Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വക്കീല്‍ ഗുമസ്തന്റെ തൂലികത്തുമ്പുരഞ്ഞപ്പോള്‍ ഇതള്‍ വിരിഞ്ഞത് മഹാരഥന്‍മാരുടെ ജീവിതം

ഏറ്റവും ഒടുവില്‍ പുറത്തിറങ്ങുന്നതാണ് മഹാത്മാ അയ്യങ്കാളിയുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ച 'തീണ്ടാളന്‍' എന്ന നോവല്‍. കുരുക്ഷേത്ര പ്രസിദ്ധീകരിച്ച അഞ്ഞൂറില്‍പ്പരം പേജുള്ള ജയന്തി ദിനമായ ഈ മാസം 28ന് പുറത്തിറങ്ങും.

സരുണ്‍ പുല്‍പ്പള്ളി by സരുണ്‍ പുല്‍പ്പള്ളി
Aug 24, 2020, 05:44 am IST
in Special Article
തിരൂര്‍ ദിനേശ്

തിരൂര്‍ ദിനേശ്

FacebookTwitterWhatsAppTelegramLinkedinEmail

മലപ്പുറം: കോടതി വ്യവഹാരങ്ങളില്‍ അന്യായവും പത്രികയുമെഴുതി കാലം കഴിയ്‌ക്കുന്ന വക്കീല്‍ ഗുമസ്തന്‍മാരില്‍ നിന്ന് സാഹിത്യത്തിനും ചരിത്രത്തിനും വല്ല സംഭാവനകളും ലഭിക്കുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുമെന്ന് തോന്നുന്നില്ല. എരിയുന്ന കനല്‍ക്കട്ടകള്‍ പോലുള്ള കവിതകളും നാടകവും രചിച്ച വക്കീല്‍ ഗുമസ്തനായ മഹാകവി ഇേെശ്ശരിക്ക് ശേഷം സര്‍ഗ്ഗാത്മതയുള്ള എഴുത്തുകാരില്ലെന്നാണ് പൊതുധാരണ. അതേ സമയം മലയാളി വായനക്കാര്‍ക്ക് സുപരിചിതനായ എഴുത്തുകാരന്‍ തിരൂര്‍ ദിനേശ് ഒരു വക്കീല്‍ ഗുമസ്തനാണെന്ന് അറിയാവുന്നവര്‍ ചുരുക്കം. പൊന്നാനി കോടതിയുടെ ചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്ന ഇടശ്ശേരിയെ പോലെ മലയാളനോവല്‍ ശാഖയില്‍ ഏറ്റവും കൂടുതല്‍ ജീവചരിത്രനോവലുകള്‍ എഴുതിയ തിരൂര്‍ ദിനേശ് തിരൂര്‍ കോടതിയുടേയും ചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്നു കഴിഞ്ഞു.

1979ല്‍ അഡ്വ.ടി.കൃഷ്ണനുണ്ണിയുടെ ഗുമസ്തനായി വക്കീലാപ്പീസില്‍ കയറിയ തിരൂര്‍ ദിനേശ് ഗുമസ്തപ്പണിക്കിടയില്‍ എഴുതിയത് പതിനാറ് പുസ്തകങ്ങള്‍. ഇതില്‍ പലതും രണ്ടും മൂന്നും പതിപ്പുകളായി പുറത്തിറങ്ങി. ജീവചരിത്ര നോവലുകള്‍ അഞ്ചെണ്ണം. ആറാമത്തെ നോവല്‍ എഴുതിക്കൊണ്ടിരിക്കുന്നു.

തുഞ്ചത്തെഴുത്തച്ഛന്‍, മേല്‍പ്പുത്തൂര്‍ ഭട്ടതിരി, പൂന്താനം, ശങ്കരാചാര്യര്‍, മഹാത്മാ അയ്യങ്കാളി എന്നിവരുടെ ജീവചരിത്രനോവലുകളാണ് അവ. തിരൂര്‍ സബ്ബ് കോടതിയില്‍ കേസുണ്ടായിരുന്ന സ്വന്തം കക്ഷിയായ ആലിയമ്മുവിന്റെ ജീവിതകഥയും നോവലാക്കി. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങുന്നതാണ് മഹാത്മാ അയ്യങ്കാളിയുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ച ‘തീണ്ടാളന്‍’ എന്ന നോവല്‍. കുരുക്ഷേത്ര പ്രസിദ്ധീകരിച്ച അഞ്ഞൂറില്‍പ്പരം പേജുള്ള ജയന്തി ദിനമായ ഈ മാസം 28ന് പുറത്തിറങ്ങും.

മലബാര്‍ കലാപത്തെക്കുറിച്ചുള്ളതാണ് ആദ്യ ഗ്രന്ഥം. ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ ജനുവരിയില്‍ പുറത്തിറങ്ങും. ഓറല്‍ ഹിസ്റ്ററി റിസര്‍ച്ച് ഫൗണ്ടേഷന്റെ സ്ഥാപകനും ഡയറക്ടറുമായ തിരൂര്‍ ദിനേശിന്റെ ചരിത്ര സംബന്ധമായ കണ്ടെത്തലുകള്‍ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. കേരളത്തിലെ തകര്‍ന്ന ക്ഷേത്രങ്ങളുടെ ചരിത്രം പത്ത് വാല്യങ്ങളായി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ആദ്യത്തെ രണ്ട് വാല്യങ്ങളും ഒന്നാം വാല്യത്തിന്റെ ഇംഗ്ലീഷ് പരിഭാഷയും പുറത്തിറങ്ങി. മൂന്ന് ,നാല് വാല്യങ്ങള്‍ പുറത്തിറങ്ങാനിരിക്കുന്നു. തിരൂര്‍ ദിനേശിന്റെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കോഴിക്കോട് ത്രസദസ്യു പബ്ലിക്കേഷന്‍സ് എന്ന ഒരു പുസ്തക പ്രസാധക കമ്പനി തന്നെ തുടങ്ങിയിട്ടുണ്ട്. ഇവരാണ് തകര്‍ന്ന ക്ഷേത്രങ്ങളുടെ പുസ്തക പരമ്പര പ്രസിദ്ധീകരിക്കുന്നത്. പല പുസ്തകങ്ങളും അന്താരാഷ്‌ട്ര പുസ്തകവിതരണ കമ്പനിയായ ആമസോണ്‍ വഴിയാണ് വില്‍പ്പന. തുഞ്ചത്തെഴുത്തച്ഛനെക്കുറിച്ചുള്ള നോവല്‍ ആമസോണ്‍ കിന്‍ഡല്‍ സ്റ്റോര്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോടതിയെഴുത്ത് മുതല്‍ ചരിത്രമെഴുത്തു വരെയുള്ള തിരക്കുകള്‍ക്കിടയിലും മൂന്നു പതിറ്റാണ്ട് പ്രാദേശിക മാദ്ധ്യമപ്രവര്‍ത്തനത്തിലും സജീവമാണ് ദിനേശ്.

Tags: കഥനോവല്‍Ayyankali
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അയ്യങ്കാളിയായി മമ്മൂട്ടി ;’കതിരവന്‍’ വരുന്നു

മഹാത്മ അയ്യന്‍കാളിയുടെ 83-ാം ദേഹവിയോഗ ദിനാചരണം കോട്ടയത്ത് അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. സനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
Kerala

അയ്യന്‍കാളിയുടെ പേരില്‍ ഓപ്പണ്‍ സര്‍വകലാശാല സ്ഥാപിക്കണം; അഖിലകേരള ചേരമര്‍ ഹിന്ദു മഹാസഭ

Kerala

കേരളത്തിന്റെ ചരിത്രവഴികള്‍ അടയാളപ്പെടുത്തുന്ന ആര്‍എസ്എസിന്റെ പുതിയ ഗണഗീതം ശ്രദ്ധേയമായി

Literature

കൊടുങ്കാറ്റിന്റെ ഓര്‍മകള്‍

കൊങ്ങന്‍പാറ കുന്നിന്‍മുകളിലെ ചെണ്ടുമല്ലി തോട്ടത്തില്‍ സ്‌നേഹ കുടുംബശ്രീ കൂട്ടായ്മയിലെ വനിതകള്‍
Agriculture

ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥയുമായി വനിതാ കൂട്ടായ്മ

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies