Sunday, June 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സഹ. സംഘങ്ങള്‍ മുഖേനയുള്ള നെല്ല് സംഭരണം പാളി; കര്‍ഷകര്‍ പ്രതിസന്ധിയില്‍

സംഘങ്ങള്‍ ശേഖരിക്കുന്ന നെല്ല് പൂപ്പലും ഈര്‍പ്പവും പിടിച്ച് നശിച്ചതോടെ സംഭരണ ഏജന്‍സികള്‍ പിന്‍മാറിയതാണ് പല സംഘങ്ങളും നാശത്തില്‍ എത്തിയത്.

Janmabhumi Online by Janmabhumi Online
Oct 26, 2020, 11:34 am IST
in Agriculture
farmer

farmer

FacebookTwitterWhatsAppTelegramLinkedinEmail

ആലപ്പുഴ: സഹകരണ സംഘങ്ങള്‍ മുഖേനയുള്ള നെല്ലു സംഭരണം പാളി, പ്രതിഷേധവുമായി കര്‍ഷകര്‍. യാതൊരു മുന്നൊരുക്കവുമില്ലാതെ സഹകരണ സംഘങ്ങളെ സംഭരണ ചുമതല എല്‍പ്പിച്ചതാണ് പ്രതിസന്ധിക്ക് കാരണം. കുട്ടനാട്ടില്‍ ക്വിന്റല്‍ കണക്കിന് നെല്ലാണ് കെട്ടികിടക്കുന്നത്. 2014, 2015 വര്‍ഷങ്ങളില്‍ കുട്ടനാട്ടില്‍ നെല്ല് സംഭരണം നടക്കാതെ വന്നപ്പോള്‍ കൃഷി വകുപ്പും പ്രാദേശിക സഹകരണ സംഘങ്ങളും ചേര്‍ന്ന് സ്വകാര്യ ഗോഡൗണുകള്‍ കണ്ടെത്തി കര്‍ഷകരില്‍ നിന്ന് നെല്ലു സംഭരിച്ചിരുന്നു.  

അന്ന് സഹകരണ സംഘങ്ങള്‍ക്കും കര്‍ഷകര്‍ക്കും ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് ഉണ്ടായത്. 2006ല്‍ കുട്ടനാട്ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ സ്വകാര്യ വ്യക്തികളുടെ സ്ഥ ലത്ത് നെല്ല് സംഭരിച്ചു വയ്‌ക്കാന്‍ ഗോഡൗണുകള്‍ പണിതു ലക്ഷങ്ങള്‍ പാഴായി പോകുകയും ഗോഡൗണുകള്‍ അന്യാധീനപ്പെടുകയും ചെയ്തു. സപ്ലൈകോ നെല്ലുസംഭരണം ഏറ്റെടുത്തതു മുതലാണ് സംഭരണം കാര്യക്ഷമമായത്. അതാണ്സര്‍ക്കാര്‍ ഇപ്പോള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് കര്‍ഷകര്‍ വിമര്‍ശിക്കുന്നു. കുട്ടനാട്ടില്‍ മാത്രം 23000 ഹെക്ടറില്‍ ആണ് കൃഷി നടക്കുന്നത്. കുറഞ്ഞത് ഒന്നര ലക്ഷം ടണ്‍ നെല്ല് സംഭരിക്കണം. 10 സംഘങ്ങളില്‍ മാത്രമാണ് ഗോഡൗണ്‍ സൗകര്യമുള്ളത്. അതില്‍ എല്ലാം കൂടി 9000 ടണ്‍ നെല്ല് മാത്രമേ സംഭരിക്കാന്‍ കഴിയുകയുള്ളു.

സഹകരണ സംഘങ്ങള്‍ക്ക് ആവശ്യമായ ഗോഡൗണ്‍ സൗകര്യമില്ല എന്നതാണ് പ്രധാന പ്രശ്നം. തല്‍ക്കാലം വിദ്യാലയങ്ങളില്‍ നെല്ല് സംഭരിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചെങ്കിലും അത് പ്രയോഗികമാകാതെ വന്നു. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്  പരാജയപ്പെട്ട പദ്ധതി വീണ്ടും നടപ്പാക്കരുതെന്ന്  കര്‍ഷകരും, സംഘം പ്രതിനിധികളും ഒരുപോലെ ആവശ്യപ്പെട്ടിട്ടും കൃഷിവകുപ്പ് പിന്നോട്ടില്ലന്ന് ശാഠ്യം പിടിക്കുകയാണ്. നിലവിലുള്ള സംഘങ്ങളില്‍ വിത്തോ, വളമോ, കീടനാശിനിയോ സൂക്ഷിക്കാനുള്ള സ്ഥലം പോലും പരിമിതമാണ്.  

  കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന നെല്ലിന്റെ തുക നല്‍കാന്‍ സംഘങ്ങള്‍ക്ക് കരുതല്‍ മൂലധനം ഇല്ലാത്തതും പ്രതിസന്ധി ഇരട്ടിയാക്കും. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് സംഭരണം ഏല്‍പ്പിച്ച പല സഹകരണ സംഘങ്ങളും തകര്‍ന്നടിഞ്ഞ അവസ്ഥയില്‍ എത്തിയിരുന്നു. സംഘങ്ങള്‍ ശേഖരിക്കുന്ന നെല്ല് പൂപ്പലും ഈര്‍പ്പവും പിടിച്ച് നശിച്ചതോടെ സംഭരണ ഏജന്‍സികള്‍ പിന്‍മാറിയതാണ് പല സംഘങ്ങളും നാശത്തില്‍ എത്തിയത്. അശാസ്ത്രീയമായ പരിഷ്‌കാരത്തിന് പകരം നിലവിലുള്ള സ്ഥിതി തുടരണമെന്നാണ് ആവശ്യം ഉയരുന്നത്.

Tags: Paddy
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കര്‍ഷകര്‍ക്ക് കൈത്താങ്ങായി വീണ്ടും മോദി സര്‍ക്കാര്‍; നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ചു, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി വായ്പാ പദ്ധതി തുടരും

Alappuzha

വേനല്‍മഴയ്‌ക്കു മുന്‍പ് നെല്ല് സംഭരിക്കാന്‍ മില്ല് ഉടമകളോട് നിര്‍ദേശിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍

Agriculture

നെല്ലു സംഭരണം: മന്ത്രിതല ചര്‍ച്ച പരാജയപ്പെട്ടു, സപ്ലൈകോ ചെയര്‍മാന്‍ പാടശേഖരം സന്ദര്‍ശിക്കും

Agriculture

നെല്ലിന്റെ സംഭരണ വില കേന്ദ്രം കൂട്ടുമ്പോള്‍ അത്രയും സംസ്ഥാനം കുറയ്‌ക്കും! കര്‍ഷകരെ ഇങ്ങനെ ദ്രോഹിക്കാമോ?

Agriculture

സപ്ലൈകോ നല്‍കിയ പിആര്‍എസ് പോലും ബാങ്കുകള്‍ സ്വീകരിക്കുന്നില്ല, പിന്നല്ലേ നെല്ലിന്‌റെ പണം!

പുതിയ വാര്‍ത്തകള്‍

ജയലളിതയെ മരണത്തില്‍ നിന്നും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദി രക്ഷിച്ചിട്ടുണ്ടെന്ന് മലയാളി പത്രപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

മിനിമം ജോലി സമയം 9 ൽ നിന്നും 10 മണിക്കൂർ ആക്കി; ലക്ഷ്യം നിക്ഷേപം ആകർഷിക്കല്‍; കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ഈ ബുദ്ധി ഉദിക്കുമോ?

ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി (വലത്ത്)

പെരുന്നാളിന് TATA സുഡിയോയിൽചെന്ന് ഒരു ചെരുപ്പ് വാങ്ങിച്ച് എ.പി. അബ്ദുള്ളക്കുട്ടി. 299 രൂപയ്‌ക്ക് അടിപൊളി ചെരുപ്പ്

ഇന്ത്യയുടെ ദാരിദ്യം കുത്തനെ കുറയുന്നു; 2022-23ല്‍ 5.3 ശതമാനമായി കുറഞ്ഞു; 11 വര്‍ഷത്തില്‍ 20.59 കോടി യില്‍ നിന്നും ദരിദ്രര്‍ 7.52 കോടിയായി കുറഞ്ഞു.

മതത്തിന്റെ പേരിൽ സുഡാപ്പികൾക്ക് ടാറ്റ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാമെങ്കിൽ നമുക്ക് എന്തുകൊണ്ട് ഹലാൽ ഉൽപ്പന്നങ്ങൾ ബഹിഷ്കരിച്ചു കൂടാ ? കാസ

മാറാട് അയ്യപ്പ ഭജനമഠം തല്ലി തകർത്ത പ്രതി നവാസ് അറസ്റ്റിൽ ; അയ്യപ്പന്റെ തിടമ്പും നശിപ്പിച്ചു ; തുളസിത്തറ ചവിട്ടിത്തെറിപ്പിച്ചു

ജയ്ഷെ മുഹമ്മദ് ഇനി വേണ്ട , തകർത്തേക്കൂ ; ന്യായീകരിക്കാൻ വന്ന പാക് ഉദ്യോഗസ്ഥരോട് നിലപാട് കടുപ്പിച്ച് അമേരിക്ക

മലപ്പുറത്ത് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു

ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം കോകോ ഗൗഫിന്

തൃശൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies