Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കൃഷ്ണപ്രിയം കൃഷ്ണനാട്ടം

കണ്ണുതുറന്നപ്പോള്‍ കണ്ണന്റെ പീലിത്തിരൂമുടിയില്‍ നിന്നും ഊര്‍ന്നു വന്ന ഒരു പീലി കൈയിലിരിക്കുന്നു. അദ്ദേഹം അതു വച്ച് ഒരു കൃഷ്ണകിരീടവും ഇലഞ്ഞിമരക്കാതലില്‍നിന്നും ഒരു കൃഷ്ണവിഗ്രഹവും നിര്‍മിച്ച് ആ സവിധത്തിലിരൂന്നു രചിച്ചതാണ് കൃഷ്ണഗീതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2020, 03:00 am IST
in Samskriti

ഭൂലോക വൈകുണ്ഠമായ ഗുരുവായൂരില്‍ ഇന്ന് ‘കൃഷ്ണഗീതി ദിനം’ ആഘോഷിക്കുകയാണ്. 367 വര്‍ഷം മുന്‍പ് ഒരു തുലാമാസം മുപ്പതിനാണ് ഭക്തോത്തമനും, ക്ഷേത്രഊരാളനുമായ മാനവേദ രാജാവ് കൃഷ്ണഗീതി കാവ്യം രചിച്ച് ഗുരുപവനേശന് സമര്‍പ്പിച്ചത്. പണ്ഡിതശ്രേഷ്ഠരുമായിരുന്ന മേല്‍പ്പുത്തൂര്‍ നാരായണ ഭട്ടതിരിയും വില്വമംഗലം സ്വാമിയാരും മാനവേദകവിയുടെ സമകാലികരായിരുന്നു.  

ഭട്ടതിരി 26 വയസ്സില്‍ നാരായണീയം രചിക്കുമ്പോള്‍ മാനവേദനു പ്രായം അഞ്ചു വയസ്സ്. പ്രത്യക്ഷ ഭഗവദ്ദര്‍ശനാനുഭൂതി ഈ  കാവ്യനിര്‍മിതിക്ക് ഹേതുവായി ഭവിച്ചു എന്നാണ് ഐതിഹ്യം. സ്വാമിയാരും മാനവേദനും ഗുരുവായൂരില്‍ ഭജിച്ചു താമസിച്ചിരുന്ന കാലത്ത് പ്രത്യക്ഷ കൃഷ്ണദര്‍ശനത്തില്‍ സമാധിപൂണ്ടിരിക്കുന്ന വില്വമംഗലത്തെ കിഴക്കേനടയില്‍വെച്ച് കാണാനിടയായി. തനിക്കുകൂടി ഉണ്ണിക്കണ്ണന്റെ ദര്‍ശനസൗഭാഗ്യം സാധ്യമാക്കിതരണമെന്ന് മാനവേദന്‍ ആ യോഗീശ്വരനോട് പറഞ്ഞു. കണ്ണനോട് ചോദിച്ചിട്ട് പറയാമെന്നു സ്വാമിയാര്‍ അറിയിച്ചു. പിറ്റേന്ന് തന്നെ കണ്ണന്റെ അനുകൂല മറുപടി അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു.

വൈകുന്നേരം സ്വാമിയാര്‍ പറഞ്ഞ കിഴക്കേ നടയിലെ ഇലഞ്ഞി മരത്തിനടുത്തു ഇരുവരും പ്രാര്‍ഥിച്ചിരിപ്പായി. ഉണ്ണിക്കണ്ണന്‍ ചിരട്ടയില്‍ മണ്ണ് വാരി കളിച്ചിരിക്കുന്നതു കണ്ട സ്വാമിയാര്‍ തന്നെ സ്പര്‍ശിച്ചു അവിടേക്കു നോക്കാന്‍ അദ്ദേഹത്തോട് പറഞ്ഞു. കണ്ണനെ നേരില്‍ കണ്ട മാനവേദകവി ഭക്ത്യാവേശത്തില്‍  വാരി എടുക്കാനായി  പാഞ്ഞടുത്തതും രൂപം അപ്രത്യക്ഷമായി. ‘എന്നെ തൊടണമെന്നു സ്വാമിയാരുപറഞ്ഞില്ലല്ലോ’ എന്നൊരശരീരിയും കേട്ടു. കണ്ണന്‍ മാറിലൂടെ ഊര്‍ന്നിറങ്ങിയ അനുഭൂതിയും ഉണ്ടായി.  

കണ്ണുതുറന്നപ്പോള്‍ കണ്ണന്റെ  പീലിത്തിരൂമുടിയില്‍ നിന്നും ഊര്‍ന്നു വന്ന ഒരു പീലി കൈയിലിരിക്കുന്നു. അദ്ദേഹം അതു വച്ച് ഒരു കൃഷ്ണകിരീടവും ഇലഞ്ഞിമരക്കാതലില്‍നിന്നും ഒരു കൃഷ്ണവിഗ്രഹവും നിര്‍മിച്ച് ആ സവിധത്തിലിരൂന്നു രചിച്ചതാണ് കൃഷ്ണഗീതി.  

അത് ദൃശ്യരൂപത്തില്‍ ചിട്ടപ്പെടുത്തിയപ്പോള്‍ കൃഷ്ണനാട്ടം എന്നപേരില്‍ പ്രസിദ്ധമായി. ആ കൃഷ്ണ കിരീടമാണ് കൃഷ്ണനാട്ടത്തില്‍ ഉപയോഗിക്കുന്നത്. കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ അഭിനയിക്കുമ്പോഴും ആ കിരീടം പാകമായി വര്‍ത്തിക്കുന്നതു സവിശേഷതയാണ്.  

അത് സൂക്ഷിക്കുന്ന സ്ഥലത്തു വിളക്ക്‌കൊളുത്തി വെക്കുന്ന പതിവ് ഇന്നും തുടരുന്നു. ഈ കാവ്യത്തിന്റെ ഉപസംഹാരശ്ലോകത്തിലെ ‘സ്ഫായദ്ഭക്തിഭരേണ’ ‘ഗ്രാഹ്യാസ്തു തിര്‍ഗാഥകൈ’ എന്നീ പദങ്ങളെകൊണ്ട് കലിദിനസംഖ്യ 1736612 എന്നും 829 ചിങ്ങം 28നു രചന പൂര്‍ത്തീകരിച്ചു എന്നും സ്പഷ്ടമാക്കുന്നുണ്ട്.  

(തുടരും)

പി.കെ. മുരളീധരന്‍ രാജ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി സലിം ദോല തുർക്കിയിൽ പിടിയിലായി ; അറസ്റ്റിലായത് അന്താരാഷ്‌ട്ര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന ഇടനിലക്കാരൻ

ബിജെപി സംസ്ഥാന ഓഫീസായ മാരാർജി ഭവനിൽ നടന്ന അനുസ്മരണ ചടങ്ങിൽ കെ.ജി.മാരാരുടെ പ്രതിമയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുഷ്പാർച്ചന നടത്തുന്നു.
Kerala

കെ.ജി മാരാർ ജനസംഘത്തിന്റെയും ബിജെപിയുടെയും ആശയങ്ങളിൽ ലയിച്ചു ജീവിച്ച നേതാവ്: കെ. രാമൻപിള്ള

Thrissur

മലിനജലം പുറത്തേക്കൊഴുക്കുന്നു;  മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിനെതിരെ പ്രദേശവാസികൾ

India

അരവിന്ദ് കെജ്‌രിവാൾ ഗുണ്ടയെക്കൊണ്ട് മർദ്ദിച്ചു; ഗുരുതര ആരോപണങ്ങളുമായി സ്വാതി മാലിവാൾ, മോദി ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ്

India

ഭാരതത്തെ അറിയുക, ഭാരതാംബയെ പൂജിക്കുക: ഭാരത് ദുര്‍ഗ്ഗാ മാതാ ക്ഷേത്രത്തിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ബിആർഎസ് വിട്ട് കവിതയുടെ വൻ രാഷ്‌ട്രീയ നീക്കം; പുതിയ പാർട്ടിയായ ‘തെലങ്കാന രാഷ്‌ട്ര സേന’ പ്രഖ്യാപിച്ചു

എന്തൊക്കെ ഉണ്ടായിട്ട് എന്ത് കാര്യം, ‘മനോരമ’ പത്രം വീട്ടിൽ വീണാൽ തീർന്നില്ലേ എല്ലാം

മുഖ്യമന്ത്രി ലീഗില്‍ നിന്നാകട്ടേ എന്ന് തീരുമാനിച്ചാല്‍ വേണ്ടെന്ന് പറയില്ല: പി എം എ സലാം

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി വലയില്‍ കുടുങ്ങി മരിച്ചു

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

ഹൈന്ദവസമൂഹത്തിന്റെ കൈക്കരുത്ത് വർദ്ധിപ്പിക്കും ; സ്വാമി വിവേകാനന്ദനെയും, യോഗിയെയും അവഹേളിച്ച പള്ളിക്കോണം രാജീവിനെതിരെ കെപി ശശികല ടീച്ചർ

ഗുരു മുനി നാരായണ പ്രസാദ്: നിഷ്കളങ്കമായ പുഞ്ചിരിയുമായി അറിവിന്റെ ആഴങ്ങളിൽ ധ്യാനിച്ച് നിന്ന ഗുരു

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടൽ; പൂരപ്രേമികൾക്ക് സഹായഹസ്തവുമായി റയിൽവേ

മഞ്ജു വാര്യരുടെ ശാപം ഉണ്ടാകും”,തിരുപ്പതി ദർശനം നടത്തിയ ദിലീപിനും കാവ്യയ്‌ക്കും സൈബർ അധിക്ഷേപം

നിതിൻ രാജിന്റെ മരണം; ഡോ.റാമിന് മുൻകൂർ ജാമ്യം നിഷേധിച്ച് കോടതി, ഡോ. സംഗീത നമ്പ്യാർക്ക് മുൻകൂർ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.