Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തര്‍ക്കമന്ദിരം തകര്‍ന്ന കേസ്; എല്ലാവരും കുറ്റവിമുക്തര്‍

അയോധ്യയില്‍ നടന്നത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത് തകര്‍ത്തതല്ലെന്ന് കോടതി വിധിയില്‍ വ്യക്തമാക്കി. പെട്ടെന്ന് സംഭവിച്ചതാണ് എല്ലാം. കേസില്‍ പ്രതി ചേര്‍ത്തവര്‍ക്കെതിരെ ശക്തമായ യാതൊരു തെളിവും പ്രോസിക്യൂഷന് സമര്‍പ്പിക്കാന്‍ സാധിച്ചില്ല. ആള്‍ക്കൂട്ടത്തെ തടയാനാണ് നേതാക്കള്‍ ശ്രമിച്ചത്. ആയിരക്കണക്കിന് ആള്‍ക്കാര്‍ സംഭവ സ്ഥലത്തുണ്ടായിരുന്നു. അവരില്‍ ആരെങ്കിലുമാവാം തര്‍ക്കമന്ദിരം തകര്‍ത്തത്, സിബിഐ പ്രത്യേക കോടതി ജഡ്ജി സുരേന്ദ്രകുമാര്‍ യാദവ് 2300 പേജുള്ള വിധിന്യായത്തില്‍ വിശദീകരിച്ചു.

Janmabhumi Editorial Desk by Janmabhumi Editorial Desk
Oct 1, 2020, 09:12 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ലഖ്‌നൗ: അയോധ്യയിലെ ശ്രീരാമജന്മഭൂമി കൈയേറി പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച തര്‍ക്കമന്ദിരം തകര്‍ന്നുവീണ കേസില്‍ പ്രതികളെയെല്ലാം വെറുതെ വിട്ട് ലഖ്‌നൗ സിബിഐ പ്രത്യേക കോടതിയുടെ ചരിത്ര വിധി. മുതിര്‍ന്ന ബിജെപി നേതാക്കളും അയോധ്യയിലെ രാമജന്മഭൂമി പ്രക്ഷോഭ നായകരുമായ എല്‍. കെ അദ്വാനി, മുരളീമനോഹര്‍ ജോഷി, ഉമാഭാരതി, സാധ്വി ഋതംബര, കല്യാണ്‍സിങ് തുടങ്ങി 32 പേരെയാണ് വിചാരണ കോടതി വെറുതെ വിട്ടത്.

അയോധ്യയില്‍ നടന്നത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത് തകര്‍ത്തതല്ലെന്ന് കോടതി വിധിയില്‍ വ്യക്തമാക്കി. പെട്ടെന്ന് സംഭവിച്ചതാണ് എല്ലാം. കേസില്‍ പ്രതി ചേര്‍ത്തവര്‍ക്കെതിരെ ശക്തമായ യാതൊരു തെളിവും പ്രോസിക്യൂഷന് സമര്‍പ്പിക്കാന്‍ സാധിച്ചില്ല. ആള്‍ക്കൂട്ടത്തെ തടയാനാണ് നേതാക്കള്‍ ശ്രമിച്ചത്. ആയിരക്കണക്കിന് ആള്‍ക്കാര്‍ സംഭവ സ്ഥലത്തുണ്ടായിരുന്നു. അവരില്‍ ആരെങ്കിലുമാവാം തര്‍ക്കമന്ദിരം തകര്‍ത്തത്, സിബിഐ പ്രത്യേക കോടതി ജഡ്ജി സുരേന്ദ്രകുമാര്‍ യാദവ് 2300 പേജുള്ള വിധിന്യായത്തില്‍ വിശദീകരിച്ചു.

1992 ഡിസംബര്‍ 6ന് അയോധ്യയില്‍ നടന്ന കര്‍സേവയ്‌ക്കിടെ രാമജന്മഭൂമിയില്‍ നിര്‍മ്മിച്ച തര്‍ക്കമന്ദിരം തകര്‍ന്നുവീഴുകയായിരുന്നു. 49 പേര്‍ പ്രതികളായിരുന്നുവെങ്കിലും അശോക് സിംഗാള്‍, ഗിരിരാജ് കിഷോര്‍, വിഷ്ണു ഹരി ഡാല്‍മിയ, ബാല്‍ താക്കറെ, മഹന്ത് അവൈദ്യനാഥ്, രാജമാതാ വിജയരാജെ സിന്ധ്യ തുടങ്ങി 17 പേര്‍ വിചാരണക്കിടെ മരിച്ചതോടെ അവരെ കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

രാജ്യത്തെ ലക്ഷക്കണക്കിന് രാമഭക്തര്‍ക്കൊപ്പം ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാവുന്നത് കാത്തിരിക്കുകയാണ് ഞാന്‍. കോടതി വിധിയെ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യന്നു. രാമജന്മഭൂമി പ്രക്ഷോഭത്തോടുള്ള ബിജെപിയുടെയും എന്റെ വ്യക്തിപരമായുമുള്ള പ്രതിബദ്ധതയാണ് വിധി. രാമക്ഷേത്രമെന്ന ദീര്‍ഘകാല സ്വപ്‌നം സാക്ഷാത്ക്കരിക്കപ്പെടുന്നതിനുള്ള വഴികളാണിതെല്ലാം. എന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍, നേതാക്കള്‍, സംന്യാസിമാര്‍ തുടങ്ങി രാമക്ഷേത്ര പ്രക്ഷോഭത്തിനായി സര്‍വത്യാഗം ചെയ്ത ആയിരങ്ങളോട് ഞാന്‍ കടപ്പെട്ടവനാണ്

എല്‍.കെ. അദ്വാനി

അദ്വാനിയും ജോഷിയും കല്യാണ്‍സിങും ഉമാഭാരതിയും നൃത്യഗോപാല്‍ദാസും സതീഷ് പ്രധാനും കോടതിയില്‍ നേരിട്ട് ഹാജരായിരുന്നില്ല. ഇവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വിധി കേട്ടത്. മറ്റുള്ള 26 പ്രതികള്‍ ലഖ്‌നൗ കോടതിയില്‍ ഹാജരായിരുന്നു.

പതിനാറാം നൂറ്റാണ്ടില്‍ വൈദേശിക അക്രമണകാരിയായ ബാബറിന്റെ പടയോട്ട കാലത്ത് തകര്‍ക്കപ്പെട്ട രാമജന്മഭൂമിയില്‍ നിര്‍മ്മിച്ച വിവാദ മന്ദിരം ഇരുപതാം നൂറ്റാണ്ടിന്റെ അവസാനകാലത്താണ് നിലംപൊത്തിയത്. 28 വര്‍ഷം മുമ്പുള്ള ഡിസംബര്‍ ആറിന് ലക്ഷക്കണക്കിന് ശ്രീരാമഭക്തര്‍ നടത്തിയ കര്‍സേവയ്‌ക്കിടെയായിരുന്നു സംഭവം. എന്നാല്‍ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെ ബിജെപി, വിഎച്ച്പി നേതാക്കളെ പ്രതിചേര്‍ത്ത് അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കേസ് രജിസ്റ്റര്‍ ചെയ്തു.  2019 നവംബറില്‍ രാമജന്മഭൂമിയില്‍ ക്ഷേത്രനിര്‍മാണത്തിന് സുപ്രീംകോടതി അനുമതി നല്‍കി. കഴിഞ്ഞ ഓഗസ്റ്റില്‍ ക്ഷേത്ര നിര്‍മാണം ആരംഭിച്ചു. ഇതിനു പിന്നാലെയാണ് ഗൂഢാലോചനക്കേസില്‍ ലഖ്‌നൗ കോടതിയുടെ സുപ്രധാന വിധി.

കോടതി കുറ്റവിമുക്തരാക്കിയവര്‍: എല്‍.കെ അദ്വാനി, പ്രൊഫ. മുരളീമനോഹര്‍ ജോഷി, ഉമാഭാരതി, വിനയ് കത്യാര്‍ എംപി, സാക്ഷി മഹാരാജ് എംപി, സാധ്വി ഋതംബര, കല്യാണ്‍സിങ്, മഹന്ത് നൃത്യഗോപാല്‍ ദാസ്, മഹന്ത് ധര്‍മ്മദാസ്, ചംപത് റായി, സതീഷ് പ്രധാന്‍, പവന്‍ കുമാര്‍ പാണ്ഡെ, ലല്ലു സിങ് എംപി,  പ്രകാശ് ശര്‍മ്മ, വിജയ് ബഹാദൂര്‍ സിങ്, സന്തോഷ് ദുബെ, ഗാന്ധി യാദവ്, രാമജി ഗുപ്ത, ബ്രജ്ഭൂഷണ്‍ ശരണ്‍സിങ്, കമലേശ് ത്രിപാഠി, രാമചന്ദ്ര് ഖത്രി, ജയ്ഭഗവാന്‍ ഗോയല്‍, ഓംപ്രകാശ് പാണ്ഡെ, അമര്‍നാഥ് ഗോയല്‍, ജയ്ഭാന്‍സിങ് പവയ്യ,  മഹരാജ് സ്വാമി സാക്ഷി, വിനയ് കുമാര്‍ റായ്, നവീന്‍ ഭായ് ശുക്ല, ആര്‍.എന്‍ ശ്രീവാസ്തവ, ആചാര്യ ധര്‍മ്മേന്ദ്രദേവ്, സുധീര്‍കുമാര്‍ കക്കട്, ധര്‍മ്മേന്ദ്ര സിങ് ഗുജ്ജര്‍.

Tags: AyodhyaAyodhya Verdictഎല്‍കെ അദ്വാനി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യയിലെ രാംപഥിന്റെ 14 കിലോമീറ്റര്‍ ചുറ്റളവില്‍ മാംസ-മദ്യ വില്‍പ്പന നിരോധിച്ചു

പാക് സെനറ്റര്‍ പല്‍വാഷ (വലത്ത്)
India

അയോധ്യയില്‍ പുതിയ ബാബ്റി മസ്ജിദ് പണിയാന്‍ പാക് പട്ടാളക്കാര്‍ ആദ്യ കല്ലിടുമെന്ന് പാക് സെനറ്റര്‍ പല്‍വാഷ; സ്വപ്നത്തിലാണോ എന്ന് സോഷ്യല്‍ മീഡിയ

Kerala

ഇക്കണക്കിന് അയോധ്യയിൽ മസ്ജിദ് ഉയരുന്നത് മിക്കവാറും ഹൂറീസമേതനായിട്ടാകും അസീം മുനീർ കാണുക ; ശ്രീജിത്ത് പണിക്കർ

India

അയോധ്യ ക്ഷേത്ര പ്രാണപ്രതിഷ്ഠാദിനത്തിലെ ശങ്കര്‍ മഹാദേവന്റെ ഗാനം വൈറല്‍

India

അയോദ്ധ്യയില്‍ രാമരാജസഭ അക്ഷയ തൃതീയയില്‍ തുറക്കും; ആചാര്യ തുളസീദാസിന്റെ പ്രതിമ ഉള്‍പ്പെടെ പതിനെട്ട് വിഗ്രഹങ്ങൾ സ്ഥാപിക്കും

പുതിയ വാര്‍ത്തകള്‍

ഹജ്ജ് ആത്മീയപ്രകാശനത്തിനുള്ള യാത്രയെന്ന് മുഖ്യമന്ത്രി , തീര്‍ത്ഥാടകര്‍ക്ക് മെച്ചപ്പെട്ട സൗകര്യം ലഭ്യമാക്കും

പ്ലസ് വണ്‍ പ്രവേശനം: അണ്‍ എയ്ഡഡ് സ്‌കൂളുകളിലും പട്ടിക വിഭാഗ സംവരണം പാലിക്കണമെന്ന് സര്‍ക്കാര്‍

ഓപ്പറേഷന്‍ സിന്ദൂര്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്ന് സിപിഎമ്മിന് ആശങ്ക, തടയിടണമെന്ന് തെരഞ്ഞെടുപ്പു കമ്മിഷനോട് ബേബി

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

കാരണം വ്യക്തമാക്കാതെ അറസ്റ്റു പാടില്ല: കര്‍ക്കശ ഉത്തരവുമായി കോടതി, പിന്നാലെ സര്‍ക്കുലറുമായി പോലീസ് മേധാവി

നഴ്സുമാര്‍ ലോകമെമ്പാടും പ്രതിസന്ധി ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് ഐസിഎന്‍ പ്രസിഡന്റ് പമേല സിപ്രിയാനോ

സൂപ്പര്‍ബെറ്റ് ചെസില്‍ അബ്ദുസത്തൊറൊവിനെ തകര്‍ത്ത് പ്രജ്ഞാനന്ദ മുന്നില്‍

പാലക്കാട് വീടിനുള്ളില്‍ പടക്കം പൊട്ടി അമ്മയ്‌ക്കും മകനും പരിക്ക്

പാകിസ്ഥാനിലെ റാവല്‍ പിണ്ടിയില്‍  നൂര്‍ഖാന്‍ എയര്‍ബേസില്‍ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ പതിച്ചുണ്ടായ സ്ഫോടനം. പാകിസ്ഥാന്‍റെ ആണവകേന്ദ്രത്തിനടുത്താണ് നൂര്‍ഖാന്‍ എയര്‍ബേസ്.

നൂര്‍ഖാന്‍ എയര്‍ബേസില്‍ വീണ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ പണി പറ്റിച്ചോ?ആണവകേന്ദ്രത്തിന് ചോര്‍ച്ചയുണ്ടോ എന്ന് നോക്കാന്‍ വിദേശവിമാനം എത്തി

നെടുമങ്ങാട് മാര്‍ക്കറ്റില്‍ യുവാവിനെ കുത്തി കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies