Saturday, May 17, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എം.ബി. രാജേഷിന്റെ ഭാര്യ നിനിതയ്‌ക്ക് കൂടുതല്‍ മാര്‍ക്ക് നല്‍കിയത് ഹിന്ദി വിദഗ്ധരെന്ന് പരാതി

ഇന്‍റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്ന മലയാളം വിദഗ്ധരായ മൂന്ന് പേരും നിനിതയേക്കാള്‍ കൂടുതല്‍ മാര്‍ക്ക് മറ്റ് വിദ്യാര്‍ത്ഥിനിക്ക് നല്‍കിയതായി പറയുന്നു. പക്ഷെ ബോര്‍ഡിലുണ്ടായിരുന്നു ഹിന്ദി അധ്യാപകര്‍ കൂടുതല്‍ മാര്‍ക്ക് നല്‍കിയതോടെ നിനിത ലിസ്റ്റില്‍ മുന്നിലേക്ക് വന്നു. സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റിയാണ് ഈ പരാതി ഉന്നയിക്കുന്നത്.

Janmabhumi Online by Janmabhumi Online
Feb 9, 2021, 07:03 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: സംസ്‌കൃത സര്‍വ്വകലാശാലയില്‍ എം.ബി. രാജേഷിന്റെ ഭാര്യയ്‌ക്ക് മലയാളം അസിസ്റ്റന്‍റ് പ്രൊഫസറായി പ്രവേശനം ലഭ്യമാക്കാന്‍ സഹായിച്ചത് ഇന്‍റര്‍വ്യൂ ബോര്‍ഡിലുണ്ടായിരുന്ന രണ്ട് ഹിന്ദി അധ്യാപകരുടെ അധികമാര്‍ക്കിന്റെ അടിസ്ഥാനത്തിലെന്ന് പരാതി.

ഇന്‍റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്ന മലയാളം വിദഗ്ധരായ മൂന്ന് പേരും നിനിതയേക്കാള്‍ കൂടുതല്‍ മാര്‍ക്ക് മറ്റ് വിദ്യാര്‍ത്ഥിനിക്ക് നല്‍കിയതായി പറയുന്നു. പക്ഷെ ബോര്‍ഡിലുണ്ടായിരുന്നു ഹിന്ദി അധ്യാപകര്‍ കൂടുതല്‍ മാര്‍ക്ക് നല്‍കിയതോടെ നിനിത ലിസ്റ്റില്‍ മുന്നിലേക്ക് വന്നു. സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റിയാണ് ഈ പരാതി ഉന്നയിക്കുന്നത്.

മാത്രമല്ല, റാങ്ക് പട്ടികയിലെ തിരിമറി വിസിയെ മാറ്റിനിര്‍ത്തി അന്വേഷിക്കാനും സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഇന്‍റര്‍വ്യൂ ബോര്‍ഡില്‍ ആകെ ഏഴംഗങ്ങളാണുണ്ടായിരുന്നത്. മലയാളം വകുപ്പുമേധാവിയും ചാന്‍സലറുടെ നോമിനിയും ഡീനുമാണ് നിനിതയെ പിന്തുണച്ച മറ്റുള്ളവരെന്നും സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി ആരോപിക്കുന്നു. ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്നെങ്കിലും വിസി മാര്‍ക്ക് ഇട്ടിട്ടില്ല. മലയാളം അസിസ്റ്ററന്‍റ് പ്രൊഫസറുടെ യോഗ്യത നിശ്ചയിക്കാന്‍ മലയാളം അധ്യാപകരാണോ അതോ ഹിന്ദി വിദഗ്ധരാണോ കൂടുതല്‍ യോഗ്യരെന്ന് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ്. ശശികുമാറും സെക്രട്ടറി എം. ഷാജര്‍ഖാനും ചോദിച്ചു.

പുറത്തുനിന്നെത്തിയ മലയാളം ഭാഷാവിദഗ്ധരേക്കാള്‍ കൂടുതല്‍ മാര്‍ക്ക് സംസ്‌കൃത സര്‍വ്വകലാശാലയിലെ രണ്ട് ഹിന്ദി അധ്യാപകരെക്കൊണ്ട് കൊടുപ്പിച്ചാണ് നിനിതയെ തിരഞ്ഞെടുക്കാന്‍ യോഗ്യയാക്കിയതെന്ന് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി പറഞ്ഞു.

കലിക്കറ്റ് യൂണിവേഴ്‌സിറ്റി വകുപ്പ് മേധാവി ഉമ്മര്‍ തറമേല്‍ ഉദ്യോഗാര്‍ത്ഥിക്കു നല്‍കിയ സ്വഭാവസര്‍ട്ടിഫിക്കറ്റും വിസിയ്‌ക്ക് രഹസ്യമായി നല്‍കിയ വിജോജനക്കുറിപ്പും എങ്ങനെ രാജേഷിന് ലഭിച്ചുവെന്ന് വിസി തന്നെ വെളിപ്പെടുത്തണമെന്നും സവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Tags: UniversityMalayalamസേവ് യൂണിവേഴ്സിറ്റി ക്യാംപയിന്‍ സമിതികാലടി സംസ്കൃത സര്‍വ്വകലാശാലMB Rajeshനിനിത കണിച്ചേരിNepotismഉമ്മര്‍ തറമേല്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

മികച്ച താരനിരയുമായി ജി മാർത്താണ്ഡൻ ഒരുക്കുന്ന “ഓട്ടം തുള്ളൽ” .. ടൈറ്റിൽ പോസ്റ്റർ പുറത്ത്

Mollywood

ആസിഫ് അലി വിജയം തുടരും; കുടുംബപ്രേക്ഷകരും കുട്ടികളും ഒരുപോലെ ഏറ്റെടുത്ത “സർക്കീട്ട്”

Kerala

നിയമനടപടിയുമായി സഹകരിക്കുമെന്ന് വിന്‍ സി അലോഷ്യസ്, ഷൈന്‍ ടോം ചാക്കോ വിഷയത്തില്‍ തിങ്കളാഴ്ച ഫിലിം ചേംബര്‍ യോഗം

Kerala

കേന്ദ്ര പദ്ധതികളുടെ പിതൃത്വം സ്വന്തമാക്കും, പക്‌ഷെ ചിലപ്പോള്‍ പേര് മലയാളമാക്കാന്‍ മറന്നുപോകും!

India

ബംഗാളിലെ വിസി നിയമനം: ഗുണനിലവാരത്തിൽ വീണ്ടും നിലപാടുറപ്പിച്ച് ഗവർണർ ആനന്ദബോസ്, സുപ്രീംകോടതിയിൽ വിയോജനക്കുറിപ്പ് സമർപ്പിച്ചു

പുതിയ വാര്‍ത്തകള്‍

തുര്‍ക്കിയില്‍ കോണ്‍ഗ്രസിന്റെ ഓഫീസിന്റെ ഭാരവാഹി തുര്‍ക്കി സ്വദേശി മുഹമ്മദ് യൂസഫ് ഖാന്‍; ഈ ഓഫീസ് തുറക്കാന്‍ പണമെവിടെനിന്ന്?

എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി

ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച

ദൽഹി ആം ആദ്മി പാർട്ടിയിൽ വൻ കലാപം ; മുകേഷ് ഗോയൽ ഉൾപ്പെടെ 13 കൗൺസിലർമാർ പാർട്ടി വിട്ടു

തരൂരിനെ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയതിൽ അതൃപ്തി : ഇന്ത്യയ്‌ക്കുവേണ്ടി സംസാരിക്കുന്ന സ്വന്തം പാർട്ടിക്കാരെ പോലും രാഹുൽ വെറുക്കുന്നു : ബിജെപി

ശശി തരൂർ യുഎസിലേക്ക് എങ്കിൽ സർവകക്ഷി പ്രതിനിധി സംഘത്തിനൊപ്പം ജോൺ ബ്രിട്ടാസ് പോകുന്നത് ജപ്പാനിലേക്ക് 

സിന്ധ് തിരിച്ചുപിടിക്കണം ; അതിന് ഞങ്ങൾക്ക് ലോകത്ത് ഒരേ ഒരാളിന്റെ സഹായം മതി , പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ; മുഹമ്മദ് ഷയാൻ അലി

എന്റെ കേരളം: വിശാലമായ പാര്‍ക്കിംഗിന് സൗകര്യം; നഗരത്തില്‍ ഗതാഗത നിയന്ത്രണം 

ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്‌ത്താൻ പാകിസ്താനെ അനുവദിക്കില്ല ; അഫ്ഗാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി ജയ്ശങ്കർ

മഥുരയിൽ 100 ഓളം ബംഗ്ലാദേശികൾ അറസ്റ്റിൽ : നാടുകടത്തുമെന്ന് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies