Sunday, June 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൊറോണ നല്‍കിയ പാഠം; മുഖം മാറ്റാനൊരുങ്ങി കുമളി

അര നൂറ്റാണ്ടിലധികമായി അന്താരാഷ്‌ട്ര വിനോദ സഞ്ചാര കേന്ദ്രമായ തേക്കടിയുടെ കമ്പോളമായിരുന്നു ഹൈറേഞ്ചിലെ ഈ അതിര്‍ത്തി പട്ടണം. പുരോഗതി അണക്കര പോലെയുള്ള ചെറുപട്ടണങ്ങളുടെ വളര്‍ച്ചക്ക് വേഗത കൂട്ടി.

Janmabhumi Online by Janmabhumi Online
Jul 6, 2020, 10:52 am IST
in Idukki
കുമളി ടൗണ്‍ (ഫയല്‍)

കുമളി ടൗണ്‍ (ഫയല്‍)

FacebookTwitterWhatsAppTelegramLinkedinEmail

കുമളി: കൊറോണ മഹാമാരി കുമളി പട്ടണത്തിന്റെ മുഖഛായ മാറ്റുമോ?. മാറാതെ മറ്റ് വഴിയില്ലെന്നാണ് വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ നല്‍കുന്ന സൂചന. അര നൂറ്റാണ്ടിലധികമായി അന്താരാഷ്‌ട്ര വിനോദ സഞ്ചാര കേന്ദ്രമായ തേക്കടിയുടെ കമ്പോളമായിരുന്നു ഹൈറേഞ്ചിലെ ഈ അതിര്‍ത്തി പട്ടണം.  

മഹാഭൂരിപക്ഷം വ്യാപാര സ്ഥാപനങ്ങളും സഞ്ചാരികളെ മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നവയായിരുന്നു. ഏറെയും സുഗന്ധവ്യഞ്ജന, കരകൗശല വില്‍പന ശാലകള്‍. കഥകളി, കളരി പയറ്റ്, ആയുര്‍വേദ മര്‍മ്മ ചികിത്സ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ വ്യാപാര സ്ഥാപനങ്ങളും ലക്ഷ്യമാക്കിയിരുന്നത് വിനോദ സഞ്ചാരികളെ തന്നെ. ഇക്കാരണത്താല്‍ നാട്ടുകാരായ ഉപഭോക്താക്കള്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് കട്ടപ്പനയുള്‍പ്പെടെ മറ്റ് പ്രധാന പട്ടണങ്ങള്‍ കണ്ടെത്തി. പൊതുഗതാഗത സംവിധാനങ്ങളിലുണ്ടായ  

പുരോഗതി അണക്കര പോലെയുള്ള ചെറുപട്ടണങ്ങളുടെ വളര്‍ച്ചക്ക് വേഗത കൂട്ടി. അപ്പോഴൊക്കെയും വിനോദ സഞ്ചാരികളും ശബരിമല ഭക്തതരും കുമളിയുടെ കച്ചവടമേഖലയെ സജീവമായി തന്നെ നിലനിര്‍ത്തി കൊണ്ടു പോന്നു. എന്നാല്‍ കൊറോണ രോഗബാധ ഹൈറേഞ്ചിലെ മറ്റ് പട്ടണങ്ങളെക്കാല്‍ കുമളിയിലെ വ്യാപാര മേഖലയെ സാരമായി ബാധിച്ചു. കൊറോണ ലോകത്തെ പിടിമുറുക്കിയ ശേഷം ഒരു സഞ്ചാരിയും ഇങ്ങോട്ടെത്തുമില്ല.  

ഇനി എന്നു വരുമെന്ന് ആര്‍ക്കും നിശ്ചയമില്ല. രണ്ട് പതിറ്റാണ്ടായി തേക്കടിയില്‍ താമസിച്ച് കരകൗശല വ്യാപാരം നടത്തിയിരുന്ന കാശ്മീര്‍ സ്വധേശികളായ നൂറോളം പേര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങി. ഇതോടെ നിരവധി കടമുറികള്‍ക്ക് പൂട്ട് വീണു. വണ്ടന്മേട് കവല മുതല്‍ കുളത്തുപാലം വരെയുള്ള ദേശീയ പാതയിലെ മഹാഭൂരിഭാഗം സുഗന്ധവ്യഞ്ഞ ജന വ്യാപാരശാലകളും അടഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് മൂന്ന് മാസം കഴിഞ്ഞു. ദേശീയ-രാജ്യന്തര വിനോദ സഞ്ചാരികള്‍ എത്തിയാല്‍ മാത്രം സജീവമാകുന്ന ഇത്തരം കച്ചവട സ്ഥാപനങ്ങളുടെ ഭാവിയെന്തെന്ന് ആര്‍ക്കും വ്യക്തതയില്ല.  

അനിശ്ചിതത്വം തിരിച്ചറിഞ്ഞവര്‍ നാട്ടുകാര്‍ക്ക് വേണ്ടി തങ്ങളുടെ സ്ഥാപനത്തിന്റെ മുഖം മാറ്റാന്‍ തുടങ്ങിയതിന്റെ തെളിവാണ് ഒന്നിലേറെ പലവ്യജ്ഞന, പച്ചക്കറി വ്യാപാര കേന്ദ്രങ്ങള്‍ കുമളി പുതിയതായി പ്രവര്‍ത്തനം ആരംഭിച്ചത്. വസ്ത്ര -ആഭരണശാലകള്‍, ചെരുപ്പുകടകള്‍, മാംസ- മത്സ്യ മാര്‍ക്കറ്റുകള്‍ അങ്ങനെ എല്ലാം വിഭാഗം ഉപഭോക്താക്കള്‍ക്കും സമീപിക്കാവുന്ന കൂടുതല്‍ കച്ചവട സ്ഥാപനങ്ങള്‍ ഭാവിയില്‍ പ്രവര്‍ത്തനം ആരംഭിച്ചാല്‍ മാത്രമേ കുമളിയെ തദ്ദേശീയരുടെ വിപണിയാക്കി മാറ്റി സജീവമാക്കാന്‍ കഴിയുകയുള്ളുവെന്നാണ് വ്യാപാരികളും, നാട്ടുകാരും ഒരേ സ്വരത്തില്‍ പറയുന്നത്. ചിലര്‍ ഇതിനുള്ള തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു.

Tags: covidKumali
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

India

ഇന്ത്യയിൽ ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നു: 7 മരണം, ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിൽ

Kerala

രാജ്യത്ത് കൊവിഡ് കേസുകള്‍ 3000 കടന്നു, കേരളത്തില്‍ 1336 ആക്ടിവ് കൊവിഡ് കേസുകള്‍

പുതിയ വാര്‍ത്തകള്‍

ചക്ക… രുചിയില്‍ കേമൻ മാത്രമല്ല പോഷകത്തിലും മുമ്പൻ

അമിത ഭാരവും അരക്കെട്ടിലെ കൊഴുപ്പും ഇല്ലാതെയാക്കാൻ രാവിലെ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

വീടിന്റെ ഐശ്വര്യത്തിന് വീട്ടമ്മയുടെ പ്രാധാന്യം

ശനി ദോഷം മാറാൻ ശാസ്താവിനെ പ്രാർത്ഥിക്കാം

വിദ്യാര്‍ത്ഥിനിക്ക് നേരെ കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം: കണ്ടക്ടര്‍ അറസ്റ്റില്‍

തൃശൂരില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞു,ഗതാഗതം തടസപ്പെട്ടു

സാക്വിബ് ഹുസൈന്‍ (ഇടത്ത്) എന്‍ഐഎ (വലത്ത്)

മുംബൈ സ്ഫോടനക്കേസിൽ ശിക്ഷിക്കപ്പെട്ട ഐഎസ്ഐഎസ് ഇന്ത്യാതലവൻ സക്വിബ് നാച്ചൻ ദൽഹിയില്‍ ആശുപത്രിയിൽ മസ്തിഷ്ക രക്തസ്രാവം മൂലം മരിച്ചു.

ടച്ചിംഗ്‌സ് വീണ്ടും ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; യുവാവിന് ബാര്‍ ജീവനക്കാരുടെ മര്‍ദ്ദനം

രാജ്യത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചു, പക്ഷെ വിവാഹശേഷം മക്കള്‍ അച്ഛനെ മതിച്ചില്ല; ദൈവത്തിന് നാല് കോടി സ്വത്ത് സമര്‍പ്പിച്ച് സൈനികന്‍

ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ യുവതി യുവാവിനെ ബിയര്‍ കുപ്പികൊണ്ട് ആക്രമിച്ചു,സംഭവം കൊച്ചിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies