Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഫയലിലുറങ്ങി ചിതറ പോലീസ് സ്റ്റേഷന്‍

വളവുപച്ച പോലീസ് സ്റ്റേഷന്‍ എന്ന് പറഞ്ഞ് അന്ന് ആ കെട്ടിടം നാട്ടുകാരുടെ സഹായത്തോടെ പൂര്‍ത്തിയാക്കി. പിന്നീട് അതിന് ചിതറ പോലീസ് സ്റ്റേഷന്‍ എന്ന് പേര് നല്കിയെന്ന ആക്ഷേപം വിവാദമായിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെയും ഇതിനെക്കുറിച്ച് അധികാരികള്‍ ഒന്നും മിണ്ടിയിട്ടില്ല.

Janmabhumi Online by Janmabhumi Online
Jun 13, 2020, 03:48 pm IST
in Kollam
FacebookTwitterWhatsAppTelegramLinkedinEmail

ചിതറ: പിണറായി സര്‍ക്കാരിന്റെ ഭരണപരാജയത്തിന്റെ സ്മാരകമാവുകയാണ് ചിതറ പോലീസ് സ്റ്റേഷന്‍. കടയ്‌ക്കല്‍ സര്‍ക്കിളിന്റെ കീഴിലുള്ള കടയ്‌ക്കല്‍ പോലീസ് സ്റ്റേഷന്‍ വിഭജിച്ചാണ് ചിതറ പഞ്ചായത്തിന്റെ കീഴില്‍ വളവുപച്ചയില്‍ സ്റ്റേഷന്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. വളവുപച്ച പോലീസ് സ്റ്റേഷന്‍ അനുവദിച്ചതു മുതല്‍ തന്നെ വിവാദങ്ങള്‍ തുടങ്ങിയിരുന്നു. നിലവിലെ ചിതറ പഞ്ചായത്ത് രണ്ടാക്കി മടത്തറ പഞ്ചായത്ത് രൂപീകരിക്കണമെന്നും അതിന്റെ കീഴില്‍ പുതിയ പോലീസ് സ്റ്റേഷന്‍ വരുമെന്നുമൊക്കെയായിരുന്നു തീരുമാനങ്ങള്‍. തുടര്‍ന്ന് ചിതറ പഞ്ചായത്ത് നിലനില്ക്കുന്ന കിഴക്കുംഭാഗത്തെ കെട്ടിടത്തിന് മുകളില്‍ സ്റ്റേഷനുള്ള സൗകര്യം ഒരുക്കാനായിരുന്നു ശ്രമം. എന്നാല്‍ എതിര്‍പ്പുകള്‍ മൂലം അതു സാധിച്ചില്ല.

ചിതറ പഞ്ചായത്തിന്റെ കീഴിലുള്ള വളവുപച്ച മാര്‍ക്കറ്റിനകത്തെ കെട്ടിടം സ്റ്റേഷനുവേണ്ടി എടുക്കാന്‍ തീരുമാനിക്കുകയും നാട്ടുകാരുടെ സഹായത്താല്‍ വളവുപച്ച പോലീസ് സ്റ്റേഷന്‍ നിര്‍മാണ കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. ആ കമ്മറ്റിയുടെയും പഞ്ചായത്തിന്റെയും നേത്യത്വത്തില്‍ പണം സ്വരൂപിച്ച് കെട്ടിടം പൂര്‍ത്തിയാക്കുകയും അന്ന് ഭരണത്തില്‍ ഉണ്ടായിരുന്ന യുഡിഎഫ് സര്‍ക്കാരിലെ ആഭ്യന്തരമന്ത്രി ചിതറ പോലീസ് സ്റ്റേഷന്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഉദ്ഘാടനം കഴിഞ്ഞെങ്കിലും സ്റ്റേഷന്റെ പ്രവര്‍ത്തനം ഇതുവരെ ഈ കെട്ടിടത്തില്‍ ആരംഭിച്ചില്ല.

വളവുപച്ച പോലീസ് സ്റ്റേഷന്‍ എന്ന് പറഞ്ഞ് അന്ന് ആ കെട്ടിടം നാട്ടുകാരുടെ സഹായത്തോടെ പൂര്‍ത്തിയാക്കി. പിന്നീട് അതിന് ചിതറ പോലീസ് സ്റ്റേഷന്‍ എന്ന് പേര് നല്കിയെന്ന ആക്ഷേപം വിവാദമായിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെയും ഇതിനെക്കുറിച്ച് അധികാരികള്‍ ഒന്നും മിണ്ടിയിട്ടില്ല.  

ഇന്ന് ഈ കെട്ടിടം കാടുകയറി നായ്‌ക്കളുടെയും ഇഴജന്തുക്കളുടെയും താവളമായി. നിലവില്‍ കെട്ടിടത്തിന്റെ ജനല്‍ച്ചില്ലുകളെല്ലാം തകര്‍ത്ത് സാമൂഹ്യവിരുദ്ധരുടെ സങ്കേതമായി മാറിയിരിക്കുകയാണ്.  

ചിതറ പോലീസ് സ്റ്റേഷന്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കണമെന്നും ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ക്രമസമാധാന തകര്‍ച്ച പരിഹരിക്കാനിത് അത്യാവശ്യമാണെന്നും ബിജെപി ചടയമംഗലം നിയോജകമണ്ഡലം പ്രസിഡന്റ് പുത്തയം ബിജു പറഞ്ഞു.

Tags: പോലീസ്Chithara
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റെയ്ഡിനെത്തിയ വീട്ടിൽ മോഷണം ; മോഷണം പോയത് സ്വർണവും ടോർച്ചും മൊബൈലും , എക്സൈസ് ഉദ്യോഗസ്ഥൻ തൊണ്ടിയോടെ പിടിയിൽ

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

Kerala

കൊല്ലം ചിതറയില്‍ ഓടികൊണ്ടിരുന്ന കാറില്‍ തീ പടര്‍ന്നു

Kerala

എസ്‌ഐയുടെ വീട്ടില്‍ നിന്നും ബൈക്ക് മോഷ്ടിച്ചു, യുവാവ് പിടിയില്‍

Kerala

ഒന്‍പതാം ക്ലാസുകാരി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

വീട്ടുമുറ്റത്ത് കിടന്ന കാര്‍ കത്തിച്ചതിന് പിന്നില്‍ മുന്‍ വൈരാഗ്യം

റോബര്‍ട്ട് വദ്ര (ഇടത്ത്) സഞ്ജയ് ഭണ്ഡാരി (വലത്ത്)

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവിന് കുരുക്കുമുറുകുമോ? റോബര്‍ട്ട് വദ്രയുടെ ചങ്ങാതി ആയുധദല്ലാള്‍ സഞ്ജയ് ഭണ്ഡാരി പിടികിട്ടാ സാമ്പത്തിക കുറ്റവാളിയെന്ന് കോടതി

കുട്ടിക്കാലത്ത് രാഷ്‌ട്രീയ സംഘര്‍ഷത്തിനിടെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള; സിനിമ കണ്ട് ഹൈക്കോടതി ജഡ്ജി

സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍, കായികമേള തിരുവനന്തപുരത്ത്

പേരൂര്‍ക്കട വ്യാജ മോഷണ കേസില്‍ കുടുങ്ങിയ ദളിത് യുവതിയുടെ പരാതിയില്‍ കേസെടുത്തു

വിദ്യാര്‍ത്ഥി ചമഞ്ഞ് ഐഐടി ബോംബെയില്‍ 14 ദിവസം തങ്ങി, 21 വ്യാജ ഇമെയില്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചു, ഒടുവില്‍ ബിലാല്‍ പിടിയില്‍

അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം, യുവാവിന് പരിക്ക്

രേവന്ത് റെഡ്ഡി (ഇടത്ത്) അന്നപൂര്‍ണ്ണ കാന്‍റീനിനെ പേര് ഇന്ദിരാഗാന്ധി കാന്‍റീന്‍ എന്നാക്കി മാറ്റിയതില്‍ പ്രതിഷേധിച്ച മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങളായ സ്ത്രീകള്‍ (വലത്ത്)

രേവന്ത് റെഡ്ഡി പെട്ടു; സ്ത്രീകളുടെ തുണിയഴിച്ച് തല്ലുകൊടുത്താലേ ഇന്ദിരാഗാന്ധിയുടെ മഹത്വം മനസ്സിലാകൂ എന്ന പ്രസംഗം വിവാദമായി

മുഹറം അവധി മാറില്ല, ഞായറാഴ്ച തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies