Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

‘ഹിന്ദു’ എന്ന് കരുതി ബംഗ്ലാദേശില്‍ പത്രപ്രവര്‍ത്തകനെ ആക്രമിച്ചു; മുസ്ലിമെന്ന് തെളിയിക്കാന്‍ ഖലിമ ചൊല്ലിച്ച് ഇസ്ലാംതീവ്രവാദികള്‍

'രാവിലെ മുതല്‍ വൈകുന്നേരം വരെ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ ഹെജാഫത്ത് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. എനിക്ക് ഞാന്‍ മുസ്ലിമാണെന്ന് തെളിയിക്കാന്‍ രണ്ട് ഖലിമകള്‍ ചൊല്ലേണ്ടതായി വന്നു. എത്ര സൂറാസാണ് ഞാന്‍ മനപാഠമാക്കിയതെന്നും അവരോട് പറയേണ്ടതായി വന്നു. എന്തായാലും ഞാന്‍ മുസ്ലിമാണെന്ന് തെളിയിക്കാന്‍ അവര്‍ എന്റെ വസ്ത്രം ഭാഗ്യത്തിന് അഴിച്ചില്ല. അവര്‍ അതു പറഞ്ഞെങ്കില്‍, അതും ഞാന്‍ ചെയ്യേണ്ടി വന്നേനെ...

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2021, 07:22 pm IST
in World

ധാക്ക: ഹിന്ദുവെന്ന് കരുതി ബംഗ്ലാദേശിലെ പത്രപ്രവര്‍ത്തകനെ തീവ്രവാദ ഇസ്ലാമിക സംഘടനയായ ഹെഫാജത്-ഇ-ഇസ്ലാമിലെ പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിന്റെ ഭാഗമായി ആസൂത്രിതമായി വ്യാപകഅക്രമം അഴിച്ചുവിടാനുള്ള ഗൂഡാലോചനയുടെ ഭാഗമായി ഹെഫാജത്-ഇ-ഇസ്ലാമിയും ജമാഅത്ത്-ഇ-ഇസ്ലാമിയും പ്രഖ്യാപിച്ച ഹര്‍ത്താലിന്റെ ഭാഗമായിട്ടായിരുന്നു പത്രപ്രവര്‍ത്തകനു നേരെയുള്ള ആക്രമണം.  

എന്നാല്‍ താന്‍ മുസ്ലിമാണെന്ന് പത്രപ്രവര്‍ത്തകന്‍ അറിയിച്ചപ്പോള്‍ അത് തെളിയിക്കാനായിരുന്നു തീവ്രവാദികളുടെ ആവശ്യമെന്നും ‘ഡെയ്‌ലി സംഗ്ബാദ്’ പത്രത്തിന്റെ സൗരവ് ഹൊസൈന്‍ സിയം പറയുന്നു. ബംഗ്ലാദേശില്‍ നാരായണ്‍ഗഞ്ച് സിറ്റിയില്‍ ധാക്ക-ചത്തോഗ്രാം ഹൈവേയ്‌ക്കടുത്ത് ഹര്‍ത്താല്‍ പ്രതിഷേധക്കാരുടെ അക്രമപ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു ഡെയ്‌ലി സംഗ്ബാദ് പത്രത്തിന്റെ സൗരവ് ഹൊസൈന്‍ സിയം. പേര് ചോദിച്ചപ്പോള്‍ സൗരവ് എന്ന് മാത്രം പറഞ്ഞപ്പോഴായിരുന്നു ഹിന്ദുവെന്ന് കരുതിയുള്ള ആക്രമണം. എന്നാല്‍ മുഴുവന്‍ പേരും പറഞ്ഞപ്പോള്‍ അത് തെളിയിക്കാന്‍ ഖലിമ ചൊല്ലുവാന്‍ തീവ്രവാദികള്‍ ആവശ്യപ്പെട്ടു. ഇസ്ലാമിന്റെ അടിസ്ഥാനതത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആറ് പ്രയോഗങ്ങളാണ് ഖലിമയില്‍ ഉള്ളത്. സൗരവ് ഹൊസൈന്‍ സിയം തന്നെ ട്വിറ്ററില്‍ തന്റെ അനുഭവം പങ്കുവെച്ചു. പ്രൊതൊം ആലൊ എന്ന ബംഗ്ല ദിനപത്രത്തിന്റെ ഗൊലം റബ്ബാനി ഷിമുളും ഈ സംഭവം സ്ഥിരീകരിച്ചു.

‘രാവിലെ മുതല്‍ വൈകുന്നേരം വരെ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ ഹെജാഫത്ത് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. എനിക്ക് ഞാന്‍ മുസ്ലിമാണെന്ന് തെളിയിക്കാന്‍ രണ്ട് ഖലിമകള്‍ ചൊല്ലേണ്ടതായി വന്നു. എത്ര സൂറാസാണ് ഞാന്‍ മനപാഠമാക്കിയതെന്നും അവരോട് പറയേണ്ടതായി വന്നു. എന്തായാലും ഞാന്‍ മുസ്ലിമാണെന്ന് തെളിയിക്കാന്‍ അവര്‍ എന്റെ വസ്ത്രം ഭാഗ്യത്തിന് അഴിച്ചില്ല. അവര്‍ അതു പറഞ്ഞെങ്കില്‍, അതും ഞാന്‍ ചെയ്യേണ്ടി വന്നേനെ…എന്തായാലും ജീവനോടെ തിരിച്ചെത്താന്‍ ഞാന്‍ കുറെ സഹിക്കേണ്ടിവന്നു,’ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സൗരവ് ഹൊസൈന്‍ സിയം പറയുന്നു.

മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ബംഗ്ലാദേശില്‍ ഉടനീളം അക്രമമുണ്ടാക്കാന്‍ ജമാഅത്തെ-ഇ-ഇസ്ലാമി വലിയൊരു തുക നീക്കിവെച്ചിരുന്നു. പത്രപ്രവര്‍ത്തകര്‍ക്കും ബംഗ്ലാദേശിലെ കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണം നടത്താനായിരുന്നു ജമാ അത്തെ-ഇ-ഇസ്ലാമിയുടെ നീക്കമെന്ന് രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. വ്യാപകമായ ഈ അക്രമം അന്താരാഷ്‌ട്ര വേദികളില്‍ ഉയര്‍ത്തിക്കൊണ്ട് വന്ന് മോദിയെയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയെയും ഒറ്റപ്പെടുത്തുക എന്ന ഗൂഢതന്ത്രത്തിന്റെ ഭാഗമായാണ് ഈ  അക്രമം ആസൂത്രണം ചെയ്തത്.  

എന്തായാലും ഞായറാഴ്ച  ജമാഅത്തെ-ഇ-ഇസ്ലാമിയും ഹെഫാജത്-ഇ-ഇസ്ലാമിയും സംയുക്തമായി പ്രഖ്യാപിച്ച ഏകദിന ഹര്‍ത്താലില്‍ വന്‍തോതില്‍ അക്രമം അരങ്ങേറി. അക്രമത്തില്‍ ഏകദേശം 500 പേര്‍ക്ക് പരിക്കേറ്റു. ധാക്ക, ചിറ്റഗോംഗ്, കിഷോര്‍ഗഞ്ജ്, നോര്‍ഷിംഗ്ഡി, നാരായണ്‍ ഗഞ്ജ്, ബ്രഹ്മന്‍ ബരിയ, സില്‍ഹെറ്റ്, രാജ്ഷാഹി എന്നിവിടങ്ങളിലും മറ്റ് ജില്ലകളിലുമായിരുന്നു ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നത്. നാരായണ്‍ ഗഞ്ജില്‍ ധാക്ക-ചിറ്റഗോംഗ് ഹൈ ഉപരോധിച്ചു. സില്‍ഹെറ്റില്‍ അക്രമികള്‍ നിരവധി നാടന്‍ ബോംബുകള്‍ എറിഞ്ഞു. നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സമരത്തിന്റെ ഭാഗമായി നാല് പത്രപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. നോവഖാലി ടിവി ജേണലിസ്റ്റ് ഫോറത്തിന്റെ ഓഫീസ് ആക്രമിച്ചു. വാഹനങ്ങള്‍ പലയിടത്തും കത്തിച്ചു.

Tags: ഷെയ്ഖ് മുജീബുര്‍ റഹ്മാന്‍ഹെജാഫത്ത്നരേന്ദ്രമോദിislamistsബംഗ്ലാദേശ്P-am A-s¯ C-Ém-an-മാധ്യമപ്രവര്‍ത്തകര്‍ഷെയ്ഖ് ഹസീനഗാന്ധി സമാധാന പുരസ്‌കാരംബംഗ്ലാദേശി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അസമില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഇസ്ലാമികാധ്യാപകന്‍ (നടുവില്‍) മഹുവ മൊയ്ത്ര (വലത്ത്)
Kerala

ദല്‍ഹി സ്ഫോടനത്തെ കേന്ദ്രസര്‍ക്കാരിന്റെ ബീഹാര്‍ തെരഞ്ഞെടുപ്പ് തന്ത്രമായി വിശേഷിപ്പിച്ച് ഇന്ത്യയിലെ മുസ്ലിം ഗ്രൂപ്പുകള്‍

India

ഇസ്ലാമിസ്റ്റുകളെ ഭയന്ന് മൂർഷിദാബാദിൽ നിന്ന് പലായനം ചെയ്തത് 1000-ത്തോളം ഹിന്ദുക്കൾ ; ആക്രമണം നടത്തിയത് ഹിന്ദുക്കളുടെ വീടുകൾ അടയാളപ്പെടുത്തിയ ശേഷം

India

അനധികൃത ദർഗ പൊളിച്ചു നീക്കാനെത്തിയ പൊലീസുകാർക്ക് നേരെ ഇസ്ലാമിസ്റ്റുകളുടെ ആക്രമണം ; അക്രമികളെ ഒതുക്കി , ദർഗ ബുൾഡോസർ കൊണ്ട് ഇടിച്ചു നിരത്തി പൊലീസ്

India

ബംഗാളിൽ കേന്ദ്രസേനയെയും അക്രമിച്ച് ഇസ്ലാമിസ്റ്റുകൾ : വാഹനങ്ങൾ കത്തിച്ചു : മുർഷിദാബാദിൽ നിന്ന് പലായനം ചെയ്ത് ഹിന്ദുക്കൾ

India

വഖഫ് ബിൽ പിൻവലിക്കുക , അല്ലെങ്കിൽ മുസ്ലീങ്ങൾ തെരുവിലിറങ്ങും : ഭീഷണിയുമായി ജംഇയ്യത്തുൽ ഉലമ-ഇ-ഹിന്ദ് നേതാവ് മുഫ്തി മുഹമ്മദ് അക്ബർ ഖാസിമി

പുതിയ വാര്‍ത്തകള്‍

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.