Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

രമേശന്‍ സ്വാമിക്ക് ആത്മജ്ഞാനം പകര്‍ന്ന ഒണ്ടിക്കാവ്

ഒന്നര പതിറ്റാണ്ട് വിദേശത്ത് ജോലിചെയ്തിരുന്ന വള്ളികുന്നം പുത്തന്‍ചന്ത രമേശ് ഭവനത്തില്‍ രമേശന്‍ ദീക്ഷ സ്വീകരിച്ച് രമേശന്‍ സ്വാമി ആയതും ഒണ്ടിക്കാവില്‍ നിന്നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2020, 02:00 pm IST
in Kollam
ഒണ്ടിക്കാവിനുള്ളില്‍ രമേശന്‍സ്വാമികള്‍

ഒണ്ടിക്കാവിനുള്ളില്‍ രമേശന്‍സ്വാമികള്‍

ഓച്ചിറ: ആത്മജ്ഞാനം നേടാന്‍ ഒണ്ടിക്കാവിലെ തപസ് വിശിഷ്ടമാണ്. പറയിപെറ്റ പന്തിരുകുലത്തില്‍ പ്രധാനിയായ വരരുചിയുടെ മകന്‍ അകവൂര്‍ ചാത്തന്‍ ആത്മജ്ഞാനം നേടാന്‍ തെരഞ്ഞെടുത്തതും സമാധിയായതും ഒണ്ടിക്കാവിലാണെന്നാണ് ഐതിഹ്യം.

ഒന്നര പതിറ്റാണ്ട് വിദേശത്ത് ജോലിചെയ്തിരുന്ന വള്ളികുന്നം പുത്തന്‍ചന്ത രമേശ് ഭവനത്തില്‍ രമേശന്‍ ദീക്ഷ സ്വീകരിച്ച് രമേശന്‍ സ്വാമി ആയതും ഒണ്ടിക്കാവില്‍ നിന്നാണ്. ഭാര്യയുമായി വേര്‍പണ്ടിരിഞ്ഞ വേളയില്‍ ജീവിതപങ്കാളിയുടെ വിയോഗം അദ്ദേഹത്തെ തളര്‍ത്തി. തുടര്‍ന്ന് ആത്മശാന്തിക്കായി ഒണ്ടിക്കാവ് തെരഞ്ഞെടുക്കുകയായിരുന്നു. ഇപ്പോള്‍ ചൂടും തണുപ്പും അറിയാത്ത അവസ്ഥയാണ്. ശരീരവുമായി ആത്മബന്ധം മാത്രമാണുള്ളത്. എന്നെ നയിക്കുന്നത് പരബ്രഹ്മമാണ്, രമേശന്‍ സ്വാമി പറഞ്ഞു.  

ഓച്ചിറയ്‌ക്ക് പറയിപെറ്റ പന്തിരുകുലവുമായി ബന്ധമുണ്ട്. ഈ കുലത്തിലെ ചാത്തന് അകവൂര്‍ മനയുമായുള്ള ആശ്രിതബന്ധം ഇവിടുത്തെ ഐതിഹ്യത്തിന് ആധാരമാണ്. അകവൂര്‍ മനയ്‌ക്കലെ നമ്പൂതിരിയോട് അദ്ദേഹം ഉപാസിക്കുന്ന ഈശ്വരന്റെ രൂപം എന്തെന്ന് ചാത്തന്‍ ആരാഞ്ഞു. ചാത്തന്റെ മഹത്ത്വം അറിയാത്ത നമ്പൂതിരി അത് ‘മാടപ്പോത്തിനെപ്പോലെ’ എന്നു കളിയാക്കിപ്പറഞ്ഞു. എന്നാല്‍ ചാത്തന്റെ ഉപാസനാഫലമായി പരബ്രഹ്മം അദ്ദേഹത്തിന് മുന്നില്‍ മാടപ്പോത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. തീര്‍ഥാടനകാലത്ത് ഓച്ചിറയിലെത്തിയ നമ്പൂതിരിക്ക് ഒണ്ടിക്കാവില്‍ വച്ചാണ് ചാത്തന്റെ മഹത്ത്വം മനസ്സിലായത്. നമ്പൂതിരി ചാത്തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചുകൊണ്ട് കൂടെയുള്ള മാടപ്പോത്തിനെ നോക്കിയപ്പോള്‍ പരബ്രഹ്മരൂപമാണെന്നു മനസിലായി. എന്നാല്‍ അപ്പോഴേക്കും അത് ഒണ്ടിക്കാവില്‍ അന്തര്‍ധാനം ചെയ്യുകയും ചെയ്തു. ‘ഉണ്ട് ഈ കാവില്‍’ എന്നത് ലോപിച്ചാണ് ഒണ്ടിക്കാവിലായത്.  

ഇവിടെയാണ് പരബ്രഹ്മം മാടപ്പോത്തിന്റെ രൂപത്തില്‍ അന്തര്‍ധാനം ചെയ്തത്. മനസിനു കുളിര്‍മയും ശാന്തതയും തരുന്ന തരുലതകള്‍ നിറഞ്ഞ മനോഹരമായ സ്ഥലമാണ് ഒണ്ടിക്കാവ്. ഇവിടെ ആരവങ്ങളില്ല, മറ്റു കോലാഹലങ്ങളില്ല. ഇവിടെ ഭക്തര്‍ അന്തര്‍മുഖരായിരിക്കുന്നു. പടനിലത്തിനു പടിഞ്ഞാറ് വടക്ക് മൂലയിലാണ് ഒണ്ടിക്കാവ് സ്ഥിതി ചെയ്യുന്നത്. എപ്പോഴും ഇവിടെ കര്‍പ്പൂരനാളങ്ങള്‍ ആരതിയുഴിയുന്നു. ഭക്തര്‍ ഇവിടെ വലംവെച്ച് നമസ്‌കരിച്ച് ഭഗവദ് സാമീപ്യം അറിഞ്ഞ് മടങ്ങിപ്പോകുന്നു. ഒണ്ടിക്കാവില്‍ ഒരിക്കലെത്തുന്നവര്‍ അവിടുത്തെ ശാന്തതയില്‍ ആകൃഷ്ടരായി വീണ്ടും എത്താന്‍ ആഗ്രഹിക്കും.

Tags: ക്ഷേത്രംochira
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓച്ചിറയില്‍ 72 അടി ഉയരമുള്ള കെട്ടുകാള മറിഞ്ഞു

ശിവരാത്രി ദിനത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാസുരേന്ദ്രന്‍ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയപ്പോള്‍
Alappuzha

ആലപ്പുഴയുടെ ‘ശോഭ’യാകാന്‍ ശോഭാസുരേന്ദ്രന്‍

Samskriti

ഓച്ചിറയില്‍ സ്ത്രീകള്‍ക്കൊരു ‘ശബരിമല’

Kerala

ഓച്ചിറയില്‍ ദമ്പതികളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.