Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം എഴുതിക്കൊടുത്തു, സ്വപ്‌ന വായിച്ചു; ആത്മഹത്യ ഭീഷണി; പൈങ്കിളികഥയാക്കി വിഷയം ഒതുക്കി തീര്‍ക്കാന്‍ ശ്രമം

കേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഐടി സെക്രട്ടറി ശിവശങ്കര്‍ എന്നിവര്‍ക്ക് സംഭവവുമായി യാതൊരു ബന്ധവുമില്ല എന്നാണ് സ്വപ്‌ന ശബ്ദ സന്ദേശത്തില്‍ പറയുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ടു സൃഷ്ടിച്ച വിവാദമാണിത് എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞത് അതു പോലെ തന്നെ ശബ്ദ സന്ദേശത്തിലും ആവര്‍ത്തിച്ചത് ഇതിനു പിന്നില്‍ ആസൂത്രിത നീക്കമുണ്ടെന്ന സംശയത്തിനു ബലം നല്‍കുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 10, 2020, 05:22 pm IST
in Kerala

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യആസൂത്രകയെന്ന് കസ്റ്റംസ് കരുതുന്ന സ്വപ്‌ന സുരേഷ് ടിവി ചാനലിനു നല്‍കിയ ശബ്ദ സന്ദേശം സിപിഎമ്മിന്റെ ആസൂത്രണമെന്ന് വ്യക്തമാകുന്നു. സിപിഎം എഴുതിക്കൊടുത്തത് വായിച്ചു എന്നത് സ്വപ്‌നയുടെ സന്ദേശത്തിലുടനീളം വ്യക്തമാണ്. സ്വപ്‌നയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചതിനു പിന്നാലെയാണ് ശബ്ദ സന്ദേശവും പുറത്ത് വന്നത്.  

കേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഐടി സെക്രട്ടറി ശിവശങ്കര്‍ എന്നിവര്‍ക്ക് സംഭവവുമായി യാതൊരു ബന്ധവുമില്ല എന്നാണ് സ്വപ്‌ന ശബ്ദ സന്ദേശത്തില്‍ പറയുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ടു സൃഷ്ടിച്ച വിവാദമാണിത് എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞത് അതു പോലെ തന്നെ ശബ്ദ സന്ദേശത്തിലും ആവര്‍ത്തിച്ചത് ഇതിനു പിന്നില്‍ ആസൂത്രിത നീക്കമുണ്ടെന്ന സംശയത്തിനു ബലം നല്‍കുന്നു.  

ശബ്ദ സന്ദേശം ഇങ്ങനെ: എന്നെ യുഎഇ കോണ്‍സലേറ്റില്‍ നിന്ന് പിരിച്ചു വിട്ടിട്ടില്ല. ആരുമായും വഴി വിട്ട ബന്ധമില്ല. എല്ലാ രാഷ്‌ട്രീയ നേതൃത്വങ്ങളുമായി ആശയ വിനിമയം നടത്തിയിട്ടുണ്ട്. ഇത് ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായിട്ടായിരുന്നു. ആശയ വിനിമയം നടത്തിയത് കോണ്‍സല്‍ ജനറലിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു.

എല്ലാ രാഷ്‌ട്രീയ സാമൂഹ്യ നേതൃത്വങ്ങളേയും ഔദ്യോഗിക പരിപാടികളിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് നടത്തിയിട്ടില്ല. ഡിപ്ലോമാറ്റിക് കാര്‍ഗോയില്‍ വന്ന സ്വര്‍ണം അയച്ചത് ആര്? ആര്‍ക്കു വേണ്ടിയാണ് കൊണ്ടുവന്നത് എന്ന് തെളിയിക്കണം. യഥാര്‍ഥ കുറ്റവാളികളെ പുറത്തു കൊണ്ടുവരണം. കാര്‍ഗോ ക്ലിയര്‍ ചെയ്യാന്‍ സഹായിക്കണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചതിന് അപ്പുറം ഈ സംഭവവുമായി ബന്ധമില്ല. ഒളിവില്‍ പോയത് ഭയം മൂലം.  

മന്ത്രിമാരും പ്രതിപക്ഷ നേതാവും രാഷ്‌ട്രീയ നേതാക്കളും പങ്കെടുത്ത ചടങ്ങുകള്‍ ഔദ്യോഗിക ചടങ്ങുകളാണ്. കോണ്‍സലേറ്റിന്റെയടക്കം ഔദ്യോഗിക ചടങ്ങുകളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഇപ്പോള്‍ നടക്കുന്നത് നുണ പ്രചാരണങ്ങളാണ്. തന്റെ മകള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകയാണെന്ന പ്രചാരണം നുണ. മകളെ ആക്ടിവിസ്റ്റായി പോലും ചിലര്‍ പ്രചരിപ്പിക്കുന്നു. മകള്‍ ആരെന്നു പോലും അറിയാതെയാണ് ചില മാധ്യമങ്ങളുടെ നുണ പ്രചാരണം നടത്തുന്നത്. എനിക്ക് രണ്ടു മക്കളും ഭര്‍ത്താവും അമ്മയുമുണ്ട്. ഇത്തരത്തില്‍ മാനഹാനിയുണ്ടായാല്‍ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയുണ്ടാകും.  

എയ്‌റോ സ്‌പെയിസിലെ ജീവനക്കാരിയായ താന്‍ എന്തിനാണ് യുഎഇ കോണ്‍സലിനു വേണ്ടി ജോലി ചെയ്യുന്നത് എന്ന ചോദ്യം ഉയരുന്നു. താന്‍ ജനിച്ചതും വളര്‍ന്നതും യുഎഇയിലാണ്. ഈ രാജ്യവുമായി എനിക്ക് അഭേദ്യ ബന്ധമുണ്ട്. അതിനാലാണ് അവര്‍ ആവശ്യപ്പെട്ടതിനനുസരിച്ച് പരിപാടികള്‍ സംഘടിപ്പിച്ചത്. എനിക്ക് ഒരു ലക്ഷം രൂപ ശമ്പളം തന്നതിനെക്കുറിച്ചും ആരോപണം ഉയരുന്നു. എനിക്ക് കോണ്‍സുലേറ്റില്‍ രണ്ട് ലക്ഷം രൂപ ശമ്പളം ഉണ്ടായിരുന്നു.  

എന്നാല്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് കസ്റ്റഡിയിലുള്ള സരിത്തിനെക്കുറിച്ചോ ഒളിവിലുള്ള സന്ദീപ് നായരെക്കുറിച്ചോ ശബ്ദ സന്ദേശത്തില്‍ സ്വപ്ന ഒന്നും പറയുന്നില്ല.

Tags: cpimസ്വര്‍ണകടത്ത്swapna suresh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Kerala

നമുക്ക് എതിരെ പറഞ്ഞാൽ അവരെല്ലാം അധികാരമോഹികൾ; സിപിഎം നേതാക്കളെല്ലാം സന്യാസം അഭ്യസിക്കുന്നവരെന്ന് പരിഹസിച്ച് ജേക്കബ്ബ് തോമസ്

Kerala

13 മന്ത്രിമാര്‍ തോല്‍ക്കുമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പരക്കുന്നു

സിപിഎം യുവനേതാവ് ആര്‍ഷോ (ഇടത്ത്) സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കപ്പെട്ട പി.കെ. ശശി (നടുവില്‍) യുവരാജ് ഗോകുല്‍ (വലത്ത്)
Kerala

“എറണാകുളത്ത് നിന്ന് വന്ന ഒരുത്തനുണ്ട്…ഫുള്‍ കഞ്ചാവടിയ്‌ക്കും…”- പി.കെ. ശശി ആര്‍ഷോയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ പങ്കുവെച്ച് യുവരാജ് ഗോകുല്‍

Kerala

കള്ളുകുടിപ്പാർട്ടിയിൽ സിപിഎം സെക്രട്ടറിയെ നിശ്ചയിക്കുന്നു; സ്പിരിറ്റ് കേസിൽ പ്രതി പാർട്ടിയുടെ തലപ്പത്ത്, തുറന്നു പറഞ്ഞ് പി.കെ. ശശി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.