Tuesday, June 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്വരാജ്യത്തെ പ്രബലമാക്കാനുള്ള ശ്രമങ്ങള്‍

ചരിത്രം നിര്‍മിച്ച ഛത്രപതി ഭാഗം 31

Janmabhumi Editorial Desk by Janmabhumi Editorial Desk
Jan 5, 2021, 04:29 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തന്റെ ശൂരനായ അമ്മാവനെ ഔറംഗസേബ്  തിരിച്ചുവിളിച്ചു. ശയിസ്‌തേഖാനെ ബംഗാളിന്റെ സുബേദാറായി നിയമിച്ചുകൊണ്ട് അവിടേക്കയച്ചു. അക്കാലത്ത് ബംഗാളില്‍ അയയ്‌ക്കുക എന്നാല്‍ ഒരു ശിക്ഷയായിരുന്നു. അപമാനംകൊണ്ട് ശയിസ്‌തേഖാന്‍ ലജ്ജിതനായി. മറ്റുപായമില്ലാതെ ഖാന്‍ അതംഗീകരിച്ചു. ശയിസ്‌തേഖാന്റെ സ്ഥാനത്ത് ഔറംഗസേബ് തന്റെ പുത്രനായ ശഹജാദാ-മു-ആജമിനെ ദക്ഷിണ പ്രദേശത്തിന്റെ സുബേദാറായി നിശ്ചയിച്ചു. ഇയാള്‍ മഹാമടിയനായിരുന്നു, സുഖവിലാസി ജീവിതം നയിച്ചിരുന്നു. ജസവന്ത സിംഹനെ തന്റെ അധീനതയില്‍ സൈന്യാധിപനായി നിശ്ചയിച്ചു. ഇതോടെ ശിവാജിയുടെ മാര്‍ഗം സുഗമമായി.

ശിവാജിയുടെ ഈ പുതിയ പ്രഹരം ഔറംഗസേബിന് വലിയ ആഘാതമായി. അപമാനിതനായ ഔറംഗസേബിന്റെ ബോധം ഉണരുന്നതിന് മുന്‍പു തന്നെ ശിവാജി മറ്റൊരു സാഹസത്തെപ്പറ്റി ചിന്തിച്ചു. മൂന്നുവര്‍ഷം സ്വരാജ്യത്ത് അത്യാചാരങ്ങള്‍ നടത്തുകയും നശിപ്പിക്കുകയും ചെയ്തിരുന്നു ശയിസ്‌തേഖാന്‍. ആ നഷ്ടം നികത്തേണ്ടതുണ്ട്. ശിവാജിയുടെ അന്തഃപ്രേരണയുടെ പരിണാമം എന്തായിരിക്കുമെന്ന് ഔറംഗസേബിനെ ബോധ്യപ്പെടുത്തണം. അതോടൊപ്പം സ്വരാജ്യത്തിന്റെ വിസ്താരത്തിനായി നാവികസേനയും കരസേനയും പ്രബലവും വിശാലവുമാക്കണം. അതിനാവശ്യമായ ധനസമാഹരണത്തിനായി സൂറത്ത് നഗരം കൊള്ളയടിക്കണം.

മുഴുവന്‍ ഭാരതത്തിലും ഏറ്റവും വലിയ വാണിജ്യകേന്ദ്രമായിരുന്നു മുഗള്‍ ഭരണത്തിലുള്ള ഗുജറാത്തിലെ സൂറത്ത് തുറമുഖം. പേര്‍ഷ്യ, ആഫ്രിക്ക, അറേബ്യ, ഈജിപ്ത്, ചൈന എന്നിവിടങ്ങളിലെ വ്യാപാരികള്‍ ഇവിടെ ഉണ്ടായിരുന്നു. ഭാരതവുമായുള്ള ഇവരുടെ വ്യാപാരം സൂറത്തില്‍ കൂടിയായിരുന്നു നടന്നിരുന്നത്. മലബാര്‍ മുതല്‍ ഗുജറാത്തുവരെയുള്ള വ്യാപാരികളും ലാഹോര്‍ മുതല്‍ കര്‍ണാടകം വരെയുള്ള വ്യാപാരികളും അവരുടെ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തിരുന്നത് ഈ തുറമുഖം വഴിയായിരുന്നു.  

സൂറത്ത് വലിയ കയറ്റിറക്കുമതി കേന്ദ്രമായിരുന്നു. സമ്പല്‍സമൃദ്ധിയില്‍ ഇതിനോട് കിടപിടിക്കാന്‍ സാധിക്കുന്ന മറ്റൊരു തുറമുഖം ഉണ്ടായിരുന്നില്ല. അക്കാലത്ത് സൂറത്ത് നഗരത്തിന്റെ ജനസംഖ്യ രണ്ടുലക്ഷത്തോളമായിരുന്നു. വലിയ കുബേരന്മാര്‍ അവിടെ ജീവിക്കുന്നുണ്ടായിരുന്നു. രാവണന്റെ സ്വര്‍ണനഗരം പോലെയായിരുന്നു സൂറത്തിന്റെ വൈഭവം. ഇവിടുന്ന് കരമായി വര്‍ഷംതോറും കോടിക്കണക്കിന് രൂപയാണ് ഔറംഗസേബിന് കിട്ടിക്കൊണ്ടിരുന്നത്. ആ നഗരത്തിന്റെ സംരക്ഷണത്തിനുവേണ്ടി ശക്തമായൊരു കോട്ടയും അവിടെ ഉണ്ടായിരുന്നു.

ശിവാജിയുടെ രഹസ്യാന്വേഷണ വിഭാഗം അതീവ ശക്തമായിരുന്നു. അവരില്‍ ബഹിര്‍ജി എന്നു പേരായ അഗ്രഗണ്യനായ ഒരാളുണ്ടായിരുന്നു. ഇദ്ദേഹമാകട്ടെ  വേഷപ്രച്ഛന്നനാകുന്നതിനും രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനും അസാധാരണ കഴിവുള്ള വ്യക്തിയായിരുന്നു. ശിവാജിയുടെ ആജ്ഞയനുസരിച്ച് ഇദ്ദേഹം വേഷപ്രച്ഛന്നനായി രഹസ്യമായി സൂറത്ത് നഗരത്തില്‍ പോയി. ഓരോ വ്യാപാരിയുടേയും ധനികന്റേയും സാമ്പത്തിക സ്ഥിതി മനസ്സിലാക്കി. കോട്ടയുടെ ആകാരം, സുരക്ഷാവ്യവസ്ഥ മുതലായ എല്ലാ വിവരങ്ങളും സംഗ്രഹിച്ചു. നഗര രക്ഷയ്‌ക്കായി അവിടെ കേവലം ആയിരം സൈനികരേഉണ്ടായിരുന്നുള്ളൂ. കോട്ടയുടെ പ്രമുഖന്‍ കൈക്കൂലിക്കാരനായിരുന്നു. വാസ്തവത്തില്‍ അവിടെ സുരക്ഷാവ്യവസ്ഥയില്‍ അയ്യായിരം സൈന്യത്തിന്റെ ആവശ്യകതയുണ്ടായിരുന്നു.

പരമ്പര പൂര്‍ണമായി വായിക്കാന്‍ താഴെ ക്ലിക്ക് ചെയ്യു:

CLICK HERE: ചരിത്രം നിര്‍മിച്ച ഛത്രപതി

മോഹന കണ്ണന്‍

Tags: Chatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതിShivji Maharaj
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

India

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടി: പ്രധാനമന്ത്രി മോദി

India

അബ്ദുള്‍ കലാമിന് നമ്മുടെ ഹീറോ ആകാം, പക്ഷെ ഔറംഗസേബിന് അതാകാന്‍ കഴിയില്ല; നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും: ദേവേന്ദ്ര ഫഡ് നാവിസ്

പുതിയ വാര്‍ത്തകള്‍

മന്ത്രി വീണാ ജോര്‍ജ് ഉറപ്പു നല്‍കുന്നു: കമ്മിറ്റിറിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ അങ്കണവാടി ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കും

കമല്‍ഹാസന്റെ സിനിമയുടെ കര്‍ണ്ണാടകയിലെ റിലീസ് ജൂണ്‍ 10 വരെ തടഞ്ഞ് കര്‍ണ്ണാടക ഹൈക്കോടതി; മാപ്പ് പറയാന്‍ തയ്യാറാകാതെ കമല്‍ഹാസന്‍

ഭൂജല വകുപ്പ് കുഴല്‍കിണര്‍ നിര്‍മ്മിച്ചുനല്‍കും, വെള്ളം കിട്ടിയില്ലെങ്കില്‍ 75 ശതമാനം തുക തിരികെ

ശിക്കാരവള്ളങ്ങളുടേയും ചെറുവള്ളങ്ങളുടേയും യാത്രാ നിരോധനം പിന്‍വലിച്ചു, അഡ്വഞ്ചര്‍ ടൂറിസത്തിന് ബാധകമല്ല

പോക്‌സോ കേസ് പ്രതി വ്‌ലോഗര്‍ മുകേഷ് എം നായര്‍ പ്രവേശനോത്സവത്തില്‍ പങ്കെടുത്തതില്‍ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം

‘തിരിച്ചടി താങ്ങില്ലെന്നു ബോധ്യപ്പെട്ടതോടെ ചര്‍ച്ചയ്‌ക്കുള്ള അഭ്യര്‍ത്ഥനയുമായി പാക് ഡിജിഎംഒ വിളിച്ചു’

പാക് പ്രധാനമന്ത്രി (വലത്ത്) ഭക്ഷണത്തിനായി ക്യൂനില്‍ക്കുന്ന പാകിസ്ഥാനികള്‍ (ഇടത്ത്)

പിച്ചച്ചട്ടിയുമായി വരില്ലെന്ന് പാക് പ്രധാനമന്ത്രി;സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പാകിസ്ഥാനില്‍ പിച്ചച്ചട്ടികളുമായി നിരവധി പേര്‍ തെരുവില്‍

അട്ടപ്പാടിയില്‍ യുവാവിനെ കെട്ടിയിട്ട് അര്‍ധ നഗ്‌നനാക്കി മര്‍ദ്ദിച്ച കേസ് : പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം

സര്‍ക്കാരിന് തിരിച്ചടി, ഡോ. ബി അശോകിനെ തദ്ദേശസ്വയംഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചത് റദ്ദാക്കി

ബിജെപി, ആർഎസ്എസ് പ്രവർത്തകർക്ക് പ്രതിപക്ഷത്തെ പേടിയാണ് : ഞങ്ങളുടെ ഇന്ദിരാജി ആണെങ്കിൽ ചെയ്യേണ്ടത് ചെയ്യും ; അതാണ് അവരുടെ സ്വഭാവം ; രാഹുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies