Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഉപ്പളയില്‍ വീണ്ടും മാഫിയസംഘം സജീവം; മയക്കുമരുന്ന് കടത്തിനുപയോഗിക്കുന്നത് സ്ത്രീകളെ,​ പരാതിപറയുന്നവരെ ഭീഷണിപ്പെടുത്തുന്നു

ആവശ്യക്കാര്‍ വാട്‌സ്ആപ്പ് മുഖേനെയാണ് മയക്കുമരുന്ന് സംഘത്തെ ബന്ധപ്പെടുന്നത്. വില്‍പനക്കാര്‍ മൂന്ന് നാലുപേര്‍ നിരയായി നില്‍ക്കുകയും വിളിച്ചവരെ തിരിച്ചറിഞ്ഞ ശേഷം പരിശോധിച്ച് അവസാനത്തെ ആളില്‍ നിന്നും മയക്കു മരുന്ന് കൈമാറി പോകുകയാണ് ചെയ്യുന്നത്.

Janmabhumi Online by Janmabhumi Online
Jun 20, 2020, 10:43 am IST
in Kasargod
FacebookTwitterWhatsAppTelegramLinkedinEmail

ഉപ്പള: ഉപ്പളയില്‍ ചെറിയ ഒരു ഇടവേളയ്‌ക്കു ശേഷം ലഹരി മാഫിയ വീണ്ടും പിടിമുറുക്കി. എംഡിഎം മയക്കുമരുന്ന്, കഞ്ചാവ് തുടങ്ങിയ മയക്കു മരുന്നുകള്‍ തേടി ഉപ്പളയിലേക്കാണ് ആളുകള്‍ ഒഴുകിയെത്തുന്നത്. താവളം ഉപ്പളയിലാണെങ്കിലും തലപ്പാടി മുതല്‍ കൈകമ്പ വരെ ഇവര്‍ക്ക് ബ്രാഞ്ചുകളുണ്ട്. ഉപ്പള ബസ്സ്റ്റാന്റിന്റെയും പത്വാടി റോഡിലുമായിരുന്നു ആദ്യകാലങ്ങളില്‍ വില്‍പനയെങ്കില്‍ ഇപ്പോഴത് നിരവധി വീടുകളിലേക്ക് മാറിയിട്ടുണ്ട്.

പരാതി പറയുന്നവരെ ഒറ്റക്കും കൂട്ടായും വീട്ടില്‍ കയറിപോലും ഭീഷണിപ്പെടുത്തുകയും വെട്ടി നുറുക്കുകയും ചെയ്യുന്നതിനാല്‍ ജീവഭയത്താല്‍ പരാതിപ്പെടാന്‍ ആരും മുന്നോട്ട് വരാതിരിക്കുന്നത് മാഫിയക്ക് തുണയാകുന്നു. ആവശ്യക്കാര്‍ വാട്‌സ്ആപ്പ് മുഖേനെയാണ് മയക്കുമരുന്ന് സംഘത്തെ ബന്ധപ്പെടുന്നത്. വില്‍പനക്കാര്‍ മൂന്ന് നാലുപേര്‍ നിരയായി നില്‍ക്കുകയും വിളിച്ചവരെ തിരിച്ചറിഞ്ഞ ശേഷം പരിശോധിച്ച് അവസാനത്തെ ആളില്‍ നിന്നും മയക്കു മരുന്ന് കൈമാറി പോകുകയാണ് ചെയ്യുന്നത്.

ഉപ്പളയില്‍ മാഫിയകള്‍ വളരുമ്പോളും ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ എക്‌സൈസ്-പോലീസ് ഉദ്യോഗസ്ഥര്‍ മുതിരാത്തത് ജനങ്ങളില്‍ പ്രതിഷേധവും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ട്. പതിനഞ്ചു വയസു മുതല്‍ പ്രായമുള്ള സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഇവ വിതരണം ചെയ്യാന്‍ പ്രത്യേകം ആളുകളെ തന്നെ മയക്കുമരുന്ന് മാഫിയക്കാര്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

ലോക്ഡൗണ്‍ സമയത്ത് വില്‍പന അല്‍പം കുറഞ്ഞെങ്കിലും ഇപ്പോള്‍ വില്‍പന പാരമ്യതയിലെത്തി. സ്ത്രീകളെ ഉപയോഗിച്ചാണ് മയക്ക് മരുന്നുകള്‍ ഉപ്പളയിലേക്കെത്തിക്കുന്നതെന്ന സുപ്രധാന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇത് മയക്കുമരുന്ന് കടത്തുകാര്‍ക്ക് വലിയ സഹായകമാകുന്നു. ചില സ്ഥലങ്ങളില്‍ പെണ്‍വാണിഭവും നടക്കുന്നതായി നാട്ടുകാര്‍ പറയുന്നു. ഇവര്‍ക്ക് ചില ഉന്നത രാഷ്‌ട്രീയ നേതാക്കളുടെ പിന്തുണയുണ്ടെന്നും പറയപ്പെടുന്നു. ചില ഡ്രൈവര്‍മാര്‍ രഹസ്യമായി ഇവരുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നു. അവര്‍ക്ക് മാത്രം അറിയുന്ന ചില വില്‍പന സ്ഥലവുമുണ്ട്. ആളെയെത്തിച്ചാല്‍ ഇവര്‍ക്ക് കമ്മീഷനും ലഭിക്കും. കഞ്ചാവ് പിടിച്ചാല്‍ അവരെ വിട്ടയക്കാനും ചില രാഷ്‌ട്രീയ നേതാക്കള്‍ ഇടപെടുന്നു. ഇത്തരക്കാരെ ജനങ്ങള്‍ ഒറ്റപ്പെടുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
 

Tags: kasargodcomplaint
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിഖ് ഗുരുക്കന്മാരെ അപമാനിച്ചു : യൂട്യൂബർ ധ്രുവ് റാത്തിയ്‌ക്കെതിരെ പരാതിയുമായി സിഖ് വിഭാഗം

Kerala

ചങ്ങനാശേരിയില്‍ വീട്ടമ്മയുടെ മൃതദേഹം പാറകുളത്തില്‍

Kerala

വനം വകുപ്പ് സ്റ്റേഷനില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചവര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസിനെ സമീപിച്ചു

Kerala

ദിവ്യ എസ് അയ്യര്‍ക്കെതിരെ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിനും വിജിലന്‍സിലും പരാതി

Kerala

ഹോട്ടലുകള്‍ക്കെതിരെ പരാതിയുണ്ടെന്ന വ്യാജേന ‘ഭക്ഷ്യ സുരക്ഷാ ഓഫീസര്‍’ വിളിക്കും, മൈന്‍ഡ് ചെയ്യേണ്ട!

പുതിയ വാര്‍ത്തകള്‍

കൂരിയാട് തകര്‍ന്ന ദേശീയപാത ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചപ്പോള്‍

ദേശീയപാതയിലെ വിള്ളല്‍ നടപടിയുണ്ടാകുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി: രാജീവ് ചന്ദ്രശേഖര്‍

പാവം ശശി കല ടീച്ചറെ വേടന്റെ പേരില്‍ പലരും തെറ്റിദ്ധരിച്ചു; ടീച്ചര്‍ പറയാന്‍ ശ്രമിച്ചത് മറ്റൊന്ന്, പ്രചരിപ്പിച്ചത് വേറെ ഒന്ന്

കോഴിക്കോട് രൂപത ഇനി അതിരൂപത: ഡോ. വര്‍ഗീസ് ചക്കാലയ്‌ക്കല്‍ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനായി

ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പഹാനിക്ക് പാം ഡി ഓര്‍ പുരസ്‌കാരം

ഭാരതം അജയ്യമാകണം :ഡോ. മോഹന്‍ ഭാഗവത്

കനത്ത മഴ: തിങ്കളാഴ്ച 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ദിലീപിന്റെ പ്രിന്‍സ് ആന്‍റ് ഫാമിലി മനോഹരമായ കുടുംബചിത്രമെന്ന് ഉണ്ണി മുകുന്ദന്‍

തിരുവനന്തപുരത്ത് മിനിബസും കാറും കൂട്ടിയിടിച്ചു

വരന്തരപ്പിള്ളിയ്ക്കടുത്ത് പാലപ്പിള്ളിയിലെ ഹാരിസണ്‍ മലയാളത്തിന്‍റെ റബ്ബര്‍ എസ്റ്റേറ്റിന്‍റെ ഫോട്ടോ (നടുവില്‍) ഫോട്ടോ എടുത്ത വരുണ്‍ സുരേഷ് ഗോപിയെ തൊഴുന്നു (വലത്ത്)

ആമസോണ്‍ കാടെന്ന് കരുതിയ തൃശൂരിലെ വൈറലായ പച്ചമൈതാനം പകര്‍ത്തിയ വരുണിനെ സുരേഷ് ഗോപി കണ്ടു, ആ മൈതാനത്തെത്തി സുരേഷ് ഗോപി

അമ്മ പുഴയിലെറിഞ്ഞ് കൊന്ന 4 വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ നാട്ടുകാരുടെ പ്രതിഷേധം.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies