Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സുദൃഢമായ സൈന്യം; സുതാര്യമായ ഭരണം

ശിവാജിയുടെ പുത്രിക്ക് അപ്പോള്‍ നാല് വയസ്സായിരുന്നു. അവള്‍ക്ക് പ്രായമായി കുഞ്ഞ് ജനിക്കണം. അതും പുത്രനായിരിക്കണം. അപ്പോള്‍ ഭൂമിയുടെ അവകാശം നല്‍കും എന്നാണ് പറഞ്ഞത്. ചുരുങ്ങിയത് പത്ത് പന്ത്രണ്ട് വര്‍ഷമോ അതിലധികമോ വര്‍ഷം വേണ്ടിവരും.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 1, 2021, 06:29 pm IST
in Samskriti

വിവാഹം കേമമായി നടന്നു. ഈ അവസരം മുതലെടുത്തുകൊണ്ട് ശിര്‍ക്കെ തന്റെ ഭൂവുടമാവകാശം തിരിച്ചുതരണമെന്ന് വിനയപൂര്‍വം അപേക്ഷിച്ചു. ഇപ്പോള്‍ എന്തുചെയ്യണം? ബന്ധുവിന്റെ അപേക്ഷ നിരസിക്കണൊ അതൊ രാജ്യത്തിന്റെ ജനഹിതം നടപ്പിലാക്കണൊ? വിഷമസ്ഥിതിയിലായി ശിവാജി. സ്വതസിദ്ധമായ തന്റെ പ്രതിഭകൊണ്ട്, ശിവാജി ചിരിച്ചുകൊണ്ട് പറഞ്ഞു. നമ്മുടെ രാജ്യത്ത് ഇപ്പോള്‍ ഭൂസ്വാമി സമ്പ്രദായം നിലവിലില്ല. എന്നിരുന്നാലും സ്വരാജ്യത്തിനുവേണ്ടി വളരെ സേവനം ചെയ്ത ആളെന്ന നിലയ്‌ക്ക്, രാജകുമാരിക്ക് പുത്രന്‍ ജനിച്ചാല്‍ തിരിച്ചു നല്‍കാം എന്നു പറഞ്ഞു.

ശിവാജിയുടെ പുത്രിക്ക് അപ്പോള്‍ നാല് വയസ്സായിരുന്നു. അവള്‍ക്ക് പ്രായമായി കുഞ്ഞ് ജനിക്കണം. അതും പുത്രനായിരിക്കണം. അപ്പോള്‍ ഭൂമിയുടെ അവകാശം നല്‍കും എന്നാണ് പറഞ്ഞത്. ചുരുങ്ങിയത് പത്ത് പന്ത്രണ്ട് വര്‍ഷമോ അതിലധികമോ വര്‍ഷം വേണ്ടിവരും. ഉത്തരം കൊടുത്തതും വളരെ വിനയത്തോടെയായിരുന്നു. ബന്ധുവാണെങ്കിലും നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമായിരിക്കണം. അതില്‍ പക്ഷപാതമരുത്. ന്യായത്തിന്റെ ദൃഷ്ടിയില്‍ എല്ലാവരും ഒരുപോലെയാണ്. ശിവാജിയുടെ രാജ്യനിര്‍വഹണനയം ഇതായിരുന്നു.

കാര്‍ഷികവൃത്തിയില്‍ വരുത്തിയ പരിഷ്‌കാരംകൊണ്ട് വരുമാനം വര്‍ധിച്ചു. അതോടെ കരസൈന്യവും നാവികസൈന്യവും എണ്ണത്തിലും ഗുണത്തിലും വികസിപ്പിച്ചു. ഇതില്‍ വിശേഷ ശ്രദ്ധ പതിപ്പിച്ചതിനാല്‍ പ്രജകള്‍ സന്തുഷ്ടരായി. സുദൃഢമായ സൈന്യവും സുതാര്യമായ ഭരണവും കൊണ്ട് മൊത്തത്തില്‍ രാജ്യം സമ്പല്‍സമൃദ്ധമായി. ഇനിയങ്ങോട്ട് രാജ്യവിസ്താരം.

ആദ്യം ഗോവയിലെ പോര്‍ച്ചുഗീസുകാരുടെ മേലാണ് ശിവാജിയുടെ ദൃഷ്ടി പതിഞ്ഞത്. കാരണം അവിടുത്തെ  

പോര്‍ച്ചുഗീസ് പ്രതിനിധി (വൈസ്രോയ്) റോമന്‍ കത്തോലിക്കരല്ലാത്ത എല്ലാവരും ഗോവ വിട്ടുപോകണമെന്ന് ആജ്ഞാപിച്ചിരിക്കയായിരുന്നു. ഇതുകേട്ട ശിവാജിയുടെ മൂന്നാം കണ്ണുതുറന്നു. ആറായിരം സൈനികരുമായി പൊടുന്നനെ ഗോവയില്‍ പ്രത്യക്ഷപ്പെട്ടു. അവിടെ മതപരിവര്‍ത്തനത്തിന് നേതൃത്വം കൊടുത്തുകൊണ്ടിരുന്ന പാതിരിമാരെ പിടിച്ചുകൊണ്ടുവന്നു. അവരോട് ചോദിച്ചു താങ്കള്‍ ഹിന്ദുധര്‍മം സ്വീകരിക്കാന്‍ തയ്യാറാണോ? പാതിരിമാര്‍ പറഞ്ഞു ഇല്ല. അപ്പോള്‍ ശിവാജി:- എങ്കില്‍ പിന്നെ ഹിന്ദുക്കളെ ക്രൈസ്തവരാക്കാന്‍ നിങ്ങള്‍ക്കെന്തധികാരമാണ്. ചെയ്ത പാപത്തിന്റെ ഫലം അനുഭവിച്ചുകൊള്ളുക എന്ന് പറഞ്ഞുകൊണ്ട് അവരുടെ ശിരച്ഛേദം ചെയ്യിച്ചു.

അടുത്തുള്ള ശത്രുക്കളെയെല്ലാം ആക്രമിച്ച് അവിടുത്തെ സമ്പത്ത് കവര്‍ന്നെടുത്തു. അപ്പോള്‍ പോര്‍ച്ചുഗീസ് പ്രതിനിധി (വൈസ്രോയ്)ക്ക് കാര്യം മനസ്സിലായി. താന്‍ ചെയ്തത് വിഡ്ഢിത്തമായി പോയി. ഉടനെ വൈസ്രോയി ആജ്ഞ പിന്‍വലിച്ചു.

മോഹന കണ്ണന്‍

Tags: ചരിത്രം നിര്‍മിച്ച ഛത്രപതിShivji MaharajChatrapati Shivaji Maharaj
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

India

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടി: പ്രധാനമന്ത്രി മോദി

India

അബ്ദുള്‍ കലാമിന് നമ്മുടെ ഹീറോ ആകാം, പക്ഷെ ഔറംഗസേബിന് അതാകാന്‍ കഴിയില്ല; നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും: ദേവേന്ദ്ര ഫഡ് നാവിസ്

പുതിയ വാര്‍ത്തകള്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.