടക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇതിനെതിരെ പ്രദേശിക തെരഞ്ഞെടുപ്പുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ജില്ലാ ഭരണകൂടം വരെ ഇക്കാര്യത്തില്‍ പക്ഷപാതപരമായാണ് പെരുമാറുന്നത്,’ അദ്ദേഹം തന്റെ കത്തില്‍ പറയുന്നു.

‘ഇവിടെ മിക്ക ബൂത്തുകളിലും പോളിംഗ് ഏജന്‍റുമാര്‍ ഉണ്ടാകാറില്ല, പകരം സിപിഎം ഏജന്‍റുമാര്‍ക്ക് മാത്രമാണ് ഇവിടെ പ്രവേശനം. ആരെങ്കിലും അവിടേക്ക് പ്രവേശനിക്കാന്‍ ശ്രമിച്ചാല്‍ അവരെ ശാരീരികമായി പുറന്തള്ളുകയോ ആക്രമിക്കുകയോ ചെയ്യും. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് സിപിഎം അംഗമല്ലാത്ത ഒരു ഏജന്‍റ് സിപിഎമ്മുകാരാല്‍ മാരകമായി ആക്രമിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു. ഇത് യുഡിഎഫിന്റെ ബൂത്ത് ഏജന്‍റുമാരില്‍ ഭയം നിറയ്‌ക്കുന്നു. ജില്ലാ ഭരണകൂടത്തിന് പോലും തങ്ങളെ സംരക്ഷിക്കാന്‍ സാധിക്കില്ലെന്നതിനാലാണിത്. ഇനി ജില്ലാ ഭരണകൂടം എടുത്തുനോക്കിയാല്‍ അവിടെ അടിതൊട്ട് മുടിവരെ സിപിഎം അനുഭാവികളോ പാര്‍ട്ടിയെ പിന്തുണയ്‌ക്കുന്നവരോ പാര്‍ട്ടി സഹയാത്രികരോ ആണ്. പാര്‍ട്ടിയില്‍ സ്ഥിരാംഗത്വമുള്ളവര്‍ വരെ അവിടെ ഉണ്ട്. നിര്‍ഭാഗ്യമെന്ന് പറയട്ടെ, എന്തുണ്ടായാലും ജില്ലാ ഭരണകൂടം സിപിഎമ്മിന് അനുകൂലമായേ നിലപാടെടുക്കൂ,’ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഇത്തരം പാര്‍ട്ടിഗ്രാമങ്ങളില്‍ അര്‍ധസൈനിക വിഭാഗങ്ങളെ വിന്യസിക്കണമെന്നതാണ് ജോസഫിന്റെ ആവശ്യം. പോളിംഗ് ബൂത്തുകളും ഏജന്‍റുമാരും വോട്ടിംഗ് സമയത്തും അതിന് ശേഷവും സംരക്ഷിക്കപ്പെടുമെന്ന സ്ഥിതിവിശേഷമുണ്ടാകണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.

മാധ്യമങ്ങള്‍ക്കയച്ച കത്തില്‍ ഈ പാര്‍ട്ടിഗ്രാമങ്ങളിലേക്ക് പത്രപ്രവര്‍ത്തകരെ അയയ്‌ക്കണമെന്നും സത്യം മനസ്സിലാക്കാന്‍ അവര്‍ ഏപ്രില്‍ നാല് മുതല്‍ ഇവിടങ്ങളില്‍ നിരീക്ഷണങ്ങള്‍ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

Tags: സിപിഎമ്മിന്‍റെ പാര്‍ട്ടിഗ്രാമങ്ങള്‍narendramodikannurPrime Ministerനരേന്ദ്രമോദിcandidateofficerThrikkarippurപാര്‍ട്ടിഗ്രാമങ്ങള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുറ്റ്യാടിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണ ബോര്‍ഡില്‍ അശ്ലീല ചിത്രങ്ങള്‍ പതിച്ചു

Kerala

തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയുടെ പേര് മാറ്റാന്‍ സാധിക്കില്ല

Kerala

തൊഴില്‍ തേടി യുവാക്കള്‍ പുറത്ത് പോകുന്നതില്‍ ആശങ്ക, വ്യവസായങ്ങള്‍ വരണ്ടേിടത്ത് അഴിമതിയും വര്‍ഗീയതയും,ശബരിമല കൊള്ളയില്‍ ഇരുമുന്നണികള്‍ക്കും പങ്ക്-മോദി

Kerala

ഇടതു-വലതു മുന്നണികളുടെ ശത്രുത കപടം,ദേശീയപാത വികസനം സാധ്യമാക്കിയത് മോദി സര്‍ക്കാര്‍,പദ്ധതികള്‍ നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നു

News

മന്നം സമാധിക്കു മുന്നിൽ, തിരുവല്ലഭന്റെ മണ്ണിൽ, തിരുവനന്തപുരത്തും വൻ സ്വാധീനമായി മോദി

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.