Monday, June 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കടല്‍ക്കൊലക്കേസില്‍ നടന്നത് ദുരൂഹത നിറഞ്ഞ ഒത്തുതീര്‍പ്പ് നീക്കങ്ങള്; ആരോപണമുന ഉയര്‍ന്നത് സോണിയയ്‌ക്കും മാര്‍ ആലഞ്ചേരിക്കും നേരേ

സര്‍ക്കാരിനെയോ പോലീസിനെയോ അറിയിക്കാതെയുള്ള മിസ്തുരയുടെ വരവ് സോണിയയുടെയും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെയും അറിവോടെയാണെന്ന് അന്ന് ആരോപണമുയര്‍ന്നിരുന്നു. തേവള്ളിയിലെ സ്വകാര്യ ഹോട്ടലില്‍ തങ്ങിയാണ് മിസ്തുര ഒത്തതീര്‍പ്പ് നീക്കങ്ങള്‍ നടത്തിയത്.

എം.സതീശൻ by എം.സതീശൻ
Jul 4, 2020, 02:31 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊല്ലം: അന്താരാഷ്‌ട്ര നീതിന്യായക്കോടതിയിലെ ഇന്ത്യ വിജയം നേടിയ കടല്‍ക്കൊലക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഉന്നത മത, രാഷ്‌ട്രീയ ഇടപെടലുകളും നടന്നിരുന്നു. ഇറ്റാലിയന്‍ കപ്പലായ എന്റിക ലക്സിയിലെ 2 നാവികരാണ്  സെന്റ് ആന്റണീസ് മത്സ്യബന്ധന ബോട്ടിലെ അജീഷ് ബിങ്കി, വാലന്റൈന്‍ എന്നീ മത്സ്യത്തൊഴിലാളികളെ നീണ്ടകര തുറമുഖത്തുനിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെ തോട്ടപ്പള്ളി കടലില്‍ വച്ച് 2012 ഫെബ്രുവരിയില്‍ വെടിവച്ചുകൊന്നത്. തുടര്‍ന്നു യാത്ര ചെയ്ത കപ്പലിനെ കൊച്ചിയില്‍ വിളിച്ചുവരുത്തി  നാവികരെ  അറസ്റ്റ് ചെയ്യുകയായിരുന്നു.

കേരളത്തിലും കേന്ദ്രത്തിലും കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്ത് സോണിയാ ഗാന്ധിയുടെ ജന്മനാട്ടിലെ നാവികരെ രക്ഷിച്ചെടുക്കാന്‍ പല ശ്രമങ്ങളും നടന്നു.കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി നേരിട്ട് ഒത്തുതീര്‍പ്പിന് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രിയും വൈദികരും എത്തിയത് അന്ന്  വാര്‍ത്തയായിരുന്നു. ഇറ്റാലിയന്‍ വിദേശകാര്യ ഉപമന്ത്രിയായിരുന്ന സ്റ്റെഫാന്‍ ഡി.മിസ്തുരയാണ് ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കൊല്ലത്തെത്തിയത്.  

സര്‍ക്കാരിനെയോ പോലീസിനെയോ അറിയിക്കാതെയുള്ള മിസ്തുരയുടെ വരവ് സോണിയയുടെയും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെയും അറിവോടെയാണെന്ന്  ആരോപണമുയര്‍ന്നിരുന്നു. തേവള്ളിയിലെ സ്വകാര്യ ഹോട്ടലില്‍ തങ്ങിയാണ് മിസ്തുര ഒത്തതീര്‍പ്പ് നീക്കങ്ങള്‍ നടത്തിയത്. തങ്കശ്ശേരി ആംഗ്ലോ ഇന്ത്യന്‍ ഇന്‍ഫന്റ് ജീസസ് കത്തീഡ്രല്‍ സന്ദര്‍ശിക്കുകയും ഇറ്റാലിയന്‍ ഭാഷയില്‍ പാണ്ഡിത്യമുള്ള ആംഗ്ലോ ഇന്ത്യന്‍ സ്‌കൂള്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ ഫാ. റെജിസണിന്റെ സഹായം തേടുകയും ചെയ്തിരുന്നു.  

വെടിയേറ്റു മരിച്ച ജലസ്റ്റിന്റെ കുടുംബത്തെ കാണാനുള്ള മിസ്തുറയുടെ ശ്രമം പക്ഷേ പാളി. ഇറ്റാലിയന്‍ സംഘത്തിന്റെ രഹസ്യസന്ദര്‍ശനം ചില ചാനലുകള്‍ വാര്‍ത്തയാക്കിയതിനെത്തുടര്‍ന്ന് കടലോരം പ്രക്ഷുബ്ധമാകാനുള്ള സാധ്യത കണക്കിലെടുത്താണ് വീട് സന്ദര്‍ശിക്കാനുള്ള നീക്കം സംഘം ഉപേക്ഷിക്കുകയായിരുന്നു

അതിന് ശേഷം ഇതേ ദൗത്യത്തോടെ ഇറ്റാലിയന്‍ വൈദികസംഘം രണ്ടുതവണ മൂതാക്കരയിലുള്ള ജലസ്റ്റിന്റെ വീട്ടിലെത്തിയിരുന്നു. കൊല്ലം രൂപതയ്‌ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്വയിലോണ്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി മേധാവിയായിരുന്ന ഫാ.രാജേഷ് മാര്‍ട്ടിന്റെ സഹായത്തോടെയാണ് ഇവര്‍ എത്തിയത്. 2012 മാര്‍ച്ച് 31ന് രാത്രി ജലസ്റ്റിന്റെ ഭാര്യ ഡോറയുമായും കുടുംബാംഗങ്ങളുമായും ആശയവിനിമയം നടത്തിയ വൈദികര്‍ പിന്നീട് ഒരിക്കല്‍ കൂടി ഇവരുമായി സംസാരിച്ചു. തിരുവനന്തപുരത്ത് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികര്‍ക്ക് ആത്മീയോപദേശവും മനക്കരുത്തും നല്‍കാനാണ് വൈദികരെത്തിയതെന്നാണ് അന്ന് പറഞ്ഞ ന്യായം.  

നേരത്തെ നാവികരുമായി സംസാരിച്ച ഇറ്റാലിയന്‍ വൈദികരായ ഫാ. മാര്‍ക്ക്, ഫാ. ജേക്കബ് എന്നിവര്‍ ജലസ്റ്റിന്റെ ഭാര്യ ഡോറയുമായി കണ്ടുമുട്ടിയത് മാര്‍ച്ച് 31നാണ്. തലേദിവസം ഡോറയുടെ മൂത്തമകന്‍ ഡെറിക്കിന്റെ പിറന്നാളാണെന്നത് സംഭാഷണത്തിലൂടെ മനസ്സിലാക്കിയ വൈദികര്‍ പിന്നീട് പിറന്നാള്‍ സമ്മാനവുമായാണ് ഇവരുടെ വീട്ടിലെത്തിയത്. തിരുവനന്തപുരം-കൊല്ലം രൂപതകളുടെ അറിവോടെയാണ് ഇറ്റാലിയന്‍ വൈദികരുടെ സന്ദര്‍ശനവും ഒത്തുതീര്‍പ്പു ചര്‍ച്ചകളും നടന്നതെന്നവാര്‍ത്തകളും വന്നു

Tags: കൊലപാതകംകടൽ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

Kerala

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; പത്തനാപുരത്ത് ഭര്‍ത്താവ് അറസ്റ്റില്‍

Kerala

റേഡിയോ ജോക്കി രാജേഷ്‌കുമാര്‍ കൊലക്കേസില്‍ രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി 16ന്

Kerala

തിരുവനന്തപുരം കല്ലമ്പലത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം ; കൊല നടത്തിയത് സുഹൃത്ത്

India

ഹരിയാനയിലെ ഗുരുഗ്രാമില്‍ മഹാപഞ്ചായത്ത്; പള്ളി ഇമാമിനെ വധിച്ച കേസില്‍ അറസ്റ്റിലായ നാല് യുവാക്കളെ മോചിപ്പിക്കാന്‍ അന്ത്യശാസനം നല്കി

പുതിയ വാര്‍ത്തകള്‍

എറണാകുളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭർത്താവ് മുൻ ബ്രാഞ്ച് സെക്രട്ടറിയെ കുത്തി

നിങ്ങള്‍ സ്ഥിരമായി കപ്പലണ്ടി കഴിക്കുന്നവരാണോ? എങ്കില്‍ ഈ കാര്യങ്ങള്‍ ഉറപ്പായും അറിഞ്ഞിരിക്കുക

ആയുരാരോഗ്യ സൗഖ്യത്തിന് ബ്രാഹ്മമുഹൂര്‍ത്തത്തിലെ മന്ത്രജപം

പ്രകാശ് ദഡ് ലാനി (വലത്ത്) രാഹുല്‍ ഗാന്ധി ടെക്നീഷ്യന്‍മാരോട് സംസാരിക്കുന്നു (ഇടത്ത്)

മോദിയുടെ മെയ്‌ക്ക് ഇന്‍ ഇന്ത്യയെ കുറ്റപ്പെടുത്താന്‍ വന്ന രാഹുല്‍ ഗാന്ധിക്ക് കണക്കിന് കൊടുത്ത് പ്രകാശ് ദഡ് ലാനി;രാഹുല്‍ ഗാന്ധീ, ഇന്ത്യ മാറുകയാണ്

ഇന്ദു മേനോന്‍ (ഇടത്ത്) അഖില്‍ പി ധര്‍മ്മജന്‍ (വലത്ത്)

പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കണം എന്ന അപേക്ഷയുമായി ഇന്ദുമേനോനോട് അഖിൽ പി ധർമ്മജൻ

ഹമാസ് വധിച്ച ഇസ്രയേല്‍ ബന്ദികളായ മൂന്ന് പേര്‍

ഹമാസ് ബന്ദികളായി പിടിച്ച മൂന്ന് ഇസ്രയേല്‍ക്കാരുടെ മൃതദേഹങ്ങള്‍ ഗാസയില്‍ കണ്ടെത്തി

ഇറാന്‍റെ ഫര്‍ദോ ആണവറിയാക്ടറില്‍ നടക്കുന്ന യുറേനിയം സമ്പുഷ്ടീകരണം

എന്താണ് ഇറാന്‍ ചെയ്യുന്ന കുറ്റം? എന്താണ് ഇറാന്റെ ആണവനിലയത്തില്‍ നടക്കുന്ന യുറേനിയം സമ്പുഷ്ടീകരണം?

എബി വി പിയുടെ തമ്പാനൂര്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷം

തെളിവില്ല ,നടന്‍ ബാലചന്ദ്രമേനോനെതിരായ ലൈംഗിക അതിക്രമക്കേസ് അവസാനിപ്പിക്കുന്നു

ആലുവയിൽ രണ്ടേമുക്കാൽ കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies