Sunday, June 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

750 ഏക്കര്‍ വെട്ടിപ്പിടിച്ചു; നല്ലൂര്‍ വയല്‍ ഗ്രാമത്തിന്റെ പേര് കാരുണ്യനഗര്‍ എന്നാക്കി ; മതപ്രചാരകന്‍ പോള്‍ ദിനകരന്റെ തട്ടിപ്പുകളിങ്ങിനെ…

അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ ആദായവകുപ്പ് നികുതിവകുപ്പിന്റെ റെയ്ഡ് നേരിടുന്ന ക്രിസ്തുമതപ്രചാരകന്‍ പോള്‍ ദിനകരന്റെ ഉടമസ്ഥതയിലുള്ള കാരുണ്യ സര്‍വ്വകലാശാല നിലകൊള്ളുന്ന ഗ്രാമത്തിന്റെ പേരാണ് ഏകപക്ഷിയമാക്കി കാരുണ്യ നഗര്‍ എന്നാക്കി മാറ്റിയത്.

Janmabhumi Online by Janmabhumi Online
Feb 6, 2021, 09:27 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ക്രിസ്തുമതപ്രചാരകന്‍ തന്റെ ഉടമസ്ഥതയിലുള്ള കാരുണ്യ സര്‍വ്വകലാശാല നിലകൊള്ളുന്ന കോയമ്പത്തൂരിലെ ശിരുവാണിക്കടുത്തുള്ള നല്ലൂര്‍ വയല്‍ എന്ന ഗ്രാമത്തിന്റെ പേര് കാരുണ്യനഗര്‍ എന്നാക്കി മാറ്റിയതില്‍ വന്‍ പ്രതിഷേധം. അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ ആദായവകുപ്പ് നികുതിവകുപ്പിന്റെ റെയ്ഡ് നേരിടുന്ന പോള്‍ ദിനകരന്റെ ഉടമസ്ഥതയിലുള്ള കാരുണ്യ സര്‍വ്വകലാശാല നിലകൊള്ളുന്ന ഗ്രാമത്തിന്റെ പേരാണ് ഏകപക്ഷിയമാക്കി കാരുണ്യ നഗര്‍ എന്നാക്കി മാറ്റിയത്.

നികുതിവെട്ടിപ്പിന്റെ പേരില്‍ ദിനകരന്റെ ഉടമസ്ഥതയിലുള്ള കാരുണ്യ യൂണിവേഴ്‌സിറ്റി, ജീസസ് കാള്‍സ് മിനിസ്ട്രി, എന്നിവിടങ്ങളില്‍ റെയ്ഡ് നടന്നിരുന്നു. ഇന്ത്യയ്‌ക്ക് പുറത്തുനിന്നും അകത്തുനിന്നും വന്‍തോതില്‍ പണം വരുന്ന രണ്ട് സ്ഥാപനങ്ങളാണ് ജീസസ് കാള്‍സ് മിനിസ്ട്രിയും കാരുണ്യ യൂണിവേഴ്‌സിറ്റിയും. ഈ രണ്ട് സ്ഥാപനങ്ങളും വിദേശനാണ്യനിയന്ത്രണച്ചട്ടം അനുസരിച്ചുള്ള എന്‍ജിഒകളാണ്. പോള്‍ ദിനകരന്റെ അപ്പന്‍ ഡിജിഎസ് ദിനകരനാണ് 1986ല്‍ ഈ സര്‍വ്വകലാശാല സ്ഥാപിച്ചത്. ഇപ്പോള്‍ 750 ഏക്കര്‍ സ്ഥലത്താണ് ഈ സര്‍വ്വകലാശാല നിലകൊള്ളുന്നത്. ഒരു ആനത്താരയുടെ ഒത്തനടുക്കാണ് സര്‍വ്വകലാശാല നിലകൊള്ളുന്നത്. 1990കളില്‍ ജീസസ് കാള്‍സിന്റെ പ്രവര്‍ത്തകര്‍ ഇതിന് ചുറ്റുമുള്ള സ്ഥലം ബലപ്രയോഗത്തിലൂടെ കയ്യടക്കുകയായിരുന്നുവെന്ന് പഴയഗ്രാമവാസികള്‍ പറയുന്നു.

ഇവിടെയുള്ള ആദിവാസികളെ ക്രിസ്തുമതത്തില്‍ ചേര്‍ക്കുകയും ചെയ്തു. ഇതിനടുത്താണ് ജഗ്ഗി വാസുദേവിന്റെ ഈശ യോഗ സെന്‍ററും നിലകൊള്ളുന്നത്. പക്ഷെ ഈശ യോഗ കേന്ദ്രത്തിന് ആനത്താര കയ്യേറി എന്ന പേരില്‍ തമിഴ്‌നാട് സര്‍ക്കാരില്‍ നിന്നും ഇടയ്‌ക്കിടെ നോട്ടീസ് ലഭിക്കുന്നു എന്നത് ആരുടെയൊക്കെയോ രാഷ്‌ട്രീയ സ്വാധീനത്തിന്റെ തെളിവാണെന്ന് ആരോപിക്കപ്പെടുന്നു. സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ആത്മീയകേന്ദ്രത്തിനെതിരെ ശക്തമായ ദുഷ്പ്രചരണവും നടക്കുന്നുണ്ട്. കാരണം ആദിവാസികളെ മതപരിവര്‍ത്തനം നടത്തുന്നതിന് തടസ്സമാണ് എന്നതു തന്നെ. ജഗ്ഗി വാസുദേവിന്റെ നല്ല പ്രവര്‍ത്തനങ്ങളെ ഇടിച്ചുതാഴ്‌ത്തുകയും ചെയ്യുന്നു.

പ്രദേശവാസികളെ മതപരിവര്‍ത്തനം ചെയ്യാന്‍ കഴിയാതെ വന്നപ്പോള്‍ ഇപ്പോള്‍ കാരുണ്യ സര്‍വ്വകലാശാലയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ കൊണ്ടുവന്നിറക്കുന്നുമുണ്ട് . ഇതില്‍ പലരെയും ഈ സ്ഥലമുള്‍പ്പെടുന്ന നിയമസഭാമണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥികളുമാക്കുന്നുണ്ട്.

ഈയിടെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ദിനകരന്‍ നിര്‍ദേശിച്ച ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥിയായിരുന്നു ഇവിടെ മത്സരിച്ചത്. പുറത്തുനിന്നെത്തിയ വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ ആ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചെടുക്കാനും ശ്രമിച്ചു. പക്ഷെ ഇവരുടെ താല്‍പര്യങ്ങളെ അട്ടിമറിച്ചുകൊണ്ട് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ ദിനകരനും അനുയായികള്‍ക്കും എതിരെ തിരിയുകയായിരുന്നു. സെന്‍സസ് കണക്കുകളില്‍ കൃത്രിമം കാണിക്കാനും ദിനകരന്‍ ശ്രമിച്ചതായി പറയുന്നു. ഇവിടെ ജീവിച്ചിരുന്നത് വളരെ കുറച്ച് ആദിവാസികളാണെന്ന് കാണിക്കാനായിരുന്നു ശ്രമം. ആയിരക്കണക്കിന് ആദിവാസി കുടുംബങ്ങള്‍ ജീവിച്ചിരുന്നെങ്കിലും അവരെ നൂറില്‍ ഒതുക്കാനായിരുന്നു ശ്രമം. പക്ഷെ പ്രശ്‌നം കോടതിയിലെത്തിയപ്പോള്‍ ഇത് ആദിവാസികള്‍ സംവരണം ചെയ്ത മണ്ഡലമായി മാറ്റുകയായിരുന്നു.

ആദിവാസികളെ കുടിയൊഴിപ്പിക്കാനുള്ള ഇവരുടെ ശ്രമവും പാളി. എങ്കിലും ഈ ഗ്രാമത്തിന്റെ നല്ലൂര്‍വയല്‍ എന്ന പേര് കാരുണ്യനഗര്‍ എന്നാക്കി മാറ്റുന്നതില്‍ ദിനകരനും കൂട്ടരും വിജയിച്ചു. അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും രാഷ്‌ട്രീയ സ്വാധീനവും ഉപയോഗിച്ചാണ് ഇത് ചെയ്തത്. ഇവിടുത്തെ പൊലീസ് സ്റ്റേഷന്‍, പോസ്‌റ്റോഫീസ്, ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയുടെ പേരെല്ലാം കാരുണ്യനഗര്‍ എന്നാക്കി മാറ്റിയിരിക്കുകയാണ്.

ഗ്രാമത്തിന് പഴയ പേര് തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് ഗ്രാമവാസികള്‍ കുറേ നാളായി സമരം ചെയ്യുകയാണ്. ഈ സമരത്തെയെല്ലാം പൊലീസിനെ ഉപയോഗിച്ച് ക്രൂരമായി അടിച്ചമര്‍ത്തുന്നു. പഴയ സര്‍ക്കാര്‍ ഗസറ്റില്‍ ഈ ഗ്രാമത്തിന്റെ പേര് നല്ലൂര്‍ വയല്‍ എന്നാണെന്ന് പറയപ്പെടുന്നു. ഇപ്പോള്‍ ദിനകരന്റെ സ്ഥാപനങ്ങള്‍ക്കെതിരെ ആദായനികുതിവകുപ്പ് റെയ്ഡ് വിജയിച്ചതോടെ ഈ സമരങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം ലഭിച്ചിരിക്കുകയാണ്. നല്ലൂര്‍ വയല്‍ സംരക്ഷണ സമിതി ഗ്രാമത്തിന്റെ പഴയ പേര് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകളുടെയും പൊതുസ്ഥലത്തിന്റെയും പേര് നല്ലൂര്‍ വയല്‍ എന്നാക്കി മാറ്റാന്‍ പ്രമേയം പാസാക്കിയിരിക്കുകയാണ്.

ഗ്രാമവാസികള്‍ നല്ലൂര്‍ വയന്‍ മീട്ട്പ്പ് കുളുവിനാര്‍ എന്ന സംഘടനയുടെ നേതൃത്വത്തില്‍ സമരം ചെയ്യുന്നുണ്ടെങ്കിലും പൊലീസ് ശക്തമായി അടിച്ചമര്‍ത്തുന്നു. പലപ്പോഴും ഈ സമരത്തിന് അനുവാദം നല്‍കുന്നുമില്ല. പക്ഷെ ഗ്രാമത്തിന്റെ പേര് മാറ്റിയ സംഭവം ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുകയാണ്. സര്‍ക്കാര്‍ രേഖകളില്‍ നല്ലൂര്‍ വയല്‍ എന്ന പേരുള്ളതിനാല്‍ ഗ്രാമവാസികള്‍ പ്രതീക്ഷ കൈവിടുന്നില്ല.

Tags: കാരുണ്യ സര്‍വ്വകലാശാലജഗ്ഗി വാസുദേവ്ഗുരു ജഗ്ഗി വാസുദേവ്villagekarunyaEvangelismishaസുവിശേഷകന്‍പോള്‍ ദിനകരന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗ്രാമീണര്‍ സ്വന്തം നാട്ടില്‍ അഭയാര്‍ഥികളെപ്പോലെ അലയുന്ന കാഴ്ച ഹൃദയഭേദകം – ഗവര്‍ണര്‍ ആനന്ദബോസ്

Samskriti

ബാലഗോകുലം കേരളത്തില്‍ 5000 ലഹരിമുക്ത ഗ്രാമങ്ങള്‍ സൃഷ്ടിക്കും; സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍

India

സ്വന്തം പേരുകൾക്കൊപ്പം ഹിന്ദുനാമങ്ങൾ കൂടി ചേർത്ത് ഇസ്ലാം വിശ്വാസികൾ ; ആരാധിക്കുന്നത് ശ്രീരാമനെ

India

ഉദയ്പൂരിൽ നരഭോജിയായ പുള്ളിപ്പുലിയെ ഗ്രാമവാസികൾ തല്ലിക്കൊന്നു ; ആക്രമണം നടന്നത് രാവിലെ കന്നുകാലികളെ കടിച്ച് കൊല്ലുന്നതിനിടെ

പരിസ്ഥിതി പ്രവര്‍ത്തകനായ ശ്രീമന്‍ നാരായണനെ പര്യാവരണ്‍ സംരക്ഷണ്‍ ദേശീയ സംയോജകന്‍ ഗോപാല്‍ ആര്യ സന്ദര്‍ശിച്ചപ്പോള്‍. പരിസ്ഥിതി സംരക്ഷണസമിതി പ്രവര്‍ത്തകരായ കെ.കെ. മനോജ്, എ.കെ. സനന്‍ സമീപം
News

എല്ലാ ഗ്രാമത്തിലും ഹരിതഗൃഹം സാധ്യമാക്കണം: ഗോപാല്‍ ആര്യ

പുതിയ വാര്‍ത്തകള്‍

ഗവി…. വനഭംഗിയില്‍ ഒളിപ്പിച്ച കണ്ണീര്‍ത്തടം

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം: ഭാവിയിലേക്കുള്ള ഒരു വീക്ഷണം

Ahmedabad, Jun 13 (ANI): The wreckage of the ill-fated London-bound Air India flight on the rooftop of the doctors' hostel, in Ahmedabad on Thursday. Efforts are underway to move the wreckage. (ANI Video Grab)

ഭയത്തില്‍ നിന്നുണ്ടാകുന്ന സംശയങ്ങള്‍…

ഈ രോഗലക്ഷണങ്ങള്‍ ഉണ്ടോ ? അഞ്ച് വര്‍ഷം മുമ്പ് തന്നെ ഡിമെന്‍ഷ്യ രോഗത്തെ കൃത്യമായി പ്രവചിക്കാം

കെനിയയിലെ അപകടത്തിൽ മരിച്ച 5 മലയാളികളുടെ മൃതദേഹം ഇന്ന് കൊച്ചിയിലെത്തിക്കും

ഇനി സംസ്ഥാനത്ത് അതിതീവ്ര മഴ! അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

ഇവ പൂജാമുറിയില്‍ ഉണ്ടെങ്കില്‍ ഭാഗ്യങ്ങള്‍ക്ക്‌ പകരം ദോഷം വന്നു ചേരുമോ? അറിയാം ഇക്കാര്യങ്ങൾ

കൊട്ടിയൂര്‍ ബാവലിപ്പുഴയില്‍ കുളിക്കവെ ഒഴുക്കില്‍പ്പെട്ട പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി

അമേരിക്കയിലെ മിനസോട്ടയില്‍ ജനപ്രതിനിധിയും ഭര്‍ത്താവും വെടിയേറ്റ് കൊല്ലപ്പെട്ടു. ജനപ്രതിനിധി മെലിസ ഹോര്‍ട്ട്മാനും ഭര്‍ത്താവ് മാര്‍ക്ക് ഹോര്‍ട്ട്മാനും

യുഎസില്‍ ജനപ്രതിനിധിയും ഭർത്താവും വെടിയേറ്റ് മരിച്ചു, മിനസോട്ട സെനറ്റര്‍ക്ക് വെടിയേറ്റു, അക്രമി എത്തിയത് പൊലീസ് വേഷത്തിൽ

ഇറാനിലെ എണ്ണപ്പാടം ആക്രമിച്ച് ഇസ്രായേല്‍, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies