Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മഴ: കാര്‍ഷിക മേഖലയ്‌ക്ക് തിരിച്ചടിയായി

കന്നിമാസത്തില്‍ വിളവെടുപ്പിന് പാകമായ നെല്ല് മഴയെതുടര്‍ന്ന് വയലുകളില്‍ നീണ് നശിച്ചിരിക്കുകയാണ്. കുറുമാത്തൂര്‍, ചെങ്ങളായി, മയ്യില്‍, കാങ്കോല്‍, പാപ്പിനിശ്ശേരി, കുറ്റിയാട്ടൂര്‍, പഴയങ്ങാടി, ഏഴോം, വേങ്ങാട്, പട്ടുവം, തില്ലങ്കേരി, ഇരിക്കൂര്‍, ഇരിട്ടി, ആറളം, തളിപ്പറമ്പ്, പയ്യന്നൂര്‍, അഞ്ചരക്കണ്ടി മേഖലയിലാണ് നാശനഷ്ടങ്ങളേറെ.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Sep 20, 2020, 11:12 pm IST
in Kannur

കണ്ണൂര്‍: കാലം തെറ്റിയെത്തിയ മഴ കാര്‍ഷിക മേഖലയ്‌ക്ക് കടുത്ത തിരിച്ചടിയായി. നെല്‍കര്‍ഷകരെയാണ് മഴ ഏറെ ബാധിച്ചത്. ഏക്കര്‍ കണക്കിന് സ്ഥലത്തെ നെല്ല് നശിച്ചു. ഇതുകൂടാതെ കുരുമുളക്, കമുക്, റബ്ബര്‍, വാഴ, പച്ചക്കറി കൃഷിക്കും മഴ ദോഷം ചെയ്യും. മഴയില്‍ ജില്ലയിലെ അഞ്ഞൂറ് ഹെക്ടറോളം സ്ഥലത്തെ നെല്‍കൃഷി നശിച്ചതായാണ് ആദ്യ റിപ്പോര്‍ട്ട്. കന്നിമാസത്തില്‍ വിളവെടുപ്പിന് പാകമായ നെല്ല് മഴയെതുടര്‍ന്ന് വയലുകളില്‍ നീണ് നശിച്ചിരിക്കുകയാണ്. കുറുമാത്തൂര്‍, ചെങ്ങളായി, മയ്യില്‍, കാങ്കോല്‍, പാപ്പിനിശ്ശേരി, കുറ്റിയാട്ടൂര്‍, പഴയങ്ങാടി, ഏഴോം, വേങ്ങാട്, പട്ടുവം, തില്ലങ്കേരി, ഇരിക്കൂര്‍, ഇരിട്ടി, ആറളം, തളിപ്പറമ്പ്, പയ്യന്നൂര്‍, അഞ്ചരക്കണ്ടി മേഖലയിലാണ് നാശനഷ്ടങ്ങളേറെ. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് പലസ്ഥലങ്ങളിലും ഇക്കുറി പാടശേഖരങ്ങളില്‍ വിത്തിറക്കിയത്. മികച്ചവിളവുമുണ്ടായി. എന്നാല്‍ കാലംതെറ്റിയ മഴ ഇവയുടെ അന്തകനായി മാറി.  

കരനെല്‍കൃഷിക്കും നാശമുണ്ടായിട്ടുണ്ട്. 1500 ഏക്കറോളം സ്ഥലത്താണ് ജില്ലയില്‍ കരനെല്‍കൃഷിയുള്ളത്. ആറളത്ത് 300 ഏക്കര്‍ സ്ഥലത്തെയും കുറ്റിയാട്ടൂരില്‍ 300 ഏക്കര്‍ സ്ഥലത്തെയും നെല്‍കൃഷി നശിച്ചിട്ടുണ്ട്. കനത്ത കാറ്റില്‍ മലയോര മേഖലയില്‍ പതിനായിരത്തോളം വാഴകളാണ് നശിച്ചിട്ടുള്ളത്. കമുക് കര്‍ഷകര്‍ പച്ചയടക്ക ശേഖരിച്ച് വില്‍പ്പന നടത്തുന്ന സമയമാണിപ്പോള്‍. മഴ കനത്തതോടെ അടക്ക കൊഴിയുന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. അടക്കയ്‌ക്കാണെങ്കില്‍ പൊന്നുംവില ലഭിക്കുന്ന ഘട്ടത്തിലെ കൃഷിനാശം കര്‍ഷകര്‍ക്ക് കടുത്ത തിരിച്ചടിയാണ്. നാളികേരകര്‍ഷകര്‍ക്കും റബ്ബര്‍ കര്‍ഷകര്‍ക്കും കാലാവസ്ഥ ദോഷം ചെയ്യും. നേന്ത്രക്കായക്ക് റെക്കോര്‍ഡ് വിലയുള്ള ഘട്ടത്തില്‍ വാഴ നശിക്കുന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. മഴമൂലം ടാപ്പിംഗ് മുടങ്ങി റബ്ബര്‍ കൃഷിയും പ്രതിസന്ധിയിലാണ്. പച്ചക്കറി കൃഷിക്കും വ്യാപകമായ നാശനഷ്ടമുണ്ടായിട്ടുണ്ട്.

ചോര നീരാക്കി അധ്വാനിച്ച് വിത്തിനും പണിക്കൂലിക്കും വളത്തിനുമായി ആയിരക്കണക്കിന് രൂപ ചിലവഴിച്ച കര്‍ഷകരുടെ ഉളളില്‍ ഇനിയെന്ത് എന്ന ചോദ്യം ഉയരുകയാണ്. പലരും കാര്‍ഷിക വായ്‌പകളെടുത്ത് ഒറ്റയ്‌ക്കും കൂട്ടായും കൃഷി നടത്തിയവരാണ്. കഴിഞ്ഞ കാലങ്ങളിലെല്ലാം സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്ന് പ്രഖ്യാപിക്കാറുണ്ടായിരുന്നവെങ്കിലും നഷ്ടപരിഹാരം കര്‍ഷകരുടെ കയ്യില്‍ എത്തുന്നത് അപൂര്‍വ്വമാണ്. അതു കൊണ്ടു തന്നെ ഇത്തവണയും അപേക്ഷ നല്‍കിയിട്ട് വലിയ കാര്യമില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കഴിഞ്ഞ തവണയുണ്ടായ കടുത്ത പ്രളയത്തില്‍ ആയിരക്കണക്കിന് വാഴ കൃഷിയടക്കമുളളവ നശിച്ച കര്‍ഷകര്‍ക്ക് വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും നഷ്ട പരിഹാരം ലഭിച്ചിട്ടില്ലെന്ന് മലയോരത്തെ കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.

കൃഷി ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൃഷിനാശമുണ്ടായ സ്ഥലങ്ങളില്‍ പരിശോധന നടത്തി നഷ്ടം കണക്കാക്കുകയും കര്‍ഷകരോട് പ്രകൃതിക്ഷോഭത്തിനുള്ള ആനുകൂല്യത്തിനും വിള ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ നഷ്ട പരിഹാരത്തിനും അപേക്ഷ സമര്‍പ്പിക്കാന്‍ പതിവു പോലെ  നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും കര്‍ഷകര്‍ തികഞ്ഞ നിരാശയിലാണ്.

Tags: kannurRain
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

News

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

Kerala

ടി.കെ. ഗോവിന്ദന്റെ തുറന്ന് പറച്ചിലില്‍ ഞെട്ടിത്തരിച്ച് സിപിഎം നേതൃത്വവും അണികളും, കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്ന് ആശങ്ക

Kerala

ഇന്നലെ പാർട്ടി വിട്ട ടി.കെ ഗോവിന്ദനെ ഇന്ന് സിപിഎം പുറത്താക്കി; ഗോവിന്ദന് അധികാരത്തോട് വലിയ ഭ്രമമെന്ന് പാർട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.