Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സക്കീര്‍ ഹുസൈനെ തിരിച്ചെടുത്തതിന് പിന്നില്‍ സിപിഎം സംസ്ഥാന നേതൃത്വം

സക്കീറിനോട് പാര്‍ട്ടി കാണിക്കുന്ന മൃദു സമീപനത്തില്‍ ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകരും ചില മുതിര്‍ന്ന നേതാക്കളും അതൃപ്തരാണ്. നിസാരകാര്യങ്ങള്‍ക്കു പോലും പാര്‍ട്ടിയില്‍ നിന്ന് പുറത്തായവരും തരംതാഴ്‌ത്തപ്പെട്ടവരും ഇപ്പോഴും അതേ നിലയില്‍ തുടരുന്നു. എന്നാല്‍ തുടര്‍ച്ചയായി കടുത്ത ആരോപണങ്ങള്‍ നേരിടുകയും അവ പാര്‍ട്ടി തന്നെ ശരിയാണന്ന് കണ്ടെത്തുകയും ചെയ്തിട്ടും കാലതാമസമില്ലാതെ സക്കീറിനെ വീണ്ടും പാര്‍ട്ടി നേതൃസ്ഥാനത്ത് എത്തിക്കാനുളള സംസ്ഥാന നേതൃത്വത്തിലെ ചിലരുടെ അമിത താല്‍പ്പര്യമാണ് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാകുന്നത്.

കെ.എസ് ഉണ്ണികൃഷ്ണൻ by കെ.എസ് ഉണ്ണികൃഷ്ണൻ
Jan 11, 2021, 10:16 am IST
in Kerala

കൊച്ചി: സിപിഎം കളമശേരി മുന്‍ ഏരിയ സെക്രട്ടറി വി.എം. സക്കീര്‍ ഹുസൈന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് പാര്‍ട്ടി കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടും തിരക്കിട്ട് തിരിച്ചെടുത്തതിന് പിന്നില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ താല്‍പ്പര്യം. സംസ്ഥാന നേതൃത്വത്തിലെ ചിലരുമായി പാര്‍ട്ടിക്ക് അപ്പുറത്തുള്ള സക്കീറിന്റെ ബന്ധമാണ് സസ്‌പെന്‍ഷന്‍ കാലാവധി അവസാനിച്ചതിന് തൊട്ടടുത്ത ദിവസം തന്നെ തിരിച്ചെടുക്കാന്‍ കാരണം.

സക്കീറിനോട് പാര്‍ട്ടി കാണിക്കുന്ന മൃദു സമീപനത്തില്‍ ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകരും ചില മുതിര്‍ന്ന നേതാക്കളും അതൃപ്തരാണ്. നിസാരകാര്യങ്ങള്‍ക്കു പോലും പാര്‍ട്ടിയില്‍ നിന്ന് പുറത്തായവരും തരംതാഴ്‌ത്തപ്പെട്ടവരും ഇപ്പോഴും അതേ നിലയില്‍ തുടരുന്നു. എന്നാല്‍ തുടര്‍ച്ചയായി കടുത്ത ആരോപണങ്ങള്‍ നേരിടുകയും അവ പാര്‍ട്ടി തന്നെ ശരിയാണന്ന് കണ്ടെത്തുകയും ചെയ്തിട്ടും കാലതാമസമില്ലാതെ സക്കീറിനെ വീണ്ടും പാര്‍ട്ടി നേതൃസ്ഥാനത്ത് എത്തിക്കാനുളള സംസ്ഥാന നേതൃത്വത്തിലെ ചിലരുടെ അമിത താല്‍പ്പര്യമാണ് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാകുന്നത്.  

ജില്ലയില്‍ നിന്നുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവുമായി അടുത്ത ബന്ധമുള്ള സക്കീറിന് സിപിഎമ്മിലെ കണ്ണൂര്‍ നേതാക്കളുമായുള്ള അടുപ്പവും തുണയായി. അധോലോകവും രാഷ്‌ട്രീയവും തമ്മിലുളള കൈകോര്‍ക്കലിന്റെ നേര്‍സാക്ഷ്യമാണ് സക്കീറിനെ തിരിച്ചെടുത്തതിലൂടെ വെളിവാകുന്നതെന്നാണ് ജില്ലയിലെ മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിപ്രായം.  

സക്കീറിനെ ഭയപ്പെടുന്നവരിലേറെയും പാര്‍ട്ടിയിലുള്ളവരാണ്. ഏറെനാള്‍ പുറത്ത് നിര്‍ത്തിയാല്‍ സംസ്ഥാനത്തെ പല നേതാക്കള്‍ക്കും സക്കീര്‍ ഭീഷണിയാകുമെന്ന തിരിച്ചറിവാണ് പൊടുന്നനെയുള്ള തിരുമാനത്തിന് നേതാക്കളെ പ്രേരിപ്പിച്ചത്.  

വെണ്ണല സ്വദേശിയായ വ്യവസായി ജൂബി പൗലോസിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയതോടെയാണ് സക്കീറിന്റെ ക്വട്ടേഷന്‍ ബന്ധം പുറത്തായത്. അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ സക്കീറിനെ  ന്യായീകരിച്ച് രംഗത്ത് വന്നു. സംഭവത്തില്‍ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയെങ്കിലും പിന്നീട് എളമരം കരീം നടത്തിയ അന്വേഷണത്തിന്റെ തണലില്‍ വീണ്ടും ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് സക്കീര്‍ തിരച്ചെത്തി. സക്കീറിന്റെ ചെയ്തികളെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടിക്ക് മൂന്ന് കമ്മീഷനുകളെ വയ്‌ക്കേണ്ടതായും വന്നു.  

സക്കീറിനെ തിരിച്ചെടുത്തതില്‍ കളമശേരി ഏരിയ കമ്മിറ്റിയില്‍ അസ്വസ്ഥത പുകയുകയാണ്. കഴിഞ്ഞ ദിവസം ഏരിയ കമ്മിറ്റി ചേരാന്‍ നിശ്ചയിച്ചെങ്കിലും കോറം തികഞ്ഞില്ല. 21 അംഗ ഏരിയ കമ്മിറ്റിയില്‍ ഏഴുപേര്‍ മാത്രമാണ് യോഗത്തിന് എത്തിയത്. വി.എസ് ഗ്രൂപ്പിലെ പ്രമുഖനായിരുന്ന കെ. ചന്ദ്രന്‍പിള്ള ഇക്കുറി കളമശേരിയില്‍ മല്‍സരിക്കാനുള്ള തയ്യാറെടുപ്പിലാണ്.  

അടുത്തിടെ പിണറായി പക്ഷത്തേക്ക് ചാഞ്ഞ ചന്ദ്രന്‍പിള്ളക്ക് സക്കീറിന്റെ പിന്തുണയില്ലാതെ കളമശേരിയില്‍ പിടിമുറുക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ചന്ദ്രന്‍പിള്ളയുടെയും മൗനാനുവാദം സക്കീറിന്റെ തിരച്ചുവരവില്‍ ഉണ്ട്. എന്നാല്‍ കളമശേരി മണ്ഡലത്തില്‍ മത്സരിക്കാന്‍ നികേഷ്‌കുമാറും തയ്യാറെടുക്കുന്നുണ്ട്. നികേഷ് മല്‍സരിച്ച അഴിക്കോട്, മന്ത്രി ഇ.പി. ജയരാജന്റെ പിഎസ് സ്ഥാനത്ത് നിന്ന് മാറ്റിയ എം. പ്രകാശന് നല്‍കാനാണ് സിപിഎമ്മില്‍ ആലോചന.

Tags: cpmസക്കീര്‍ ഹുസൈന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

News

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.