Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്രവശേഖരണ കേന്ദ്രം വയോജന പകല്‍ വിശ്രമകേന്ദ്രത്തില്‍, ജനങ്ങള്‍ ആശങ്കയില്‍

പെരിയ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കോവിഡ് സ്രവശേഖരണ യൂണിറ്റ് തൊട്ടടുത്തുള്ള വയോജന പകല്‍ വിശ്രമകേന്ദ്രത്തിലേക്ക് മാറ്റിയതോടെ ആശങ്കയിലായിരിക്കുകയാണ് പെരിയയിലെ ജനങ്ങള്‍.

Janmabhumi Online by Janmabhumi Online
Jun 23, 2020, 09:30 am IST
in Kasargod
FacebookTwitterWhatsAppTelegramLinkedinEmail

പെരിയ: പെരിയ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കോവിഡ് സ്രവശേഖരണ യൂണിറ്റ് തൊട്ടടുത്തുള്ള വയോജന പകല്‍ വിശ്രമകേന്ദ്രത്തിലേക്ക് മാറ്റിയതോടെ ആശങ്കയിലായിരിക്കുകയാണ് പെരിയയിലെ ജനങ്ങള്‍. ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് കാര്‍ഷികസേവന കേന്ദ്രവും വയോജന പകല്‍വിശ്രമ കേന്ദ്രവും പ്രവര്‍ത്തിക്കുന്നത്. രണ്ടും തമ്മില്‍ മീറ്ററുകളുടെ അകലം മാത്രം. 

കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന നിരവധിപേരാണ് സ്രവം നല്‍കാനായി ഇവിടെ എത്തുന്നത്. കാര്‍ഷികസേവന കേന്ദ്രത്തിലാകട്ടെ വിത്ത്, ചെടി, കമ്പോസ്റ്റ് എന്നിവയ്‌ക്കായി ദിനംപ്രതി നൂറുകണക്കിന് കര്‍ഷകരാണ് വന്നുപോകുന്നത്. രണ്ടിടത്തേക്കും ഒരേ പ്രവേശനകവാടമായതിനാല്‍ നിരീക്ഷണത്തില്‍ കഴിയുന്നവരും കാര്‍ഷികസേവന കേന്ദ്രത്തിലെത്തുന്നവരും തമ്മില്‍ സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ സാധ്യത കൂടുതലാണ്. രണ്ടിടങ്ങളും തമ്മില്‍ വേര്‍തിരിക്കാന്‍ പ്ലാസ്റ്റിക് കയര്‍ മാത്രമാണ് ഉപയോഗിച്ചത്. എന്നാല്‍ ഇപ്പോള്‍ കയര്‍ താഴ്‌ത്തിക്കെട്ടി അവിടെ ആംബുലന്‍സും മറ്റ് വാഹനങ്ങളും പാര്‍ക്ക് ചെയ്യാന്‍ ഉപയോഗിക്കുകയാണ്.

സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ കിടത്തിച്ചികിത്സ ആരംഭിക്കേണ്ടതിനാലാണ് സ്രവശേഖരണ യൂണിറ്റ് വയോജന പകല്‍വിശ്രമ കേന്ദ്രത്തിലേക്ക് മാറ്റിയത്. കാര്‍ഷികസേവന കേന്ദ്രം കൂടാതെ ദിവസേന നിരവധി ആള്‍ക്കാര്‍ വന്നുപോകുന്ന വില്ലേജ് ഓഫീസ്, കൃഷി ഓഫീസ്, കാന്റീന്‍ തുടങ്ങിയ കെട്ടിടങ്ങളാണ് പകല്‍വിശ്രമ കേന്ദ്രത്തിന് ചുറ്റും. ലോക്ക് ഡൗണിന് ശേഷം ധാരാളം ഇളവുകള്‍ ലഭിച്ചതോടെ ജാഗ്രതക്കുറവ് ജനങ്ങളിലും പ്രകടമാകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരിടത്ത് സ്രവശേഖരണം നടക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച സ്ഥലത്താണിത്. 

ആശുപത്രിയില്‍ നിന്ന് മീറ്ററുകള്‍ മാത്രം അകലെ ആയതിനാല്‍ ശേഖരിച്ച സ്രവങ്ങള്‍ ആശുപത്രിയിലെത്തിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും വളരെ എളുപ്പമാണെന്ന് പെരിയ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ടി.എ. രാജ്‌മോഹന്‍ പറഞ്ഞു. ഇപ്പോള്‍ സ്രവശേഖരണം നടക്കുന്ന വിശ്രമകേന്ദ്രത്തില്‍നിന്ന് രണ്ട് കിലോമീറ്റര്‍ മാറി ഗവ. പോളിടെക്‌നിക് കോളേജ് പോലുള്ള സൗകര്യമേറെയുള്ള സ്ഥാപനങ്ങളുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.

Tags: kasargodcovidCorona
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീണ്ടും കോവിഡ് ഭീഷണി? ഇന്ത്യയിൽ സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ ഏജൻസികളുടെ യോഗം

World

കൊവിഡിന് ശേഷം ആയുര്‍ദൈര്‍ഘ്യത്തില്‍ 1.8 വര്‍ഷത്തിന്റെ കുറവ്: ഡബ്ല്യുഎച്ച്ഒ

Health

കോവിഡ് ബാധിച്ച യുവതിക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിഷേധിച്ച കമ്പനി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

India

കെജ്രിവാൾ ചെയ്തതെല്ലാം വിഡ്ഡിത്തം, കൊറോണ കാലത്തും ഉറുദു ,സാഹിത്യ അക്കാദമിയിൽ ഉപദേഷ്ടാക്കൾ : ട്രഷറിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപ കൊള്ളയടിച്ചു

Kerala

മില്‍മ പാല്‍ തിളക്കുമ്പോള്‍ എണ്ണയുടെ ഗന്ധം; മില്‍മയ്‌ക്ക് വീഴ്‌ച സംഭവിച്ചുവോ ? 5000 പാക്കറ്റുകള്‍ മടക്കി

പുതിയ വാര്‍ത്തകള്‍

ഭാരതം അജയ്യമാകണം :ഡോ. മോഹന്‍ ഭാഗവത്

കനത്ത മഴ: തിങ്കളാഴ്ച 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ദിലീപിന്റെ പ്രിന്‍സ് ആന്‍റ് ഫാമിലി മനോഹരമായ കുടുംബചിത്രമെന്ന് ഉണ്ണി മുകുന്ദന്‍

തിരുവനന്തപുരത്ത് മിനിബസും കാറും കൂട്ടിയിടിച്ചു

വരന്തരപ്പിള്ളിയ്ക്കടുത്ത് പാലപ്പിള്ളിയിലെ ഹാരിസണ്‍ മലയാളത്തിന്‍റെ റബ്ബര്‍ എസ്റ്റേറ്റിന്‍റെ ഫോട്ടോ (നടുവില്‍) ഫോട്ടോ എടുത്ത വരുണ്‍ സുരേഷ് ഗോപിയെ തൊഴുന്നു (വലത്ത്)

ആമസോണ്‍ കാടെന്ന് കരുതിയ തൃശൂരിലെ വൈറലായ പച്ചമൈതാനം പകര്‍ത്തിയ വരുണിനെ സുരേഷ് ഗോപി കണ്ടു, ആ മൈതാനത്തെത്തി സുരേഷ് ഗോപി

അമ്മ പുഴയിലെറിഞ്ഞ് കൊന്ന 4 വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ നാട്ടുകാരുടെ പ്രതിഷേധം.

ദേശീയപാത രാമനാട്ടുകര – വളാഞ്ചേര റീച്ചില്‍ വിള്ളല്‍ , ഗതാഗതം നിരോധിച്ചു

മനോരമയും മാതൃഭൂമിയും തഴഞ്ഞു, ജന്മഭൂമി മുനമ്പത്തെ വഖഫ് പ്രശ്നം ജനശ്രദ്ധയില്‍ കൊണ്ടുവന്നു; ജമാ അത്തെ ഇസ്ലാമി രണ്ടരക്കോടി മുക്കി: ജയശങ്കര്‍

മൂന്നാറില്‍ വിനോദ സഞ്ചാരികളുള്‍പ്പടെ നിരവധി പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

ഈ ഭാരതത്തിനെ നോക്കി ആരെങ്കിലും കല്ലെറിഞ്ഞാൽ വേരോടെ പിഴുതെടുക്കും ഞങ്ങൾ ; ഞങ്ങളുടെ പ്രയോറിറ്റി ഭാരതമാണ് ; കേണൽ ഋഷി രാജലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies