Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

മഴക്കാലമെത്തി, പെരുന്തേനരുവി സുന്ദരിയായി, പക്ഷെ…

പ്രളയം തകർത്തെറിഞ്ഞ പെരുന്തേനരുവി ടൂറിസം പദ്ധതിയുടെ പുനരുദ്ധാരണം ഇനിയും അകലെയാണ്. ഒരു തവണ ഇവിടെ എത്തുന്നവർക്ക് വീണ്ടും എത്താനുള്ള ആഗ്രഹം ഇല്ലാതാക്കുന്ന രീതിയിലാണ് ഇവിടുത്തേ അടിസ്ഥാന സൗകര്യങ്ങൾ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2020, 10:30 am IST
in Travel
പെരുന്തേനരുവി വെള്ളച്ചാട്ടം

പെരുന്തേനരുവി വെള്ളച്ചാട്ടം

റാന്നി: മഴക്കാലം എത്തിയതോടെ പെരുന്തേനരുവി വെള്ളച്ചാട്ടം കൂടുതൽ സുന്ദരിയായി. രൗദ്ര ഭാവത്തിൽ നദി നിറഞ്ഞൊഴുകുകയാണ്. പാറകളിൽ തട്ടി ചിതറി വെള്ളം താഴേക്കു പതിക്കുന്ന കാഴ്ച ആരേയും കൊതിപ്പിക്കും. പക്ഷെ മഹാമാരി കാരണം ഈ സൗന്ദര്യം ആസ്വദിക്കാൻ പതിവ് തിരക്കില്ല.

പ്രളയം തകർത്തെറിഞ്ഞ പെരുന്തേനരുവി ടൂറിസം പദ്ധതിയുടെ പുനരുദ്ധാരണം ഇനിയും അകലെയാണ്. ഒരു  തവണ ഇവിടെ എത്തുന്നവർക്ക് വീണ്ടും എത്താനുള്ള ആഗ്രഹം ഇല്ലാതാക്കുന്ന രീതിയിലാണ്  ഇവിടുത്തേ അടിസ്ഥാന സൗകര്യങ്ങൾ. പൊട്ടിപൊളിഞ്ഞ പടവുകളും ഉരുളൻ കല്ലുകളും നിറഞ്ഞുരിക്കുകയാണ്. അറ്റകുറ്റപ്പണികൾക്ക് വേണ്ട ഫണ്ട് അനുവദിക്കാത്തതാണ് കാരണം. 2018 ഓഗസ്റ്റ് 15ന് ഉണ്ടായ വെള്ളപ്പൊക്കത്തിലാണ് ടൂറിസം പദ്ധതിക്കു നാശം നേരിട്ടത്. നടപ്പാത, റാമ്പ്, കുട്ടികളുടെ പാർക്ക്, ലൈറ്റുകൾ എന്നിവയെല്ലാം തകർന്നു.പരുവ മഹാദേവ ക്ഷേത്രക്കടവിൽ നിന്ന് പമ്പാനദിയുടെ തീരത്തുകൂടി അരുവിക്കു താഴെവരെ നടപ്പാത പണിതിരുന്നു.

പൂട്ടുകട്ടകൾ പാകിയാണ് നടപ്പാത ക്രമീകരിച്ചത്. പ്രളയത്തിൽ നടപ്പാതയുടെ മിക്ക ഭാഗങ്ങളും തകർന്നു. പൂട്ടുകട്ടകളടക്കം ഒലിച്ചുപോയി. കുറെ നടപ്പാതയിൽ ശേഷിക്കുന്നുണ്ട്. ഫണ്ട് അനുവദിച്ചാൽ മാത്രമെ നടപ്പാത പുനർനിർമിക്കാനാകൂ. അരുവിയിലെത്തുന്ന സന്ദർശകർക്ക് വെള്ളച്ചാട്ടത്തിനടുത്തേക്ക് എത്താനായി റാമ്പ് പണിതിരുന്നു. ആറിനോടു ചേരുന്ന ഭാഗത്തെ റാമ്പ് പ്രളയത്തിൽ ഒലിച്ചുപോയി. അവ പുനർ നിർമിക്കാത്തതിനാൽ ആറ്റിലേക്ക് ഇറങ്ങാൻ ബുദ്ധിമുട്ടാണ്. പ്രായമായവരാണ് കൂടുതൽ കഷ്ടപ്പെടുന്നത്. കാട്ടുകല്ലുകൾ കിടക്കുന്നതിനാൽ കുട്ടികൾക്കും കയറിയിറങ്ങാനാകുന്നില്ല.

അരുവിയിൽ കുട്ടികൾക്കായി പാർക്ക് നിർമിച്ചിരുന്നു. പണി പാതിവഴിയിലെത്തിയപ്പോഴാണ് വെള്ളപ്പൊക്കമെത്തിയത്. പാർക്കിൽ സ്ഥാപിച്ചിരുന്ന ഇരിപ്പിടങ്ങളൊക്കെ തകർന്നു. കുട്ടികൾക്കു കളിക്കാനായി സ്ഥാപിച്ച ഉപകരണങ്ങൾക്കും നാശം നേരിട്ടു. പാർക്കിലും സമീപത്തും വിവിധ നിറങ്ങളിൽ വെളിച്ചം തൂകുന്ന ലൈറ്റുകൾ സ്ഥാപിച്ചിരുന്നു. അവയുടെ കമ്പിക്കാലുകളടക്കം തകർന്നു കിടക്കുന്നു. പാർക്കിങ് ഗ്രൗണ്ടിൽ നിക്ഷേപിച്ച മണ്ണ് അതുപോലെ കിടക്കുന്നു. അതു നിരപ്പാക്കാനും നടപടിയുണ്ടായിട്ടില്ല. ടൂറിസം വകുപ്പിൽ നിന്നു ഫണ്ട് അനുവദിക്കാതെ പുനരുദ്ധാരണം നടത്താനാകില്ല. അതിനുള്ള നടപടി വൈകുകയാണ്.

Tags: ടൂറിസംRain
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉത്തര കേരളത്തില്‍ ശക്തമായ വേനല്‍മഴ, ഒരു മരണം, വ്യാപക നാശനഷ്ടം

Environment

കേരളത്തില്‍ അഞ്ചുദിവസം മഴയ്‌ക്ക് സാദ്ധ്യത, തിങ്കളും ചൊവ്വയും ഇടിമിന്നലുമുണ്ടാകാമെന്നും കാലാവസ്ഥാ വകുപ്പ്

Kerala

തെക്കൻ ജില്ലകളിൽ മഴ കനക്കും : മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

സംസ്ഥാനത്ത് മഴ തകർക്കും : വിവിധ ജില്ലകളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത

Environment

മഴ വരുന്നു, ഒപ്പം ഇടിമിന്നല്‍, ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.