Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചരിത്രത്തിലെ കറുത്ത ദിനം; തൊഴിലാളി ലയങ്ങളെ തുടച്ച് നീക്കി ഉരുള്‍പൊട്ടല്‍ ദുരന്തം

കണ്ണന്‍ദേവന്‍ കമ്പനിയുടെ കീഴിലുള്ള തേയില തോട്ടത്തിലെ ജീവനക്കാരും വനം വകുപ്പ് ജീവനക്കാരുമടക്കം മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കൊറോണ മൂലം വിദ്യാര്‍ത്ഥികളടക്കം ഈ സമയം വീടുകളില്‍ തിരിച്ചെത്തിയിരുന്നു.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Nov 15, 2020, 11:24 am IST
in Kerala
ദുരന്തഭൂമിയില്‍ വിവിധ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു (ഫയല്‍)

ദുരന്തഭൂമിയില്‍ വിവിധ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു (ഫയല്‍)

ഇടുക്കി: മലയോര മേഖലയായ ഇടുക്കിയില്‍ കാലവര്‍ഷ കാലത്ത്  സര്‍വ സാധാരണമാണ് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. എന്നാല്‍ ഇക്കഴിഞ്ഞ ആഗസ്റ്റ് 6നുണ്ടായ പെട്ടിമുടി ദുരന്തം ദേശീയ തലത്തില്‍ പോലും വലിയ ചര്‍ച്ചാ വിഷയമായി മാറി. എന്താണ് സംഭവിച്ചതെന്നു പോലും അറിയാതെ കുരുന്നുകളടക്കം നിരവധിപ്പേരാണ് ഉറക്കത്തില്‍ മരണത്തെ പുല്‍കിയത്.

കണ്ണന്‍ദേവന്‍ കമ്പനിയുടെ കീഴിലുള്ള തേയില തോട്ടത്തിലെ ജീവനക്കാരും വനം വകുപ്പ് ജീവനക്കാരുമടക്കം മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കൊറോണ മൂലം വിദ്യാര്‍ത്ഥികളടക്കം ഈ സമയം വീടുകളില്‍ തിരിച്ചെത്തിയിരുന്നു.

അപകടത്തില്‍ 70 പേരുടെ മരണമാണ് സര്‍ക്കാര്‍ ഔദ്യോഗികമായി കഴിഞ്ഞമാസം സ്ഥിരീകരിച്ചത്. അപകടം നടന്ന് നൂറ് ദിവസം പിന്നിടുമ്പോഴും ഇന്നും മേഖല  പ്രേതഭൂമിയായി തുടരുകയാണ്. സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് പെട്ടിമുടിയിലുണ്ടായത്. അപകട സമയം രാത്രി 11 മണിയായതും ശക്തമായ ശക്തമായ മഴയും തണുപ്പുംമൂലം ആളുകള്‍ പലരും ഉറക്കം പിടിച്ചതുമാണ് ദുരന്തത്തിന്റെ വ്യാപ്തി കൂടാന്‍ പ്രധാന കാരണം. പിന്നാലെ എന്താണ് സ്ഥലത്ത് സംഭവിച്ചതെന്ന് പോലും അറിയാതെ ആളുകള്‍ നെട്ടോട്ടം ഓടി.

വൈദ്യുതി ഇല്ലാതിരുന്നതും മൊബൈല്‍ ടവര്‍ പ്രവര്‍ത്തിക്കാത്തതും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. പെരിയവാര പുതിയ പാലത്തിന് അപ്രോച്ച് റോഡ് നിര്‍മ്മാണം നടത്താതിരുന്നത് രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചു. പിറ്റേന്ന് പുലര്‍ച്ചെ ഏഴ് മണിയോടെ രാജമലയിലെ വനംവകുപ്പ് ഓഫീസിലെത്തി സ്ഥലവാസി വിവരം പറഞ്ഞപ്പോഴാണ് ദുരന്തം പുറം ലോകം അറിയുന്നത്. ഇതിന് പിന്നാലെ വലിയ സന്നാഹം തന്നെ സ്ഥലത്തേക്ക് പുറപ്പെട്ടെങ്കിലും പെരിയവാര താല്‍ക്കാലിക പാലത്തിലൂടെയുള്ള ഗതാഗതം തടസപ്പെട്ടതും മഴയും വില്ലനായി.

പിന്നീട് ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് മൂന്നാറില്‍ നിന്നുള്ള ആദ്യ സംഘത്തിന് പെട്ടിമുടിയിലെത്താനായത്. ഇതിന് മുമ്പ് വനംവകുപ്പ് ഉദ്യോഗസ്ഥരും പരിസരത്തെ തൊഴിലാളികളുമാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ഉറ്റവരില്‍ പലരും മരിക്കുന്നത് കണ്ട് നിന്ന കുട്ടികളും മുതിര്‍ന്നവരും ഇന്നും ഇതിന്റെ ആഘാതത്തില്‍ നിന്നു മോചിതരായിട്ടില്ല. അപകടം നടന്നതിന്റെ പിറ്റേ ദിവസം വെള്ളിയാഴ്ച ആയിരുന്നു. അന്നു തന്നെയാണ് കരിപ്പൂര്‍ വിമാന അപകടവും ഉണ്ടായത്. മലയാളികളുടെ മനസിന് ഇന്നും വലിയ നീറ്റലായി രണ്ട് അപകടങ്ങളും തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് നിര്‍മാണം പൂര്‍ത്തിയാക്കി പെരിയവാര പാലം ഗതാഗതത്തിനു തുറന്ന് നല്‍കിയത്.

Tags: idukkiതൊഴിലാളിപെട്ടിമുടി ദുരന്തം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

പദ്മവിഭൂഷണ് അര്‍ഹനായ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന പി.നാരായണന് ഇടുക്കി പ്രസ് ക്ലബില്‍
നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറുന്നു. രാജേശ്വരി നാരായണന്‍, ശശിധരന്‍ കണ്ടത്തില്‍, ഷിയാമി, പി.കെ.ലത്തീഫ് എന്നിവര്‍ സമീപം.
Local News

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

Kerala

15 വര്‍ഷം സിപിഎം എംഎല്‍എ ആയ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതിനെതിരെ എംഎം മണി; രാജേന്ദ്രന്‍ പോയാല്‍ ഒരു ചുക്കുമില്ലെന്ന് മണി

Kerala

കലോത്സവം: ബ്ലാക് ബെല്‍റ്റ് ദേവദാസി ഫ്രം രാജകുമാരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.