Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സുദൃഢമായ സൈന്യം; സുതാര്യമായ ഭരണം

ശിവാജിയുടെ പുത്രിക്ക് അപ്പോള്‍ നാല് വയസ്സായിരുന്നു. അവള്‍ക്ക് പ്രായമായി കുഞ്ഞ് ജനിക്കണം. അതും പുത്രനായിരിക്കണം. അപ്പോള്‍ ഭൂമിയുടെ അവകാശം നല്‍കും എന്നാണ് പറഞ്ഞത്. ചുരുങ്ങിയത് പത്ത് പന്ത്രണ്ട് വര്‍ഷമോ അതിലധികമോ വര്‍ഷം വേണ്ടിവരും.

Janmabhumi Editorial Desk by Janmabhumi Editorial Desk
Mar 1, 2021, 06:29 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

വിവാഹം കേമമായി നടന്നു. ഈ അവസരം മുതലെടുത്തുകൊണ്ട് ശിര്‍ക്കെ തന്റെ ഭൂവുടമാവകാശം തിരിച്ചുതരണമെന്ന് വിനയപൂര്‍വം അപേക്ഷിച്ചു. ഇപ്പോള്‍ എന്തുചെയ്യണം? ബന്ധുവിന്റെ അപേക്ഷ നിരസിക്കണൊ അതൊ രാജ്യത്തിന്റെ ജനഹിതം നടപ്പിലാക്കണൊ? വിഷമസ്ഥിതിയിലായി ശിവാജി. സ്വതസിദ്ധമായ തന്റെ പ്രതിഭകൊണ്ട്, ശിവാജി ചിരിച്ചുകൊണ്ട് പറഞ്ഞു. നമ്മുടെ രാജ്യത്ത് ഇപ്പോള്‍ ഭൂസ്വാമി സമ്പ്രദായം നിലവിലില്ല. എന്നിരുന്നാലും സ്വരാജ്യത്തിനുവേണ്ടി വളരെ സേവനം ചെയ്ത ആളെന്ന നിലയ്‌ക്ക്, രാജകുമാരിക്ക് പുത്രന്‍ ജനിച്ചാല്‍ തിരിച്ചു നല്‍കാം എന്നു പറഞ്ഞു.

ശിവാജിയുടെ പുത്രിക്ക് അപ്പോള്‍ നാല് വയസ്സായിരുന്നു. അവള്‍ക്ക് പ്രായമായി കുഞ്ഞ് ജനിക്കണം. അതും പുത്രനായിരിക്കണം. അപ്പോള്‍ ഭൂമിയുടെ അവകാശം നല്‍കും എന്നാണ് പറഞ്ഞത്. ചുരുങ്ങിയത് പത്ത് പന്ത്രണ്ട് വര്‍ഷമോ അതിലധികമോ വര്‍ഷം വേണ്ടിവരും. ഉത്തരം കൊടുത്തതും വളരെ വിനയത്തോടെയായിരുന്നു. ബന്ധുവാണെങ്കിലും നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമായിരിക്കണം. അതില്‍ പക്ഷപാതമരുത്. ന്യായത്തിന്റെ ദൃഷ്ടിയില്‍ എല്ലാവരും ഒരുപോലെയാണ്. ശിവാജിയുടെ രാജ്യനിര്‍വഹണനയം ഇതായിരുന്നു.

കാര്‍ഷികവൃത്തിയില്‍ വരുത്തിയ പരിഷ്‌കാരംകൊണ്ട് വരുമാനം വര്‍ധിച്ചു. അതോടെ കരസൈന്യവും നാവികസൈന്യവും എണ്ണത്തിലും ഗുണത്തിലും വികസിപ്പിച്ചു. ഇതില്‍ വിശേഷ ശ്രദ്ധ പതിപ്പിച്ചതിനാല്‍ പ്രജകള്‍ സന്തുഷ്ടരായി. സുദൃഢമായ സൈന്യവും സുതാര്യമായ ഭരണവും കൊണ്ട് മൊത്തത്തില്‍ രാജ്യം സമ്പല്‍സമൃദ്ധമായി. ഇനിയങ്ങോട്ട് രാജ്യവിസ്താരം.

ആദ്യം ഗോവയിലെ പോര്‍ച്ചുഗീസുകാരുടെ മേലാണ് ശിവാജിയുടെ ദൃഷ്ടി പതിഞ്ഞത്. കാരണം അവിടുത്തെ  

പോര്‍ച്ചുഗീസ് പ്രതിനിധി (വൈസ്രോയ്) റോമന്‍ കത്തോലിക്കരല്ലാത്ത എല്ലാവരും ഗോവ വിട്ടുപോകണമെന്ന് ആജ്ഞാപിച്ചിരിക്കയായിരുന്നു. ഇതുകേട്ട ശിവാജിയുടെ മൂന്നാം കണ്ണുതുറന്നു. ആറായിരം സൈനികരുമായി പൊടുന്നനെ ഗോവയില്‍ പ്രത്യക്ഷപ്പെട്ടു. അവിടെ മതപരിവര്‍ത്തനത്തിന് നേതൃത്വം കൊടുത്തുകൊണ്ടിരുന്ന പാതിരിമാരെ പിടിച്ചുകൊണ്ടുവന്നു. അവരോട് ചോദിച്ചു താങ്കള്‍ ഹിന്ദുധര്‍മം സ്വീകരിക്കാന്‍ തയ്യാറാണോ? പാതിരിമാര്‍ പറഞ്ഞു ഇല്ല. അപ്പോള്‍ ശിവാജി:- എങ്കില്‍ പിന്നെ ഹിന്ദുക്കളെ ക്രൈസ്തവരാക്കാന്‍ നിങ്ങള്‍ക്കെന്തധികാരമാണ്. ചെയ്ത പാപത്തിന്റെ ഫലം അനുഭവിച്ചുകൊള്ളുക എന്ന് പറഞ്ഞുകൊണ്ട് അവരുടെ ശിരച്ഛേദം ചെയ്യിച്ചു.

അടുത്തുള്ള ശത്രുക്കളെയെല്ലാം ആക്രമിച്ച് അവിടുത്തെ സമ്പത്ത് കവര്‍ന്നെടുത്തു. അപ്പോള്‍ പോര്‍ച്ചുഗീസ് പ്രതിനിധി (വൈസ്രോയ്)ക്ക് കാര്യം മനസ്സിലായി. താന്‍ ചെയ്തത് വിഡ്ഢിത്തമായി പോയി. ഉടനെ വൈസ്രോയി ആജ്ഞ പിന്‍വലിച്ചു.

മോഹന കണ്ണന്‍

Tags: Chatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതിShivji Maharaj
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

India

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടി: പ്രധാനമന്ത്രി മോദി

India

അബ്ദുള്‍ കലാമിന് നമ്മുടെ ഹീറോ ആകാം, പക്ഷെ ഔറംഗസേബിന് അതാകാന്‍ കഴിയില്ല; നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും: ദേവേന്ദ്ര ഫഡ് നാവിസ്

പുതിയ വാര്‍ത്തകള്‍

ബിന്ദുവിന്റെ മരണം അതിദാരുണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്: തലയോട്ടി തകര്‍ന്നു, വാരിയെല്ലുകള്‍ ഒടിഞ്ഞു

ഭാവന സ്റ്റുഡിയോസിനൊപ്പം നിവിൻ പോളി, ഒപ്പം മമിതയും ; പ്രേമലുവിന് ശേഷം റൊമാന്‍റിക് കോമഡിയുമായി ഗിരീഷ് എഡിയുടെ ബത്ലഹേം കുടുംബ യൂണിറ്റ് വരുന്നു

സൂപ്പർഹിറ്റ് ചിത്രം കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫും അപർണയും വീണ്ടും; മിറാഷ് ഫസ്റ്റ് ലുക്ക് പുറത്ത്

ഉപരാഷ്‌ട്രപതിയുടെ സന്ദര്‍ശനം: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തിങ്കളാഴ്ച ദര്‍ശനത്തിന് നിയന്ത്രണം

കോട്ടയം മെഡിക്കല്‍ കോളേജിലെ ദുരന്തം : ഒടുവില്‍ മൗനം ഭഞ്ജിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍, ബിന്ദുവിന്റെ കുടുംബത്തിന് ഉചിതമായ സഹായം നല്‍കും

കിസാന്‍ സംഘിന്റെ പ്രതിഷേധം; കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ പിൻവലിച്ച് നിതി ആയോഗ്

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വ്യാപാരി മരിച്ചു; തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു

ഭാരതാംബ എങ്ങനെ മതചിഹ്നമാകും; കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

ചികിത്സയ്‌ക്കായി മുഖ്യമന്ത്രി വീണ്ടും വിദേശത്തേയ്‌ക്ക്; ഇന്ന് അർദ്ധരാത്രിയോടെ ദുബായ് വഴി അമേരിക്കയിലേക്ക്

നിപ: കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദേശം, സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിന് പോലീസിന്റെ കൂടി സഹായം തേടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies