Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ പട്ടിണിക്കാരുടെ അപേക്ഷകള്‍ ചവറ്റുകുട്ടയില്‍; പൊന്നമ്മ ‘ലൈഫിനായി’കാത്തിരിക്കുന്നു

ആര്യങ്കോട് പഞ്ചായത്തിലെ മഞ്ചങ്കോട് വാര്‍ഡില്‍ ഇടയ്‌ക്കോട് മേക്കിന്‍കരവീട്ടില്‍ പൊന്നമ്മയുടെ കുടുംബം മരണത്തെ മുഖാമുഖം കണ്ടാണ് കഴിയുന്നത്. ഒന്നുകില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള മണ്ണുകൊണ്ട് നിര്‍മിച്ച വീട് തകര്‍ന്നുവീണ്, അല്ലെങ്കില്‍ ഭക്ഷണം കിട്ടാതെ. രണ്ടായാലും കാരണക്കാര്‍ ആര്യങ്കോട് ഗ്രാമപഞ്ചായത്ത് അധികൃതരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2020, 01:43 pm IST
in Thiruvananthapuram

സജിചന്ദ്രന്‍ കാരക്കോണം

ഒറ്റശേഖരമംഗലം: ലൈഫ് ഭവന പദ്ധതിയില്‍ ഇതുവരെ അനുകൂല്യം ലഭിക്കാത്തവര്‍ക്കായി  ആഗസ്റ്റ് 1 മുതല്‍ 15 വരെ അപേക്ഷിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്ന സമയമാണിത്. എന്നാല്‍ പല തവണ അപേക്ഷിച്ചിട്ടും പരിഗണിക്കപ്പെടാതെ പോയ അശരണരായ നിര്‍ധന കുടുംബങ്ങള്‍ ഏറെയാണ്. അര്‍ധപട്ടിണിക്കാരുടെ അപേക്ഷകള്‍ പലപ്പോഴും ചവറ്റുകുട്ടയിലാണ്. ഇത്തരക്കാരെ കണ്ണുതുറന്നു കാണാന്‍ അധികൃതര്‍ ഇനിയെങ്കിലും തയാറാകണമെന്നുമാത്രം.                

ആര്യങ്കോട് പഞ്ചായത്തിലെ മഞ്ചങ്കോട് വാര്‍ഡില്‍ ഇടയ്‌ക്കോട് മേക്കിന്‍കരവീട്ടില്‍ പൊന്നമ്മയുടെ  കുടുംബം മരണത്തെ മുഖാമുഖം കണ്ടാണ് കഴിയുന്നത്. ഒന്നുകില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള മണ്ണുകൊണ്ട് നിര്‍മിച്ച വീട് തകര്‍ന്നുവീണ്, അല്ലെങ്കില്‍ ഭക്ഷണം കിട്ടാതെ. രണ്ടായാലും കാരണക്കാര്‍ ആര്യങ്കോട് ഗ്രാമപഞ്ചായത്ത്  അധികൃതരാണ്.

വര്‍ഷങ്ങളായി സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാതെ, തകര്‍ന്നു കൊണ്ടിരിക്കുന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള ഒറ്റമുറി വീട്ടിലാണ് നാലു വയോധികരുടെ താമസം. 102 വയസ്സുള്ള പൊന്നമ്മയും മക്കളായ സുലോചന (68), വിശാലാക്ഷി (63), നാഗപ്പന്‍ നായര്‍ (61) എന്നിവരാണ് ദുരവസ്ഥയില്‍ കഴിയുന്നത്. മൂത്തമകളായ സുലോചനയ്‌ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാഴ്ച നഷ്ടമായി. കാഴ്ച മങ്ങിത്തുടങ്ങിയപ്പോള്‍ തന്നെ ആശുപത്രിയിലെത്തിയ സുലോചനയ്‌ക്ക് ഓപ്പറേഷന്‍ ചെയ്താല്‍ കാഴ്ച തിരികെ ലഭിക്കുമെന്നാണ് ഡോക്ടര്‍ നല്‍കിയ നിര്‍ദേശം. ആഹാരത്തിനുപോലും വഴിയില്ലാതെ നേരത്ത് ഓപ്പറേഷനെക്കുറിച്ച് ചിന്തിച്ചതുപോലുമില്ല. ഇപ്പോള്‍ കാഴ്ച പൂര്‍ണമായും നഷ്ടമായി.

  മൂന്നാമത്തെ മകനായ നാഗപ്പന്‍ നായര്‍ മാനസിക രോഗിയാണ്. ഇദ്ദേഹത്തിന് മാസം മരുന്ന് വാങ്ങാന്‍ വേണം ആയിരത്തോളം രൂപ. രണ്ടാമത്തെ മകളായ വിശാലാക്ഷിയാണ് ഇപ്പോള്‍ കുടുംബം പുലര്‍ത്തുന്നത്. വിശാലാക്ഷിയുടെ കല്യാണം കഴിഞ്ഞുവെങ്കിലും ഭര്‍ത്താവ് മരണപ്പെട്ടു. തുടര്‍ന്ന് അമ്മയ്‌ക്കും സഹോദരങ്ങള്‍ക്കും വേണ്ടിയാണ് ഇവര്‍ ജീവിക്കുന്നത്.

  മഴക്കാലമായതോടെ വര്‍ഷങ്ങള്‍ പഴക്കമുള്ള വീട്ടില്‍ ഭയത്തോടെയാണ് കുടുംബം അന്തിയുറങ്ങുന്നത്. മലമൂത്ര വിസര്‍ജനം നടത്താന്‍ ഒരു ശൗചാലയം പോലും ഈ വീട്ടിലില്ല. ശൗചാലയത്തിനും വീടിനും വേണ്ടി പഞ്ചായത്തില്‍ അപേക്ഷയുമായി വിശാലാക്ഷി പലതവണ കയറിയിറങ്ങിയിട്ടും പഞ്ചായത്ത് അധികൃതരും വാര്‍ഡ് മെമ്പറും തിരിഞ്ഞു നോക്കാന്‍ പോലും തയാറായില്ലെന്നാണ് ഇവര്‍ പറയുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ വീട്ടില്‍ വരാറുണ്ടെന്നും വോട്ട് ചോദിച്ചശേഷം ജയിച്ചാല്‍ നിങ്ങള്‍ക്ക് വീടുനല്‍കുമെന്ന  വാഗ്ദാനം നല്‍കാറുണ്ടെന്നും കുടുംബം ആരോപിക്കുന്നു. ജയിച്ചശേഷം വര്‍ഷമിത്രയും കഴിഞ്ഞിട്ടും വാക്ക് പാലിച്ചിട്ടില്ല.

 വിശാലാക്ഷി ഇടയ്‌ക്ക് തൊഴിലുറപ്പിനു പോകുമായിരുന്നു. ഉച്ചയ്‌ക്ക് വീട്ടില്‍ വന്നു അസുഖബാധിതരായ അമ്മയ്‌ക്കും സഹോദരങ്ങള്‍ക്കും ഭക്ഷണം നല്‍കി തിരികെ ജോലിസ്ഥലത്ത് എത്തുമ്പോഴേക്കും സമയം താമസിക്കുന്നത് കാരണം വാര്‍ഡ് മെമ്പര്‍ വഴക്ക് പറഞ്ഞതായും അതുകൊണ്ട് തൊഴിലുറപ്പിന് പോകാതായെന്നും ഇവര്‍ പറയുന്നു. ഇപ്പോള്‍ തന്റെ അമ്മയ്‌ക്കുള്‍പ്പെടെ ഒരു നേരത്തെയെങ്കിലും ആഹാരം നല്‍കാന്‍ നാട്ടുകാരുടെയും, അയല്‍വാസികളുടെയും മുന്നില്‍ കൈനീട്ടേണ്ട അവസ്ഥയിലാണെന്നും വിശാലാക്ഷി നിറകണ്ണുകളോടെ പറയുന്നു. പൊന്നമ്മയെയും കുടുംബത്തെയും സഹായിക്കാന്‍ സന്മനസുള്ളവര്‍ക്കായി: സുലോചന. അക്കൗണ്ട് നമ്പര്‍: 13250100152004, ഫെഡറല്‍ ബാങ്ക്, ചെമ്പൂര്‍, ശളരെ രീറല: എഉഞഘ0001325

Tags: keralalifeLife mission
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

പുതിയ വാര്‍ത്തകള്‍

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.