Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്ത്രീസുരക്ഷ ആപ്പുകള്‍ നിശ്ചലം; കൈമലര്‍ത്തി പോലീസ്

എസ്എച്ച്ഒമാര്‍ മുതല്‍ ഡിജിപി വരെയുള്ളവരുടെ ഫോണ്‍ നമ്പര്‍ ഇതിലുണ്ട്. യാത്ര ചെയ്യുന്ന വാഹനത്തിന്റെ ചിത്രം, രജിസ്ട്രേഷന്‍ നമ്പര്‍ മുതലായവ കണ്‍ട്രോള്‍ റൂമിലേക്ക് അയയ്‌ക്കാം. അപകടസാഹചര്യങ്ങളില്‍ നമ്പര്‍ ഡയല്‍ ചെയ്യാതെ പാനിക് ബട്ടണ്‍ അമര്‍ത്തിയാല്‍ അടിയന്തര സന്ദേശം കണ്‍ട്രോള്‍ റൂമിലെത്തുന്നതാണ് രക്ഷാ ആപ്പ്. രണ്ടാമതിറക്കിയ പോലീസ് അറ്റ് യുവര്‍ കോള്‍ ആപ്പും നിശ്ചലമായി.

അനിജാമോള്‍ കെ. പി. by അനിജാമോള്‍ കെ. പി.
Jan 8, 2021, 02:06 pm IST
in Kerala

തൃശൂര്‍: പ്രഖ്യാപനങ്ങള്‍ കടലാസിലൊതുങ്ങിയപ്പോള്‍ സംസ്ഥാനത്തെ സ്ത്രീ സുരക്ഷാ പദ്ധതികളുടെ ഏകോപന ചുമതലയുള്ള പോലീസും കൈമലര്‍ത്തുന്നു. സ്ത്രീ സുരക്ഷയ്‌ക്കായി പോലീസ് ആവിഷ്‌കരിച്ചിട്ടുള്ള മൊബൈല്‍ ആപ്ലിക്കേഷനുകളെല്ലാം നിശ്ചലം. സ്ത്രീ സുരക്ഷയ്‌ക്കായി പോലീസ് പുറത്തിറക്കിയ മൊബൈല്‍ ആപ്ലിക്കേഷനുകളായ രക്ഷ, പോലീസ് അറ്റ് യുവര്‍ കോള്‍, കെയര്‍ ലൈഫ് തുടങ്ങിയ ആപ്പുകളാണ് മാസങ്ങളായി പ്രവര്‍ത്തനരഹിതമായിരിക്കുന്നത്. ഒറ്റയ്‌ക്ക് പുറത്തിറങ്ങുമ്പോഴും രാത്രി സഞ്ചരിക്കുമ്പോഴും  സ്ത്രീകള്‍ക്ക് തുണയാവാന്‍ രൂപീകരിച്ചതാണ് ‘രക്ഷ’ മൊബൈല്‍ ആപ്പ്.  

എസ്എച്ച്ഒമാര്‍ മുതല്‍ ഡിജിപി വരെയുള്ളവരുടെ ഫോണ്‍ നമ്പര്‍ ഇതിലുണ്ട്. യാത്ര ചെയ്യുന്ന വാഹനത്തിന്റെ ചിത്രം, രജിസ്ട്രേഷന്‍ നമ്പര്‍ മുതലായവ കണ്‍ട്രോള്‍ റൂമിലേക്ക് അയയ്‌ക്കാം. അപകടസാഹചര്യങ്ങളില്‍ നമ്പര്‍ ഡയല്‍ ചെയ്യാതെ പാനിക് ബട്ടണ്‍ അമര്‍ത്തിയാല്‍ അടിയന്തര സന്ദേശം കണ്‍ട്രോള്‍ റൂമിലെത്തുന്നതാണ് രക്ഷാ ആപ്പ്. രണ്ടാമതിറക്കിയ പോലീസ് അറ്റ് യുവര്‍ കോള്‍ ആപ്പും നിശ്ചലമായി. അത്യാവശ്യ സാഹചര്യങ്ങളില്‍ പോലീസിന്റെ സഹായം വേണമെന്ന് തോന്നിയാല്‍ പോലീസ് സ്റ്റേഷന്‍ വേഗത്തില്‍ കണ്ടെത്തുന്നതിനു സഹായിക്കുന്ന ആപ്ലിക്കേഷനാണിത്. സ്റ്റേഷനിലേക്ക് എത്തുന്നതിനുള്ള വഴിയുള്‍പ്പെടെ ആപ്പിലുണ്ട്. സ്റ്റേഷനിലെയും  

കണ്‍ട്രോള്‍ റൂമിലെയും മൊബൈല്‍ നമ്പറുകളും ലഭിക്കും. മൂന്നാമത്തെ ആപ്പായ കെയര്‍ലൈഫും നിശ്ചലം. ശബ്ദമുപയോഗിച്ച് അപായ സൂചന നല്‍കാന്‍ കഴിയുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് കെയര്‍ലൈഫ്. രണ്ട് തവണ ‘ഹെല്‍പ്’ എന്നു പറഞ്ഞാല്‍ പ്രവര്‍ത്തിക്കും. ഇന്റര്‍നെറ്റ് സൗകര്യം ആവശ്യമില്ല. ഏറെ കൊട്ടിഗ്‌ഘോഷിച്ചാണ് മൂന്ന് ആപ്പുകളും പോലീസ് പുറത്തിറക്കിയത്. എന്നാല്‍ ആദ്യ മാസങ്ങളില്‍ മാത്രമാണ് ഇതെല്ലാം പ്രവര്‍ത്തിച്ചത്. പിന്നീട് പ്രവര്‍ത്തനരഹിതമാവുകയായിരുന്നു.  

എന്നാല്‍, സ്ത്രീ സുരക്ഷയുടെ പേരില്‍ നിരവധി വ്യാജ പ്രചാരണങ്ങളും സജീവമാകുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ഷെയര്‍ ചെയ്ത ഒരു സന്ദേശമായിരുന്നു പോലീസ് ഫ്രീ റൈഡ് സ്കീം പദ്ധതി. കേരള പോലീസ് ഇത്തരത്തിലുള്ള ഒരു പദ്ധതി ആവിഷ്‌കരിച്ചിട്ടില്ലെന്നും സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നത് വ്യാജ പ്രചാരണമാണെന്നും കേരള പോലീസ് സ്‌റ്റേറ്റ് മീഡിയ സെന്റര്‍ അറിയിച്ചു. രാത്രി കാലങ്ങളില്‍ ഒറ്റപ്പെട്ടുപോവുന്ന സ്ത്രീകള്‍ക്ക് വേണ്ടി വാഹനം ലഭ്യമല്ലാത്ത സാഹചര്യത്തില്‍ പോലീസ് ഹെല്‍പ്പ് ലൈന്‍ നമ്പറായ 1091, 7837018555 എന്നീ നമ്പറുകളില്‍ വിളിച്ച് പോലീസ് വാഹനം ആവശ്യപ്പെടാമെന്ന പദ്ധതിയാണ് പോലീസ് ഫ്രീ റൈഡ് സ്‌കീം പദ്ധതിയെന്നാണ് വ്യാജ പ്രചാരണം.

കണ്‍ട്രോള്‍ റൂം വാഹനങ്ങളോ, പിസിആര്‍, ഷീ വാഹനങ്ങളോ നിങ്ങളെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതാണ്. ഈ സേവനം തികച്ചും സൗജന്യമാണ്. സ്ത്രീകള്‍ക്ക് തന്നിരിക്കുന്ന നമ്പറിലേക്ക് മിസ്‌കോള്‍ നല്‍കുകയോ, ബ്ലാങ്ക് മെസേജ് നല്‍കുകയോ ചെയ്യാം. ഇത് പോലീസിന് നിങ്ങളുടെ ലൊക്കേഷന്‍ കണ്ടുപിടിക്കാന്‍ ഉപകരിക്കും. നിങ്ങള്‍ക്ക് അറിയാവുന്ന സ്ത്രീകള്‍ക്കല്ലാം ഈ വിവരം കൈമാറുക എന്നിങ്ങനെയുള്ള സന്ദേശം ഫേസ്ബുക്കിലും വാട്സ്ആപ്പിലുമാണ് വ്യാപകമായി പ്രചരിച്ചത്. സന്ദേശത്തിലാവട്ടെ കേരള പോലീസ് എന്ന് അടിയിലായി എഴുതിയിട്ടുണ്ട്. ഇത് വ്യാജ പ്രചാരണമാണെന്നും ഈ സന്ദേശത്തില്‍ ആരും വഞ്ചിതരാകരുതെന്നും അവശ്യഘട്ടങ്ങളില്‍ സഹായത്തിന് 112 എന്ന നമ്പരില്‍ ബന്ധപ്പെടാമെന്നും പോലീസ് അറിയിച്ചു. അതേസമയം, വ്യാജ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനോ പ്രചരിപ്പിക്കുന്നവരെ തടയാനോ പോലീസിന് കഴിയുന്നുമില്ല.

Tags: കേരള പോലീസ്കേരള സര്‍ക്കാര്‍women empowerment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ന് രാജ്യത്തെ മൂന്ന് കോടി സഹോദരിമാർ ലക്ഷപതി ദീദികളായി മാറിയിരിക്കുന്നു , അമ്മ സഹോദരിമാരെ ഓർത്ത് അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി

India

സ്ത്രീവിരുദ്ധ ചിന്ത കോൺഗ്രസിന്റെ ഡിഎൻഎയിൽ തന്നെയുണ്ട്…വന്ദേമാതരം ദുർഗ്ഗാ ദേവിയെ ചിത്രീകരിക്കുന്നുവെന്നും കങ്കണ റണാവത്ത്

India

“തൊഴിലാളികളുടെ കുടുംബങ്ങൾ സമൂഹത്തിന്റെ നട്ടെല്ല് ” ; നിർമാണ തൊഴിലാളികളുടെ പെൺമക്കളുടെ വിവാഹത്തിന് 85,000 രൂപ വരെ ധനസഹായം നൽകുമെന്ന് യോഗി

India

“എണ്ണമറ്റ പെൺകുട്ടികളെ ഭയമില്ലാതെ സ്വപ്നം കാണാൻ പ്രചോദിപ്പിച്ചു ” : രാഹുലിന്റെ വാക്കുകളിൽ നിഴലിക്കുന്നത് നരേന്ദ്ര ഭാരതത്തിലെ സ്ത്രീ ശാക്തീകരണം തന്നെ

India

ഒരു കോടിയിലധികം തൊഴിലവസരങ്ങൾ ഉറപ്പാക്കും ; വനിതാ സംരംഭകർക്ക് പൂർണ്ണ പിന്തുണ ; പിന്നാക്ക വിഭാഗങ്ങളെയും ചേർത്ത് നിർത്തി എൻ‌ഡി‌എയുടെ പ്രകടന പത്രിക 

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.