Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

കരിന്തണ്ടനും പണിയ ഗോത്ര ജനതയും

വയനാടന്‍ മലനിരകളില്‍ എത്തിയ ബ്രിട്ടീഷ് ഭരണകര്‍ത്താക്കളുടെ കണ്ണ് വയനാടന്‍ വിഭവങ്ങൡലായിരുന്നു. വിഭവങ്ങള്‍ കൊള്ള ചെയ്യാന്‍ വഴികണ്ടെത്താന്‍ ഒരു എഞ്ചിനീയറെ നിശ്ചയിച്ചു. അദ്ദേഹം മലനിരകള്‍ക്കിടയിലൂടെ യാത്ര ചെയ്തു. തന്റെ അറിവ് മതിയാവില്ല എന്ന് മനസിലാക്കിയ ഉദ്യോഗസ്ഥന്‍ വനാന്തരത്തില്‍ താമസിച്ചുവരുന്ന പണിയ ഗോത്രജനങ്ങളോട് സൗഹൃദത്തിലാവുകയും വഴി കണ്ടെത്തുന്ന കാര്യം സംസാരിക്കുകയും ചെയ്തു. ആനയും പുലിയും കടുവയും എന്നുവേണ്ട എല്ലാ മൃഗങ്ങളും അധിവസിക്കുന്ന ചെങ്കുത്തായ മലനിരകളില്‍ വഴികണ്ടെത്തുക അസാധ്യമായിരുന്നു. എഞ്ചിനീയര്‍ പണിയ ഗോത്ര ആചാര്യരുമായി സംസാരിച്ചു. ഗോത്ര ആചാരപ്രകാരം മലദൈവത്തെ വിളിച്ചറിയിച്ച് വഴികാട്ടാന്‍ യോഗ്യനായ ഒരാളെ ഗോത്ര ആചാര്യന്‍ നിശ്ചയിച്ചു. അദ്ദേഹമാണ് കരിന്തണ്ടന്‍. ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ കരിന്തണ്ടന്റെ പുറകെ യാത്രയായി. വഴികള്‍ വ്യക്തമായി മനസിലാക്കിയ ബ്രിട്ടീഷ് ഉദേ്യാഗസ്ഥന്‍ തന്റെ ശ്രമംകൊണ്ട് മാത്രമാണ് ഈ വഴി കണ്ടുപിടിച്ചത് എന്ന് വരുത്തിത്തീര്‍ക്കാന്‍ കരിന്തണ്ടന്റെ പട്ടും വളയും കൈക്കലാക്കാനും കരിന്തണ്ടനെ ഇല്ലാതാക്കാനും തീരുമാനിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2021, 05:00 am IST
in Main Article

നരിക്കോടന്‍ സുഷാന്ത്

ലോകത്തിലെ ഏറ്റവും മനോഹരമായ ഭൂപ്രദേശങ്ങളില്‍ ഒന്നാണ് വയനാട്. ഈ ദേശത്തിന് വഴികാട്ടിയ മഹത് വ്യക്തിയാണ് കരിന്തണ്ടന്‍ കോഴിക്കോട് ജില്ലയില്‍ അടിവാരത്ത് ചിപ്പിലിത്തോട് വട്ടച്ചിറ എന്ന ഗ്രാമത്തിലാണ് കരിന്തണ്ടന്റെ ജന്മദേശം എന്ന് പറയപ്പെടുന്നു. ഇന്നും നൂറിലധികം പണിയ ഗോത്രജനത സംഘടിതമായി ആ മേഖലയില്‍ താമസിച്ചുവരുന്നു. കാലിമേക്കലായിരുന്നു അദ്ദേഹത്തിന്റെ തൊഴില്‍. ഉള്‍ക്കാടുകളില്‍ കാലിമേച്ച് നടക്കുന്നതില്‍ അദ്ദേഹത്തിന് ഭയമില്ലായിരുന്നു. ഗോത്ര ആചാരപ്രകാരം കൈകളിലും കഴുത്തിലും അരയിലുമായി പട്ടും വളയും അദ്ദേഹം എപ്പോഴും ധരിക്കാറുണ്ടായി എന്ന് ചില പുസ്തകങ്ങളില്‍ പ്രതിപാദിക്കുന്നു. കരിന്തണ്ടന്‍ കായികക്ഷമതയും കരുത്തുമുള്ള ധീരനായിരുന്നു. കോഴിക്കോട്-വയനാട് മലനിരയെ വളരെയധികം അടുത്തറിയുന്ന വ്യക്തിയും.

വയനാടന്‍ മലനിരകളില്‍ എത്തിയ ബ്രിട്ടീഷ് ഭരണകര്‍ത്താക്കളുടെ കണ്ണ് വയനാടന്‍ വിഭവങ്ങൡലായിരുന്നു. വിഭവങ്ങള്‍ കൊള്ള ചെയ്യാന്‍ വഴികണ്ടെത്താന്‍ ഒരു എഞ്ചിനീയറെ നിശ്ചയിച്ചു. അദ്ദേഹം മലനിരകള്‍ക്കിടയിലൂടെ യാത്ര ചെയ്തു. തന്റെ അറിവ് മതിയാവില്ല എന്ന് മനസിലാക്കിയ ഉദ്യോഗസ്ഥന്‍ വനാന്തരത്തില്‍ താമസിച്ചുവരുന്ന പണിയ ഗോത്രജനങ്ങളോട് സൗഹൃദത്തിലാവുകയും വഴി കണ്ടെത്തുന്ന കാര്യം സംസാരിക്കുകയും ചെയ്തു. ആനയും പുലിയും കടുവയും എന്നുവേണ്ട എല്ലാ മൃഗങ്ങളും അധിവസിക്കുന്ന ചെങ്കുത്തായ മലനിരകളില്‍ വഴികണ്ടെത്തുക അസാധ്യമായിരുന്നു. എഞ്ചിനീയര്‍ പണിയ ഗോത്ര ആചാര്യരുമായി സംസാരിച്ചു. അദ്ദേഹം ബ്രിട്ടീഷുകാരോട് പറഞ്ഞു: മറ്റൊരു ദിവസം വരിക. ഗോത്ര ആചാരപ്രകാരം മലദൈവത്തെ വിളിച്ചറിയിച്ച് വഴികാട്ടാന്‍ യോഗ്യനായ ഒരാളെ ഗോത്ര ആചാര്യന്‍ നിശ്ചയിച്ചു. അദ്ദേഹമാണ് കരിന്തണ്ടന്‍. ഗോത്ര ആചാരപ്രകാരം പട്ടും വളയും നിര്‍മിച്ച് നല്‍കി ഗോത്ര ആചാര്യന്‍ അനുഗ്രഹിച്ചു. ലക്ഷ്യം പൂര്‍ത്തീകരിച്ചതിനുശേഷം മലദൈവത്തെ വിളിച്ചറിയിച്ചു. ചടങ്ങുകള്‍ നടത്തണം എന്ന നിര്‍ ദ്ദേശത്തോടെ കരിന്തണ്ടനെ ബ്രിട്ടീഷ് എഞ്ചിനീയര്‍ക്ക് വഴികാട്ടാന്‍ പറഞ്ഞയച്ചു.  ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ കരിന്തണ്ടന്റെ പുറകെ യാത്രയായി. വഴികള്‍ വ്യക്തമായി മനസിലാക്കിയ ബ്രിട്ടീഷ് ഉദേ്യാഗസ്ഥന്‍ തന്റെ ശ്രമംകൊണ്ട് മാത്രമാണ് ഈ വഴി കണ്ടുപിടിച്ചത് എന്ന് വരുത്തിത്തീര്‍ക്കാന്‍ കരിന്തണ്ടന്റെ പട്ടും വളയും കൈക്കലാക്കാനും കരിന്തണ്ടനെ ഇല്ലാതാക്കാനും തീരുമാനിച്ചു. ഒരുനാള്‍ കരിന്തണ്ടനെ മലനിരയുടെ മുകള്‍ഭാഗത്തേക്ക് ക്ഷണിച്ചുവരുത്തുകയും കരിന്തണ്ടനെ വെടിവെച്ചു കൊലപ്പെടുത്തുകയും പട്ടും വളയും കൈക്കലാക്കുകയും ചെയ്തു.

ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ പാരിതോഷികങ്ങള്‍ സ്വന്തമാക്കി എഞ്ചിനീയര്‍ ചുരം റോഡ് യാഥാര്‍ത്ഥ്യമാക്കി. എന്നാല്‍ ഇതിലെ യാത്രചെയ്യുന്ന വാഹനങ്ങള്‍ ചുരത്തില്‍ അപകടപ്പെടുന്നത് പതിവായി തുടങ്ങി. കരിന്തണ്ടന്റെ ആത്മാവ് ഈ വഴികളില്‍ അലഞ്ഞുനടക്കുന്നത് കാരണമാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമെന്ന് ചര്‍ച്ചാവിഷയമായി.  

തുടര്‍ന്ന് കേരളത്തിലെ പ്രമുഖ പൂജാരിയുടെ നിര്‍ദ്ദേശപ്രകാരം പൂജ ചെയ്ത് ആവാഹിച്ച് ഇന്നത്തെ വയനാട്-കോഴിക്കോട് ചുരം തുടങ്ങുന്നതിന് മുമ്പായി കാണുന്ന ഹൈവേയുടെ അരികില്‍ ഒരു മരത്തില്‍ ചങ്ങലകളാല്‍ കരിന്തണ്ടന്റെ ആത്മാവിനെ ആവാഹിച്ചു കുടിയിരുത്തി. ഇന്നും ആ മരത്തില്‍ വലിയ ചങ്ങല നമുക്ക് കാണാം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

Kerala

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

India

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

Kerala

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)
Kerala

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.