Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പട്ടികജാതി വിഭാഗക്കാര്‍ക്ക് ഭൂമി നല്‍കുന്നപദ്ധതി അട്ടിമറിക്കാന്‍ നീക്കം

എസ്‌സി പ്രൊമോട്ടര്‍മാരടക്കമുള്ളവരാണ് സമ്മര്‍ദ്ദം നേരിടുന്നത്. കോര്‍പ്പറേഷന്‍ സെക്രട്ടറി കൈമാറിയ പട്ടിക മുന്‍ഗണനാ ക്രമത്തില്‍ അംഗീകരിച്ച് നടപ്പാക്കേണ്ട കാര്യമേ ഉള്ളൂ എന്നിരിക്കെയാണ് രാഷ്‌ട്രീയ സമ്മര്‍ദ്ദവുമായി മേയറടക്കമുള്ളവര്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

Janmabhumi Online by Janmabhumi Online
Sep 30, 2020, 06:15 pm IST
in Kollam
FacebookTwitterWhatsAppTelegramLinkedinEmail

കൊല്ലം: കോര്‍പ്പറേഷനില്‍ പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഭൂമി നല്‍കുന്ന പദ്ധതി അട്ടിമറിക്കാന്‍ നീക്കം. ഗുണഭോക്താക്കളുടെ മുന്‍ഗണനാക്രമം മറി കടന്ന് ഇഷ്ടക്കാര്‍ക്ക് ആനുകൂല്യം നല്‍കാനുള്ള ചില കൗണ്‍സിലര്‍മാര്‍ നടത്തുന്ന സമ്മര്‍ദ്ദമാണ് വിവാദമാകുന്നത്. വഴങ്ങാത്ത ഉദ്യോഗസ്ഥര്‍ക്കെതിരൈ പരാതികളുമായി മേലധികാരികളെ സമീപിച്ചിരിക്കുകയാണ് മേയറടക്കമുള്ളവര്‍.

എസ്‌സി പ്രൊമോട്ടര്‍മാരടക്കമുള്ളവരാണ് സമ്മര്‍ദ്ദം നേരിടുന്നത്. കോര്‍പ്പറേഷന്‍ സെക്രട്ടറി കൈമാറിയ പട്ടിക മുന്‍ഗണനാ ക്രമത്തില്‍ അംഗീകരിച്ച് നടപ്പാക്കേണ്ട കാര്യമേ ഉള്ളൂ എന്നിരിക്കെയാണ് രാഷ്‌ട്രീയ സമ്മര്‍ദ്ദവുമായി മേയറടക്കമുള്ളവര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ലൈഫ് പദ്ധതിയില്‍ നിന്നും 75 പേര്‍ക്കും പട്ടികജാതി വകുപ്പിന്റെ ഫണ്ടില്‍ നിന്നും 48 പേര്‍ക്കുമാണ് ഭൂമി വാങ്ങാന്‍ ആറ് ലക്ഷം രൂപ വീതം നല്‍കുന്നത്. ലൈഫ് പദ്ധതിയുടെ നിലവിലെ പട്ടികയില്‍ നിന്നാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കേണ്ടത്. എന്നാല്‍ ഇതിനെ മറികടന്ന് ചില കൗണ്‍സിലര്‍മാര്‍ തങ്ങള്‍ക്ക് താല്പര്യമുള്ളവരുടെ പട്ടികയുമായി എത്തുന്നതാണ് പ്രശ്‌നമാകുന്നത്.

മൂന്ന് സെന്റ് ഭൂമിയാണ് വാങ്ങേണ്ടത്. 23801 രൂപയാണ് വരുമാന പരിധി. നേരത്തെ പലര്‍ക്കും പണം അനുവദിച്ചിരുന്നു. ശേഷിച്ച ഗുണഭോക്താക്കളുടെ മുന്‍ഗണനാക്രമം അനുസരിച്ചാകും ഭൂമി വാങ്ങാന്‍ പണം അനുവദിക്കുക. വികലാംഗര്‍, വിധവകള്‍ തുടങ്ങി പ്രയാസമനുഭവിക്കുന്നവരാണ് മുന്‍ഗണനയില്‍ പെടുക. ഈ വര്‍ഷം പണം ലഭിക്കാന്‍ അര്‍ഹതയുള്ളവരുടെ പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കും. ഈ പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ നേരത്തെ സമര്‍പ്പിച്ച രേഖകള്‍ ശരിയാണോയെന്ന് വീണ്ടും പരിശോധിച്ച ശേഷമേ ഗുണഭോക്താക്കളെ അന്തിമമായി തെരഞ്ഞെടുക്കു.

നിലവിലെ ലൈഫ് ലിസ്റ്റ് പ്രകാരം 219 പട്ടികജാതി കുടുംബങ്ങളാണ് നഗരത്തില്‍ ഭവനരഹിതരായുള്ളത്. നേരത്തെ വാര്‍ഡ് സഭകള്‍ ചേര്‍ന്നാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തിരുന്നത്. ലൈഫ് പട്ടിക നിലവില്‍ വന്നതിന് ശേഷമാണ് അതില്‍ നിന്നും തെരഞ്ഞെടുത്ത് തുടങ്ങിയത്. കുടുംബത്തിലെ ആര്‍ക്കും സ്വന്തം പേരില്‍ ഭൂമി ഉണ്ടാകരുതെന്നാണ് പ്രധാന മാനദണ്ഡം. വിധവകള്‍, വികലാംഗര്‍, ഗുരുതര രോഗമുള്ളവര്‍, സ്ത്രീകള്‍ മാത്രമുള്ള കുടുംബം എന്നിവര്‍ക്ക് മുന്‍ഗണനയുണ്ട്.

Tags: landRevenue department
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രോഗബാധിതനായ വൃദ്ധനുള്‍പ്പെടെ കഴിയുന്ന വീടും സ്ഥലവും ജപ്തി ചെയ്ത് കേരള ബാങ്ക്

Kerala

ശബരിമല വിമാനത്താവളം: സ്ഥലമേറ്റെടുപ്പിനുള്ള ഫീല്‍ഡ് സര്‍വേ ആരംഭിക്കുന്നു, തുടക്കം മണിമല വില്ലേജില്‍

Kerala

ശബരിമല വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുക്കല്‍: റവന്യൂ വകുപ്പ് പ്രാഥമിക സര്‍വേ ആരംഭിക്കുന്നു

India

ഒരിക്കല്‍ ഒരു ഭൂമി വഖഫ് ആയാൽ അത് എക്കാലത്തും വഖഫ് ആയിരിക്കും ; കേരളം സുപ്രീം കോടതിയിൽ

Kerala

കോഴിക്കോട് എള്ളിക്കാപാറയില്‍ ഭൂചലനം

പുതിയ വാര്‍ത്തകള്‍

ഗുരുവിന് പാദപൂജ ചെയ്യുന്ന എസ്.പി; യേശുദാസിന്‍റെ പാദം കഴുകുന്ന എസ്.പി. ബാലസുബ്രഹ്മണ്യം (ഇടത്ത്) യേശുദാസിന്‍റെ പാദങ്ങളില്‍ നമസ്കരിക്കുന്ന എസ് പി (വലത്ത്)

യേശുദാസിനെ പാദപൂജ ചെയ്യുന്ന എസ്.പി. ബാലസുബ്രഹ്മണ്യം….വിജയം സ്വന്തം കഴിവെന്ന അഹങ്കാരമല്ല, ഗുരുക്കന്മാരുടെ പുണ്യമെന്ന എളിമയുടെ സംസ്കാരമിത്

ശുഭാംശു ശുക്ല ഭൂമിയിലേക്ക് തിരിച്ചു, ചൊവ്വാഴ്ച വൈകിട്ട് ശാന്ത സമുദ്രത്തില്‍ ഇറങ്ങും

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ വയനാടന്‍ കാപ്പിക്ക് ദേശീയ തലത്തില്‍ പ്രത്യേക പരാമര്‍ശം

കാണാതായ നെയ്യാര്‍ ഡാം സ്വദേശിനിയുടെ മൃതദേഹം തിരുനെല്‍വേലിയില്‍, പീഡനത്തിനിരയായി

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ജനല്‍ ഇളകി വീണു; 2 നഴ്സിംഗ് വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്

ഇന്ത്യയില്‍ നിന്നും കിട്ടിയ അടിയുടെ നാണം മറയ്‌ക്കാന്‍ ചൈന റഫാലിനെതിരെ വ്യാജപ്രചാരണം അഴിച്ചുവിടുന്നു

പന്തളത്തെ 11വയസുകാരി മരണം പേവിഷബാധ മൂലമല്ല

റഫാൽ മോശം വിമാനമൊന്നുമല്ല , വളരെ ശക്തമാണത് : ഇന്ത്യയുടെ റഫാലിനെ പ്രശംസിച്ച് പാകിസ്ഥാൻ എയർ വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ്

നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടലുകള്‍, കാന്തപുരത്തിന്റെ ഇടപെടലില്‍ പ്രതീക്ഷ

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെയ്‌ക്കുന്നതിനും മോചനത്തിനും പരമാവധി ശ്രമിച്ചുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies