Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മാണിക്യവീണ

ശിവോപാസനയുടെ ധന്യധന്യമായൊരു മുഹൂര്‍ത്തത്തില്‍ ഉള്ളിലുണര്‍ന്ന അതീതമായൊരു വിളിയില്‍ മഹേശ്വര സായൂജ്യം നേടുകയായിരുന്നു 'വടവൂരാര്‍' എന്നാണ് ഐതിഹ്യം. വരഗുണവര്‍മന്‍ രാജാവ് സേനാശ്വങ്ങളെ വാങ്ങാനേല്‍പ്പിച്ച തുക കൊണ്ട് തിരുപ്പെരുന്തുറയില്‍ അദ്ദേഹം ശിവാലയം നിര്‍മിച്ചെന്നാണ് ഐതിഹ്യം.

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Jul 28, 2020, 03:00 am IST
in Samskriti

ശൈവസിദ്ധാന്ത ത്തിന്റെ അതീതജ്ഞാനവും ഉദാത്തമായ കാവ്യസിദ്ധിയും തികഞ്ഞ, യോഗാത്മക കവിയായിരുന്നു തമിഴകത്തെ മാണിക്യവാചകര്‍ എന്ന മാണിക്യവാസകര്‍. അറിവനുഭൂതിയുടെ മാണിക്യപ്രഭയില്‍ ആ വചനവിദ്യയും ശിവവിഭൂതിയും പ്രകാശമാനമായി. മധുരൈ ജില്ലയിലെ വൈഗാ നദീതീരത്തെ തിരുവടവൂര്‍ ഗ്രാമത്തിലാണ് മഹാകവിയുടെ ജനനം. യഥാര്‍ഥനാമം അജ്ഞാതമാണെങ്കിലും ‘വടവൂരാര്‍’ എന്നാണ് വിവിധ ഗ്രന്ഥങ്ങള്‍ കവിയെ വിശേഷിപ്പിക്കുന്നത്. ആ മുനിജീവിതവും സര്‍ഗസംഭാവനകളും ആധാരമാക്കിയുള്ള ഗ്രന്ഥങ്ങളാണ് ‘തിരുവിളൈയാടല്‍ പുരാണ’വും ‘വടവൂര്‍ പുരാണ’വും. ഒമ്പതാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ പാണ്ഡ്യരാജം വാണിരുന്ന വരഗുണവര്‍മന്‍ രണ്ടാമന്റെ (അരി മാര്‍ത്താണ്ഡപാണ്ഡ്യന്‍) സചിവനായിരുന്നു മാണിക്യവാചകര്‍.  

ശിവോപാസനയുടെ ധന്യധന്യമായൊരു മുഹൂര്‍ത്തത്തില്‍ ഉള്ളിലുണര്‍ന്ന അതീതമായൊരു വിളിയില്‍ മഹേശ്വര സായൂജ്യം നേടുകയായിരുന്നു ‘വടവൂരാര്‍’ എന്നാണ് ഐതിഹ്യം. വരഗുണവര്‍മന്‍ രാജാവ് സേനാശ്വങ്ങളെ വാങ്ങാനേല്‍പ്പിച്ച തുക കൊണ്ട് തിരുപ്പെരുന്തുറയില്‍ അദ്ദേഹം ശിവാലയം നിര്‍മിച്ചെന്നാണ് ഐതിഹ്യം. മഹാക്ഷേത്രം അഭ്യുന്നതിയില്‍ ചരിത്രം സൃഷ്ടിക്കുകയായിരുന്നു. വടവൂരാരുടെ സദ്‌സംഗങ്ങളില്‍ ശൈവധര്‍മത്തിന്റെ സത്യശിവ സൗന്ദര്യവും ജീവനപ്രകൃതിയുടെ മൂല്യപ്പൊരുളും തിളങ്ങി നിന്നു. വാചകരുടെ വചനങ്ങള്‍ സത്യധര്‍മങ്ങളുടെ മാണിക്യ മണിവീണാനാദമായി ഭക്തര്‍ ഏറ്റുവാങ്ങി. ക്ഷേത്രോപാസനയുമായി ഏതാനും വര്‍ഷം കഴിഞ്ഞ വാചകര്‍ ചിദംബരത്തെ തില്ലൈനടരാജനെ വണങ്ങുക എന്ന ലക്ഷ്യവുമായി അനുയായി വൃന്ദത്തോടൊപ്പം ഒരിക്കല്‍ തീര്‍ഥയാത്ര പുറപ്പെട്ടു. ഈ പരിക്രമണത്തിന്റെ സദ്ഫലങ്ങള്‍ ഐതിഹാസികമായിരുന്നു. മാര്‍ഗമധ്യേയുള്ള ക്ഷേത്രാടനങ്ങളില്‍ പ്രധാനമായിരുന്നു തഞ്ചാവൂര്‍, വടക്കന്‍ ആര്‍ക്കാട്ട്, ചെങ്കല്‍പേട്ട് തുടങ്ങിയ മഹാക്ഷേത്ര ദര്‍ശനം. ക്ഷേത്രമൂര്‍ത്തികളുടെ സ്തുതിഗീതങ്ങളും കീര്‍ത്തനങ്ങളുമായി മാണിക്യവാചകരുടെ ധര്‍മസമര്‍പണ സന്ദേശങ്ങള്‍ സമൂഹത്തില്‍ പരിവര്‍ത്തനത്തിന്റെ ശിവസായൂജ്യമായി.  

ചിദംബര ക്ഷേത്രത്തില്‍ നടരാജമൂര്‍ത്തിയെ ദര്‍ശിച്ച മാണിക്യവാചകര്‍ ശിവവിഭൂതിയുടെ അതീതങ്ങളില്‍ മുഴുകി. സ്ഥിരസങ്കേതമായി മാറിയ ചിദംബര വാസത്തിനിടയില്‍ ശിവസ്തുതിയുടെ ശങ്കരാഭരണമാണ് മഹാകവി നടരാജനു മുന്നില്‍ നേദിച്ചത്. ഇവയുടെ സംഗ്രഹമാണ് ‘തിരുവാസകം’. ഈ ശ്രേഷ്ഠരചനയിലെ യോഗാനുഭൂതിപ്രത്യക്ഷമായ വരികള്‍ ചിദംബര ക്ഷേത്രത്തിന്റെ കല്‍ച്ചുമരുകളില്‍ അനശ്വരമായി വിളങ്ങുന്നു. ക്ഷേത്രപ്രാകാരത്തിനു മേല്‍ കാണുന്ന ശ്ലോകബന്ധിയായ ‘തിരുച്ചഴല്‍’ ബുദ്ധമതാനുയായികളെ വാദിച്ചു ജയിച്ച മാണിക്യ വാചകരുടെ മഹാശയങ്ങളാണ്.  ‘തിരുച്ചിതമ്പലക്കോവൈയാര്‍’ എന്ന കൃതി ശൈവമുദ്രയുടെ സുവര്‍ണരേഖയാണ്. സ്ത്രീ സങ്കല്‍പത്തില്‍ സ്വയം അഭിരമിച്ചെഴുതിയ പ്രകൃഷ്ടരചനയാണ് ‘തിരുവെമ്പാവൈ’. ഈ കൃതിയും തിരുപെരുന്തുറൈയപ്പന്‍ സ്തുതിഗീതമായ ‘തിരുവല്ലെഎഴുച്ചി’യും ഇന്നും തമിഴ്‌നാട്ടില്‍ മാര്‍ഗഴി മാസവിശേഷത്തിന് സംഗീത നൈവേദ്യമായി ഭക്തരുടെ ചുണ്ടിലുയരുന്നു. ജടാമകുടധാരിയായ മാണിക്യവാചരുടെ ഒരു ചുമര്‍ചിത്രവും കുഞ്ഞു വിഗ്രഹവും ഇന്നും തിരുപ്പെന്തുറൈ ശിവാലയത്തില്‍ ദര്‍ശിക്കാം. കല്ലില്‍ കൊത്തിവെച്ച കവിതയെന്ന  പോലെ മാണിക്യവാചരുടെ മഹിത വചനങ്ങള്‍ കാലം വായിക്കുന്നു. സ്വപ്‌നപ്പഴമയുടെ ആര്‍ഷനിലാവില്‍ വെട്ടിത്തിളങ്ങുകയാണ് ആ മാണിക്യരത്‌നം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.