Saturday, June 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മോദിയേയും യോഗിയേയും കൊലയാളികളാക്കി പിണറായി സര്‍ക്കാരിന്റെ പഠന സഹായി

കേന്ദ്ര സര്‍ക്കാരിന്റെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും നിയമനടപടിക്കിടയാക്കുന്ന രാഷ്‌ട്രീയ പ്രവര്‍ത്തനമാണ് ഒരു കൂട്ടം അധ്യാപകര്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി നടത്തിയിരിക്കുന്നത്. വ്യക്തികളെ, അതും പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവരെ ആക്ഷേപിക്കുന്നതും ആരോപിക്കുന്നതുമായ പ്രചാരണത്തിന് വിദ്യാലയം വിനിയോഗിക്കുന്നതിനെതിരേ നിയമ നടപടികള്‍ക്ക് സംസ്ഥാനത്തും തുടക്കമിട്ടുകഴിഞ്ഞു.

Janmabhumi Editorial Desk by Janmabhumi Editorial Desk
Nov 16, 2020, 01:45 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: കൊറോണക്കാലത്ത് വിദ്യാര്‍ഥികള്‍ക്കായി പിണറായി സര്‍ക്കാര്‍ ഇറക്കിയ പഠന സഹായി വിവാദമാകുന്നു. പാലക്കാട് ഡയറ്റും എസ്എസ്‌കെ പാലക്കാടും ചേര്‍ന്ന് എട്ടാംക്ലാസിലേക്ക് തയാറാക്കിയ ഇന്റര്‍ബെല്‍ ഹിന്ദി പാഠ അനുബന്ധ അധിക പഠന സാമഗ്രിയിലാണ് കുഴപ്പം.

കേന്ദ്ര സര്‍ക്കാരിന്റെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും നിയമനടപടിക്കിടയാക്കുന്ന രാഷ്‌ട്രീയ പ്രവര്‍ത്തനമാണ് ഒരു കൂട്ടം അധ്യാപകര്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി നടത്തിയിരിക്കുന്നത്. വ്യക്തികളെ, അതും പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവരെ ആക്ഷേപിക്കുന്നതും ആരോപിക്കുന്നതുമായ പ്രചാരണത്തിന് വിദ്യാലയം വിനിയോഗിക്കുന്നതിനെതിരേ നിയമ നടപടികള്‍ക്ക് സംസ്ഥാനത്തും തുടക്കമിട്ടുകഴിഞ്ഞു.

എട്ടാംക്ലാസ് ഹിന്ദി പാഠമായി ബര്‍തോള്‍ ബ്രഹ്ത് എന്ന ജര്‍മന്‍ നാടകകൃത്തിന്റെ രചനയുണ്ട്. ആശുപത്രിയിലെ ചൂഷണമാണ് പാഠം. ഇതിന് സഹായകമായി തയാറാക്കിയ ആശുപത്രി വാര്‍ത്തകളും വിശേഷണങ്ങളുമാണ് വിവാദമായിരിക്കുന്നത്. വാര്‍ത്ത യുപി ഗോരഖ്പുരില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവമാണ്. സമൂഹത്തിന്റെ മുഴുവന്‍ പ്രാണവായു മുറിച്ചുകളയാന്‍ പോകുന്നവരെ കരുതിയിരിക്കുക എന്ന തലക്കെട്ടില്‍ ‘ഒരുകൂട്ടം റിപ്പോര്‍ട്ടര്‍മാര്‍’ തയാറാക്കിയ വാര്‍ത്തയാണ്. അതില്‍ പ്രധാനമന്ത്രിയെ വിശേഷിപ്പിക്കുന്നത് ‘രക്തംപുരണ്ട കൈയുള്ള പ്രധാനമന്ത്രി’ എന്നാണ്. ഒപ്പം ചേര്‍ത്തിരിക്കുന്ന രേഖാചിത്രം യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെ അനുസ്മരിപ്പിക്കുന്നയാള്‍ കൊച്ചു കുട്ടിയെ ശ്വാസം മുട്ടിച്ച് കൊല്ലുന്നതാണ്. അത് യോഗിതന്നെയാണെന്ന് ഉറപ്പാക്കാന്‍ യോഗി എന്ന് പേരും എഴുതിച്ചേര്‍ത്തിട്ടുണ്ട്.

പഠനസഹായിക്കൊപ്പം നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്‌

പാഠം ക്ലാസ് മുറികളിലും പാലക്കാട് ജില്ലയിലും മാത്രമല്ല പ്രചരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് ഫോണിലും കമ്പ്യൂട്ടറുകളിലുമായി വീടുകളില്‍ കിട്ടുന്നു. ഇന്റര്‍നെറ്റ് വഴി ആര്‍ക്കും ലഭിക്കുന്നു. രക്ഷിതാക്കളിലേക്കും കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധവും പ്രധാനമന്ത്രി മോദി, യോഗി വിരുദ്ധവുമായ പ്രചാരണം നടത്തുകയാണ് രാഷ്‌ട്രീയ ലക്ഷ്യം.

പാഠഭാഗത്ത് ഈ ചിത്രത്തേയും പാഠഭാഗത്തേയും അടിസ്ഥാനമാക്കി ചോദിക്കുന്ന ചോദ്യങ്ങളുമുണ്ട്. ഏറെ കുഴപ്പംപിടിച്ച ആശയങ്ങള്‍ വിദ്യാര്‍ഥികളിലേക്കെത്തിക്കുന്നതാണിത്. രാഷ്‌ട്രീയത്തിനപ്പുറം സാമൂഹ്യ അസ്വസ്ഥതകള്‍ക്കു പോലും ഇടയാക്കിയേക്കും. ഇത് സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിനുകീഴിലായതിനാല്‍ കടുത്ത നിയമ നടപടികള്‍ക്ക് ഇടയാക്കുന്നതാണ്.

വിദ്യാര്‍ഥികളെ തെറ്റിദ്ധരിപ്പിക്കുന്ന അനുബന്ധ അധിക പഠന സാമഗ്രിയൊരുക്കി രാഷ്‌ട്രീയം കളിക്കുന്ന അധ്യാപകര്‍ക്കും അധികൃതര്‍ക്കുമെതിരേ നടപടിക സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ സംരക്ഷണ സമിതി സംസ്ഥാന സംയോജകന്‍ ബി.കെ. പ്രിയേഷ് കുമാര്‍ പ്രസ്താവിച്ചു.  

മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും നിരുപാധികം മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സംരക്ഷണ സമിതി മുന്നറിയിപ്പു നല്‍കി.

Tags: Pinarayi Vijayanയോഗി ആദിത്യനാഥ്narendramodi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ വായനാ മഹോത്സവം ഉദ്ഘാടനം; ‘കൂടുതല്‍ സംസാരിച്ചാല്‍ മുഖ്യമന്ത്രിക്ക് ദേഷ്യം വരും’

Main Article

പിഡിപിയും ജമാഅത്തെയും പിന്നെ പിണറായിയും

.
Kerala

ഞാൻ വിദ്യാസമ്പന്നയായ യുവതി; മുഖ്യമന്ത്രിയുടെ മകളായതിനാല്‍ കേസില്‍പ്പെടുത്താന്‍ ശ്രമിക്കുന്നു: മറുപടി സത്യവാങ്മൂലവുമായി വീണ വിജയൻ

Kerala

കേരളത്തില്‍ ദേശീയ പാത നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കും; കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി

Kerala

അങ്കമാലി-ശബരിമല റെയിൽപാത ഉടൻ യാഥാർഥ്യമാകും; കേന്ദ്ര വിദഗ്‌ദ്ധ സംഘം ജൂലൈയിൽ കേരളത്തിലെത്തും

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് മരിച്ച കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താന്‍ പുറത്തെടുത്തു

സാംസ്കാരിക പൈതൃകത്തിന് ഭീഷണി ; മുസ്ലീങ്ങൾ സ്വീകാര്യമല്ല ; : പോളണ്ടിൽ ഇസ്ലാം വിരുദ്ധ പ്രതിഷേധം

ശ്രീരാമന്റെ മണ്ണിൽ ഇസ്ലാം ഉപേക്ഷിച്ച് സനാതനധർമ്മം സ്വീകരിച്ച് മുസ്ലീം യുവാവ് ; ഹിന്ദുമതമാണ് തനിക്ക് സമാധാനം നൽകുന്നതെന്നും യുവാവ്

മലപ്പുറം അയ്യാടന്‍ മലയില്‍ വിള്ളല്‍: പ്രദേശത്തുനിന്ന് 42 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു

ജിയോ ഏറ്റവും വലിയ റിസ്കായിരുന്നുവെന്നും തോറ്റാലും അത് ഏറ്റവും വലിയ കടമയായി കരുതിയേനെ: മുകേഷ് അംബാനി

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഞായറാഴ്ച രാവിലെ തുറക്കും,പത്തനംതിട്ടയില്‍ മണിമല നദിയില്‍ ഓറഞ്ച് ജാഗ്രത

മേഘ വെമൂരി (നടുവില്‍ ) പഹല്‍ഗാമില്‍ പാക് ഭീകരരുടെ വെടിയേറ്റ് മരിച്ച യുവാവിന് അടുത്ത് ഇരിക്കുന്ന ഭാര്യ (ഇടത്ത്) 2023ല്‍ ഇസ്രയേലിലേക്ക് അതിക്രമിച്ച് കയറി ഇസ്രയേല്‍ പൗരന്മാരെ വെടിവെച്ച് കൊല്ലാനെത്തിയ ഹമാസ് ഭീകരര്‍ (വലത്ത്)

യുഎസില്‍ ഉപരിപഠനത്തിന് പോണോ? സോഷ്യല്‍ മീഡിയയില്‍ തണ്ണിമത്തന്‍ ബാഗും ഗാസയും പലസ്തീന്‍ സിന്ദാബാദും ഇടല്ലേ….

ലഹരി വ്യാപനം: കുട്ടികളുടെ ബാഗ് പരിശോധിക്കാന്‍ അധ്യാപകര്‍ മടിക്കരുത്, വ്യാജപരാതി കൊടുക്കുമെന്ന ഭയം വേണ്ടെന്നും മുഖ്യമന്ത്രി

കൊടൈക്കനാലിലെ ടൂറിസം സ്‌പോട്ടുകളില്‍ സന്ദര്‍ശക വിലക്ക്, റീല്‍സ് ചിത്രീകരിച്ച യുവാവിന് 10,000 രൂപ പിഴ

പാകമാകാത്ത ജാതിക്കയുടെ വ്യാപകമായ പൊഴിയലിന് കാരണം ഫൈറ്റോഫ്തോറ കുമിള്‍ബാധയെന്ന് കൃഷി വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies