Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പോലീസും കോടതിയും പാര്‍ട്ടിതന്നെ; മുക്കിയത് അനവധി കേസുകള്‍

പാര്‍ട്ടിക്കാര്‍ പ്രതികളായ കൊലപാതകങ്ങളും ലൈംഗിക പീഡനങ്ങളും സാമ്പത്തിക കുറ്റകൃത്യങ്ങളും ആദ്യം പാര്‍ട്ടി അന്വേഷിക്കുമെന്നതാണ് സിപിഎം പതിവ്. ഇരകളെ തള്ളിപ്പറയും, കുറ്റം ചെയ്യുന്ന പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും വെളളപൂശും. പരാതിക്കാരെ സമ്മര്‍ദ്ദം ചെലുത്തിയും ഭീഷണിപ്പെടുത്തിയും പരാതി പിന്‍വലിപ്പിക്കും, പോലീസ്-നിയമ സംവിധാനങ്ങളില്‍ പരാതികളെത്തിക്കാതെ മൂടിവച്ച് തേച്ചുമാച്ച് കളയും. ഈ സത്യമാണ് ജോസഫൈന്റെ വാക്കുകളില്‍ തെളിഞ്ഞത്.

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Jun 7, 2020, 04:42 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കണ്ണൂര്‍: സിപിഎമ്മിന് കോടതി സംവിധാനമുണ്ടെന്നും പാര്‍ട്ടി ഒരേസമയം കോടതിയും പോലീസുമാണെന്നുമുളള സംസ്ഥാന വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ എം.സി. ജോസഫൈന്റെ വെളിപ്പെടുത്തല്‍ പുറത്തുകൊണ്ടുവന്നത് അവരുടെ കേരള ശൈലി. ഇതുവഴി പാര്‍ട്ടിയും ഇടതു സര്‍ക്കാരുകളും മുക്കിയത് അനവധി, കൊലപാതക, പീഡനക്കേസുകളാണ്. പോലീസ് അന്വേഷിച്ച് കോടതി തീര്‍പ്പാക്കേണ്ട ഗുരുതരമായ കേസുകളാണ് ഇങ്ങനെ നിസാരമായി മുക്കിയത്.

പാര്‍ട്ടിക്കാര്‍ പ്രതികളായ കൊലപാതകങ്ങളും ലൈംഗിക പീഡനങ്ങളും സാമ്പത്തിക കുറ്റകൃത്യങ്ങളും ആദ്യം പാര്‍ട്ടി അന്വേഷിക്കുമെന്നതാണ് സിപിഎം പതിവ്. ഇരകളെ തള്ളിപ്പറയും, കുറ്റം ചെയ്യുന്ന പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും വെളളപൂശും. പരാതിക്കാരെ സമ്മര്‍ദ്ദം ചെലുത്തിയും ഭീഷണിപ്പെടുത്തിയും പരാതി പിന്‍വലിപ്പിക്കും, പോലീസ്-നിയമ സംവിധാനങ്ങളില്‍ പരാതികളെത്തിക്കാതെ മൂടിവച്ച് തേച്ചുമാച്ച് കളയും. ഈ സത്യമാണ്  ജോസഫൈന്റെ വാക്കുകളില്‍ തെളിഞ്ഞത്.

കണ്ണൂര്‍ പാനൂരില്‍ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ജയകൃഷ്ണന്‍ മാസ്റ്ററെ പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നിലിട്ട് വെട്ടിക്കൊല്ലാന്‍ തീരുമാനിച്ചതും യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്തിയതും സിപിഎമ്മിലെ പോലീസും കോടതിയുമായിരുന്നു. തളിപ്പറമ്പില്‍ ലീഗുകാരനായിരുന്ന അരിയില്‍ ഷുക്കൂറിനെ പ്രവര്‍ത്തകരും നേതാക്കളുമടങ്ങിയ ജനക്കൂട്ടത്തെ സാക്ഷിനിര്‍ത്തി വിചാരണ നടത്തിയാണ് പട്ടാപ്പകല്‍ കൊന്നത്. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ ഉയര്‍ന്ന നിരവധി സാമ്പത്തിക പരാതികളിലും പാര്‍ട്ടിക്കുള്ളില്‍ അന്വേഷണം നടത്തി കുറ്റക്കാരെ സംരക്ഷിച്ചു. ഇരകളായ പാര്‍ട്ടിക്കകത്തുള്ളവരെയും പുറത്തുളളവരെയും ഒരു പോലെ തള്ളിപ്പറഞ്ഞു.

കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിക്കെതിരെ പാര്‍ട്ടിപ്രവര്‍ത്തകയായ സ്ത്രീയുയര്‍ത്തിയ ലൈംഗിക പീഡന പരാതി ആദ്യം അന്വേഷിച്ച് ഒതുക്കി. പരാതക്കാരില്‍ ഒരാള്‍ കോടതിയില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷിച്ചു. ഷൊര്‍ണ്ണൂര്‍ എംഎല്‍എയായ പി.കെ. ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനി

താ നേതാവ് ലൈംഗിക പീഡന പരാതി ഉന്നിയിച്ചപ്പോള്‍ സിപിഎം അന്വേഷണ കമ്മീഷനെ നിയമിച്ചു. പാര്‍ട്ടി പ്രവര്‍ത്തകയോട് നേതാവിന് യോജിക്കാത്ത രീതിയില്‍ സംസാരിച്ചുവെന്ന് മാത്രം കണ്ടെത്തി അത് അവസാനിപ്പിച്ചു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ശശി പിന്നീട് സിപിഎമ്മില്‍ സജീവമായി. ശശി അഴിയെണ്ണേണ്ട കുറ്റമാണ് ഇല്ലാതാക്കിയത്. എറണാകുളത്ത് സെക്രട്ടറിയുടെ ലൈംഗിക ചെയ്തികള്‍  റെക്കോഡ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പിടിയിലായ സംഭവവും ഒതുക്കി.

ഏറ്റവുമൊടുവില്‍ കണ്ണൂര്‍ കൂത്തുപറമ്പില്‍ കഴിഞ്ഞ ദിവസം തൊഴിലുറപ്പ് തൊഴിലാളിയായ യുവതിയെ വീട്ടില്‍ വിളിച്ചു വരുത്തി സിപിഎം ഏരിയ കമ്മിറ്റിയംഗം ലൈംഗിക അതിക്രമത്തിന് ശ്രമിച്ചു. കേസും പൊല്ലാപ്പുമായി മാറേണ്ട പരാതിയും മുക്കി. ചെര്‍പ്പുളശേരിയില്‍ വനിതാ പ്രവര്‍ത്തകയുടെ പീഡന പരാതിയും ഇങ്ങനെ മുക്കി.

Tags: courtപോലീസ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൈബ്രിഡ് കഞ്ചാവ് : ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

Kerala

എം.ആര്‍ അജിത് കുമാറിനെ സംബന്ധിച്ച വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയില്ല: വിജിലന്‍സ് ഉദ്യോഗസ്ഥന് കോടതിയുടെ ശകാരം

Kerala

വക്കം ഷാഹിന വധക്കേസ് : പ്രതി നസിമുദ്ദീന് 23 വര്‍ഷം കഠിന തടവും ജീവപര്യന്തം തടവും പിഴയും

Kerala

യുവതിയെ കാറില്‍ കയറ്റി കൊണ്ടുപോയി ലൈംഗിക അതിക്രമം: പ്രതിക്ക് കഠിന തടവും പിഴയും

Kerala

ദമ്പതികളുടെ കൊലപാതകം മകന്റെ മരണം സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കെ

പുതിയ വാര്‍ത്തകള്‍

ഹോമിയോ ഡോക്ടര്‍മാര്‍ ജൂലൈ 31നകം ഹോളോഗ്രാം സര്‍ട്ടിഫിക്കറ്റ് നേടണം, അല്ലാത്തപക്ഷം പ്രാക്ടീസ് അനുവദിക്കില്ല

‘നല്‍കേണ്ടത് എന്തെങ്കിലും മറുപടിയല്ല, വിവരാവകാശ നിയമത്തെ പരിഹസിക്കുന്ന ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ല’

നാട്ടിലേക്കു മടങ്ങാനായി 75 വിദ്യാര്‍ത്ഥികള്‍ കേരള ഹൗസിലെത്തിയെന്ന് അധികൃതര്‍, കണ്‍ട്രോള്‍ റൂം ഐഡിയില്‍ മാറ്റം

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം നേരത്തെയെത്തും

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഞായറാഴ്ച 200 ലേറെ കല്യാണം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണം മോഷണം പോയി

വീട്ടില്‍ അതിക്രമിച്ചു കയറി സ്വര്‍ണമാലയും പണവും മോഷ്ടിച്ചയാള്‍ പിടിയില്‍

നഗ്രോത്തയില്‍ ആക്രമണം നടന്നെന്ന് സൈന്യത്തിന്റെ സ്ഥിരീകരണം

ഇടുക്കിയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു

ഇന്ത്യന്‍ രൂപയും ലോകത്തിലെ മറ്റ് കറന്‍സികളും തമ്മിലെ ഇന്നത്തെ വിനിമയ നിരക്ക്; യുദ്ധക്കരിനിഴലില്‍ രൂപയ്‌ക്ക് ഇ‍ടിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies