Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇമ്രാന്‍ഖാന് ശ്രീലങ്കന്‍ പാര്‍ലമെന്‍റില്‍ പ്രസംഗിക്കാന്‍ അവസരം നല്‍കാതെ ശ്രീലങ്ക ; ഇമ്രാന് നരേന്ദ്രമോദിയുടെ തുല്ല്യപരിഗണനവേണ്ടെന്ന് തീരുമാനമെന്ന്

പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തുല്ല്യപരിഗണനനല്‍കേണ്ടെന്ന തീരുമാനവും ഈ അവസരം നിഷേധിച്ചതിന് പിന്നില്‍ ശ്രീലങ്കയ്‌ക്കുണ്ടെന്ന് ഒരു പ്രമുഖ ശ്രീലങ്കന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Janmabhumi Online by Janmabhumi Online
Feb 18, 2021, 04:19 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

കൊളംബോ: ഫിബ്രവരി 22ന് ശ്രീലങ്ക സന്ദര്‍ശിക്കുന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന് ശ്രീലങ്കന്‍ പാര്‍ലമെന്‍റില്‍ പ്രസംഗിക്കാന്‍ അവസരം നല്‍കേണ്ടെന്ന് ശ്രീലങ്ക തീരുമാനിച്ചു.  പ്രസംഗിക്കാന്‍ അവസരം നല്‍കിയാല്‍  ഇമ്രാന്‍ഖാന്‍ കശ്മീര്‍ പ്രശ്‌നം ഉന്നയിക്കുമോ എന്ന ആശങ്കയാണ് ശ്രീലങ്കയുടെ ഈ തീരുമാനത്തിന് പിന്നിലെന്നും പറയുന്നു.

ഏത് ആഗോളപ്ലാറ്റ്‌ഫോം കിട്ടിയാലും കശ്മീരിനെക്കുറിച്ച് നുണ പറയുക എന്നത് ഇമ്രാന്‍ഖാന്‍ ശീലമാക്കിയിരിക്കുകയാണ്. മോദി സര്‍ക്കാര്‍ ജമ്മുകശ്മീരിന് പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം പ്രത്യേകിച്ചും. ഇത് തന്നെയാണ് പാക് പ്രധാനമന്ത്രിയ്‌ക്ക് തിരിച്ചടിയായതും.

പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തുല്ല്യപരിഗണനനല്‍കേണ്ടെന്ന തീരുമാനവും ഈ അവസരം നിഷേധിച്ചതിന് പിന്നില്‍ ശ്രീലങ്കയ്‌ക്കുണ്ടെന്ന് ഒരു പ്രമുഖ ശ്രീലങ്കന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2015ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീലങ്കയിലെ പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചിരുന്നു.  

അതേ സമയം പാകിസ്ഥാന്‍ പ്രധാനമന്ത്രി നേരത്തെ തീരുമാനിച്ചതുപോലെ ശ്രീലങ്ക സന്ദര്‍ശിക്കുമെന്ന് ശ്രീലങ്ക വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഫിബ്രവരി 22നാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് പാക് പ്രധാനമന്ത്രി ശ്രീലങ്കയില്‍ എത്തുക.

കോവിഡ് 19 മഹാമാരിയ്‌ക്ക് ശേഷം ശ്രീലങ്ക സന്ദര്‍ശിക്കുന്ന ആദ്യ രാഷ്‌ട്രത്തലവനായിരിക്കും ഇമ്രാന്‍ഖാന്‍. സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രസിഡന്റ് ഗോത്തബായ രാജപക്‌സ, പ്രധാനമന്ത്രി മഹിന്ദ രാജപക്‌സ, വിദേശകാര്യമന്ത്രി ദിനേഷ് ഗുണവര്‍ധന എന്നിവരുമായി ഇമ്രാന്‍ഖാന്‍ ചര്‍ച്ചകള്‍ നടത്തും. 46ാം യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ യോഗം ജനീവയില്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ഇമ്രാന്‍ഖാന്‍ ശ്രീലങ്ക സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ വര്‍ഷം സാര്‍ക്ക് സമ്മേളനത്തിനിടെ കശ്മീരിന്റെ പേരില്‍ മനുഷ്യാവകാശപ്രശ്‌നം ഉന്നയിക്കാന്‍ ശ്രമിച്ച പാകിസ്ഥാനെ ഇന്ത്യ അപലപിച്ചിരുന്നു.

Tags: ഗോത്തബായ രാജപക്‌സindianarendramodiപാര്‍ലമെന്റ്pakistanപ്രസംഗംനരേന്ദ്രമോദിശ്രീലങ്കപാക്കിസ്ഥാന്‍imrankhanMahinda Rajapaksa
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

Kerala

ജനാധിപത്യത്തെ അട്ടിമറിച്ചവര്‍ ഇപ്പോള്‍ ഭരണഘടനാ സംരക്ഷകര്‍ ചമയുന്നു: പ്രള്‍ഹാദ് ജോഷി

India

ഭീകരരല്ല , പോരാളികളാണ് ; ഇന്ത്യ തീവ്രവാദം എന്ന് വിളിക്കുന്നത് നിയമാനുസൃതമായ പോരാട്ടത്തെയാണ് ; അസിം മുനീർ

Article

ഭാരതത്തിന്റെ അജയ്യമായ കാലാവസ്ഥാ പ്രയാണം

World

പാകിസ്താനിലെ ചാവേർ ആക്രമണത്തിന് പിന്നിൽ ഇന്ത്യഎന്ന പാക് വാദം, അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്ന് കേന്ദ്രം

പുതിയ വാര്‍ത്തകള്‍

1975ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി (വലത്ത്)

അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി; കോണ്‍ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും പേരെടുത്ത് പറയാതെ വറുത്ത് ‘മന്‍ കീ ബാത്ത്’

കെഎസ്ആര്‍ടിസി റിട്ട. സ്റ്റേഷന്‍ മാസ്റ്ററുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, ഭാര്യയുടെ ഓഹരിയില്‍ നിന്ന് ആദായമെടുത്തപ്പോള്‍ മര്‍ദ്ദനമേറ്റു

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

ഡി ജെ പാര്‍ട്ടിക്കിടെ യുവതി യുവാവിനെ ആക്രമിച്ചു: ബാറിനെതിരെയും കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies