Saturday, April 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കര്‍ണാടകയില്‍ പരീക്ഷിച്ച അഹിന്ദ സംഖ്യം കേരളത്തിലും നടപ്പാക്കാന്‍ കോണ്‍ഗ്രസ്

കോണ്‍ഗ്രസ് സര്‍ക്കാര്‍ അന്വേഷണം അട്ടിമറിച്ച പല കേസുകളും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം പുനരന്വേഷണം നടന്നുവരികയാണ്.

സതീഷ് പി. എൻ. by സതീഷ് പി. എൻ.
Oct 24, 2020, 10:24 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ബെംഗളൂരു: കര്‍ണാടകത്തിലെ അഹിന്ദ കാര്‍ഡ് തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ട് കേരളത്തിലിറക്കാന്‍ കോണ്‍ഗ്രസ് നീക്കം. ഇതിന്റെ ഭാഗമായാണ് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍ ജമാ അത്തൈ ഇസ്ലാമി അമീര്‍ എം.ഐ അബ്ദുള്‍ അസീസുമായി ചര്‍ച്ച നടത്തിയത്.

2018-ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനവിധി എതിരാകുമെന്നു കണ്ടാണ് മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യ വോട്ടുനേടാന്‍ അഹിന്ദ കൂട്ടായ്മയ്‌ക്ക് രൂപം നല്‍കിയത്. ന്യൂനപക്ഷങ്ങള്‍, പിന്നോക്ക, ദളിത് വിഭാഗങ്ങളുടെ കൂട്ടായ്മയാണ് ലക്ഷ്യം വച്ചതെങ്കിലും അവസാനം തീവ്ര മുസ്ലീം സംഘടനകളുടെ കൂട്ടായ്മയായി അഹിന്ദ് മാറി.

മുസ്ലീം വോട്ടുകള്‍ നിര്‍ണായകമായ തീരദേശ, ഓള്‍ഡ് മൈസൂരു മേഖലയില്‍ നേട്ടമുണ്ടാക്കുകയായിരുന്നു സിദ്ധരാമയ്യയുടെ ലക്ഷ്യം. ഇതിനായി എസ്ഡിപിഐ, പോപ്പുലര്‍ഫണ്ട് തുടങ്ങിയ സംഘടനകള്‍ക്ക് സിദ്ധരാമയ്യ വഴിവിട്ട നിരവധി സഹായങ്ങള്‍ ചെയ്തു നല്‍കി.

സംഘപരിവാര്‍ പ്രവര്‍ത്തകരെ ആക്രമിച്ചതിന്റെ പേരില്‍ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതികളായ നിരവധി കേസുകള്‍ പിന്‍വലിച്ചു. സംഘടനകളുടെ പ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായങ്ങള്‍ ഉള്‍പ്പെടെ നല്‍കി.

കര്‍ണാടകത്തില്‍ നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സിദ്ധരാമയ്യയുടെ സര്‍ക്കാര്‍ സ്വീകരിച്ചത്.

കോണ്‍ഗ്രസ് സര്‍ക്കാര്‍ അന്വേഷണം അട്ടിമറിച്ച പല കേസുകളും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം പുനരന്വേഷണം നടന്നുവരികയാണ്.

2013ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ 23 സീറ്റുകളില്‍ മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടിരുന്നു. 3.2ശതമാനമായിരുന്നു അവര്‍ക്ക് ലഭിച്ച വോട്ട്. ഈ വോട്ട് ലക്ഷ്യമിട്ടാണ് അഹിന്ദിലൂടെ കോണ്‍ഗ്രസ് എസ്ഡിപിഐയുമായി കൈകോര്‍ത്തത്.

2018-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ 25 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയെങ്കിലും മൂന്നെണ്ണത്തില്‍ മാത്രമാണ് അവസാനം മത്സരിച്ചത്. ബാക്കി 22 സീറ്റുകളിലും എസ്ഡിപിഐ, കോണ്‍ഗ്രസിന് പിന്തുണ നല്‍കി.

2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയെങ്കിലും സംവരണ വാര്‍ഡുകളില്‍ ഭൂരിപക്ഷത്തിലും ബിജെപി വിജയിച്ചിരുന്നു.

ഇതാവര്‍ത്തിച്ചാല്‍ 2018-ല്‍ ബിജെപിക്ക് വന്‍ ഭൂരിപക്ഷം ലഭിക്കുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു സിദ്ധരാമയ്യയുടെ മത, ജാതി കാര്‍ഡിറക്കിയുള്ള കളി. എന്നാല്‍ സിദ്ധരാമയ്യയുടെ ഗൂഡനീക്കം മനസ്സിലാക്കിയ പിന്നോക്ക-ദളിത് വിഭാഗത്തില്‍പ്പെട്ട ഭൂരിപക്ഷം സംഘടനകളും അഹിന്ദയില്‍ നിന്നു വിട്ടുനിന്നു. ഇത് തെരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യക്ക് വലിയ തിരിച്ചടിയാണ് നല്‍കിയത്.

നിയമസഭ, ലോക്സഭാ തെരഞ്ഞെടുപ്പില്‍ അഹിന്ദ തിരിച്ചടിയായെങ്കിലും കോണ്‍ഗ്രസ് തീവ്ര മുസ്ലീം സംഘടനകളെ പ്രീണിപ്പിക്കുന്നത് തുടരുകയാണ്.

ബന്ധു പ്രവാചകനെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ച പേരില്‍ ബെംഗളൂരു പുലികേശിനഗര്‍ കോണ്‍ഗ്രസ് എംഎല്‍എ ദളിത് വിഭാഗത്തില്‍ നിന്നുള്ള അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയൂടെ വീട് എസ്ഡിപിഐക്കാര്‍ ആക്രമിച്ച് തീവച്ചിട്ടും കോണ്‍ഗ്രസ് എസ്ഡിപിഐയെ തള്ളിപ്പറയാന്‍ തയ്യാറായില്ല.

കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും സിദ്ധരാമയ്യയും എസ്ഡിപിഐയെ വെള്ളപൂശുന്ന സമീപനമാണ് സ്വീകരിച്ചത്. ഒടുവില്‍ കോണ്‍ഗ്രസ് വിഭാഗീയതയാണ് ദളിത് എംഎല്‍എയുടെ വീടിനു നേര്‍ക്കുള്ള ആക്രമണത്തിനു പിന്നിലെന്ന കണ്ടെത്തലിലാണ് അന്വേഷണം എത്തിനില്‍ക്കുന്നത്.  

Tags: congresssdpiP-am A-s¯ C-Ém-an-
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമയം ലഭിക്കുന്നില്ല എന്ന് നിരന്തരം കരയുന്ന രാഹുലിനും പ്രിയങ്കയ്‌ക്കും മൗനം ; വഖഫ് ബിൽ യഥാർത്ഥ ഗുണഭോക്താക്കളെ ശാക്തീകരിക്കുമെന്നും തരുൺ ചുഗ്

India

മുസ്ലീം വോട്ട് ബാങ്ക് കിട്ടാൻ കോൺഗ്രസ് എന്തും എഴുതികൊടുക്കും : മൻമോഹൻ സർക്കാർ ദൽഹി വഖഫ് ബോർഡിന് കൈമാറിയത് സർക്കാരിന്റെ 123 സ്വത്തുക്കൾ 

അസദുദ്ദീൻ ഒവൈസിയെ വഖഫ് ഭേദഗതി ബില്ലിന്റെ പകർപ്പ് കീറുന്നു
India

ഒവൈസിയല്ല ഏത് തലതൊട്ടപ്പൻ കീറിക്കളഞ്ഞാലും വഖഫ് ഭേദഗതി ബിൽ ലോക്‌സഭയിൽ ഭൂരിപക്ഷത്തോടെ പാസായി : മുസ്ലീങ്ങളെ ഭിന്നിപ്പിക്കുന്ന പണി ഇനി നടക്കില്ല

News

വഖഫ് ബില്ല് നാളെ ലോക്‌സഭയില്‍: സിപിഎം എംപിമാര്‍ മുങ്ങി; ഇനിയും തീരുമാനമാകാതെ കോണ്‍ഗ്രസ്

India

വഖഫ് നിയമ ഭേദഗതി ബില്ല് നാളെ പാർലമെൻ്റിൽ; 12 മണിക്ക് ലോക്സഭയുടെ മേശപ്പുറത്ത് വയ്‌ക്കും, ചർച്ചയ്‌ക്ക് എട്ട് മണിക്കൂർ

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസിയുടെ അനന്തപുരി ക്ഷേത്രദര്‍ശന യാത്രയ്‌ക്ക് തുടക്കമായി

തൃശൂര്‍ പൂരം വെടിക്കെട്ട് പ്രതിസന്ധി: ദേവസ്വം ഭാരവാഹികളുമായി ദല്‍ഹിയി്‌ലെത്തി ചര്‍ച്ച നടത്തുമെന്ന് സുരേഷ് ഗോപി

അഖില്‍ മാരാര്‍ (ഇടത്ത്) മുരളീഗോപി (വലത്ത്)

എമ്പുരാനില്‍ രാഹുല്‍ ഗാന്ധിയെ മോശം കഥാപാത്രമായി ചിത്രീകരിച്ചിട്ടും കോണ്‍ഗ്രസുകാര്‍ക്ക് പ്രശ്നമില്ല; വിവരക്കേടാണ് സിനിമ മുഴുവനെന്ന് അഖില്‍ മാരാര്‍

മാവേലിക്കരയില്‍ തെരുവുനായ 50 ലേറെ ആളുകളെ കടിച്ചു

വടക്കഞ്ചേരിയില്‍ വീട്ടില്‍ നിന്നും 45 പവന്‍ സ്വര്‍ണം കവര്‍ന്നു

ചന്ദ്രശേഖർ ബവൻകുലെ, മഹാരാഷ്ട്ര റവന്യൂ മന്ത്രി

വഖഫ് ബോർഡ് ബലമായി പിടിച്ചെടുത്ത ഭൂമി കർഷകർക്കും ക്ഷേത്രങ്ങൾക്കും തിരികെ നൽകും : നടപടി ഉടനെന്ന് മഹാരാഷ്‌ട്ര സർക്കാർ 

അനധികൃത സ്വത്ത് സമ്പാദനം സസ്‌പെന്‍ഷനിലായിരുന്ന ബെവ്‌കോ ഉദ്യോഗസ്ഥ റാഷയെ തിരിച്ചെടുത്തു

വിവാ​ഹ നിശ്ചയം കഴിഞ്ഞിട്ട് 11 ദിവസം ; സിദ്ധാർത്ഥിന്റെ മൃതദേഹത്തിൽ കെട്ടിപ്പിടിച്ച് കരഞ്ഞ് സോണിയ ; നൊമ്പരമായി ഈ പ്രണയിനി

മമത ആദ്യം ഹിന്ദുക്കളെ ആക്രമിക്കുന്ന സ്വന്തം സമാധാന സേനയെ നിലക്കുനിർത്തണം : സനാതന വിശ്വാസികൾ ഒരിക്കലും കലാപത്തിന് കാരണമാകില്ലെന്നും സുവേന്ദു അധികാരി

യുവതിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണി: തൃശൂരില്‍ മധ്യവയസ്‌കന്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies