Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അവശിഷ്ടങ്ങള്‍ എല്ലാം പുഴയില്‍ കൂട്ടിയിട്ട് വീണ്ടും മണല്‍ കൊള്ള, ആവശ്യക്കാരുടെ വീട്ടുപടിക്കല്‍ മണലെത്തിച്ച് മണല്‍ മാഫിയ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന പുഴ ശുചീകരണത്തിനിടയിലാണ് വ്യാപകമായി മണല്‍ വില്‍പ്പനയും നടന്നിരിക്കുന്നത്. ശുചീകരണത്തിനിടയില്‍ പുഴയില്‍ നിന്നും ശേഖരിക്കുന്ന മണല്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പഞ്ചായത്ത് സെക്രട്ടറിയുടെ അധീനതയില്‍ സൂക്ഷിക്കണമെന്ന പൊതു നിര്‍ദ്ദേശം ഇവിടെയും കാറ്റില്‍ പറത്തുകയാണ് .

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 4, 2020, 11:19 pm IST
in Kannur

ഇരിട്ടി: വീണ്ടും പുഴ ശുചീകരിക്കാനെന്ന പേരില്‍ വന്‍ മണല്‍ക്കൊള്ള. മാലിന്യങ്ങള്‍ നീക്കി ഒഴുക്ക്  ക്രമപ്പെടുത്താനുള്ള ജില്ലാ ഭരണകൂടത്തിന്റെ  നിര്‍ദ്ദേശം മറയാക്കിയാണ് മണല്‍കൊള്ള നടക്കുന്നത്. വന്‍ മണലെടുപ്പ് തന്നെയാണ് ഇപ്പോഴും ഇരിട്ടി മേഖലയിലെ പുഴകളില്‍ നടന്നുകൊണ്ടിരിക്കുന്നത്.  അതേസമയം പുഴയില്‍ നിന്നും നീക്കേണ്ട ചെളിയും കല്ലും പുഴയോരത്ത് തന്നെ കൂട്ടിയിട്ടിരിക്കുകയാണ്. പുഴയുടെ ഒഴുക്കിനു ഒരു തടസ്സവും ഉണ്ടാക്കാത്ത ഭാഗത്തെ മണല്‍ മുഴുവന്‍ കോരിക്കടത്തുകയും ചെയ്തു. 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന പുഴ ശുചീകരണത്തിനിടയിലാണ് വ്യാപകമായി മണല്‍ വില്‍പ്പനയും നടന്നിരിക്കുന്നത്. ശുചീകരണത്തിനിടയില്‍ പുഴയില്‍ നിന്നും ശേഖരിക്കുന്ന മണല്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പഞ്ചായത്ത് സെക്രട്ടറിയുടെ അധീനതയില്‍ സൂക്ഷിക്കണമെന്ന പൊതു നിര്‍ദ്ദേശം  ഇവിടെയും കാറ്റില്‍ പറത്തുകയാണ് . 

ശുചീകരണത്തില്‍ നിന്നും  പൊതുമേഖലാ സ്ഥാപനമായ ക്ലേയിസ്  ആന്‍ഡ് സെറാമിക്‌സിനെ   ഒഴിവാക്കിയത് തന്നെ മണലിന്റെ  പേരില്‍ ഉയര്‍ന്ന വിവാദത്തെ തുടര്‍ന്നായിരുന്നു.  പ്രവര്‍ത്തനത്തില്‍ സുതാര്യത ഉറപ്പാക്കാനാണ് ജില്ലാ ഭരണകൂടം പുഴയോര മേഖലയിലെ പഞ്ചായത്തുകളെ ഇതിനായി ചുമതലപ്പെടുത്തിയത്.  പുഴയിലെ  കല്ലും മണ്ണും നീക്കുന്നതിനിടയില്‍  ലഭിക്കുന്ന മണല്‍ ശേഖരിക്കാനായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവെങ്കിലും രണ്ട് ദിവസമായി നടന്നത് മണലെടുപ്പ് തന്നെയായിരുന്നു.  

നിരവധി ടിപ്പറുകളും മണ്ണ് മാന്തി യന്ത്രങ്ങളുമായി നടത്തിയ പ്രവര്‍ത്തനത്തിലും അധികൃതരുടെ കണ്ണ് വെട്ടിക്കാന്‍  ചിലയിടങ്ങളില്‍ അല്‍പ്പം  ശുചീകരണ പ്രവൃത്തി നടത്തി എന്നല്ലാതെ  മറ്റൊന്നും നടന്നിട്ടില്ല. നിരവധി പ്രദേശങ്ങളിലാണ് മണല്‍ രഹസ്യമായി കടത്തി സൂക്ഷിച്ചിരിക്കുന്നത്  പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിലാണ് പുഴ ശുചീകരണം നടക്കുന്നതെങ്കിലും പ്രാദേശിക മണല്‍വാരല്‍ സംഘങ്ങളാണ് രണ്ട് ദിവസമായി പ്രവര്‍ത്തനങ്ങളെല്ലാം ഏകോപിപ്പിക്കുന്നത്. 

പുഴയില്‍ നിന്നും ശേഖരിക്കുന്ന മണലിന്റെയും മറ്റ് അവശിഷ്ടങ്ങളുടേയും വ്യക്തമായ കണക്കുകള്‍ സൂക്ഷിക്കുന്നുണ്ടെന്നാണ്  പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. എന്നാല്‍ മേഖലയിലെ പല നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കും  മണല്‍ എത്തിയിട്ടുണ്ടെന്നാണ് നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും പറയുന്നത്. ബാവലി, ബാരാപോള്‍ പുഴയുടെ പരിധിയില്‍ വരുന്ന അയ്യന്‍കുന്ന്, പായം, മുഴക്കുന്ന് പഞ്ചായത്തു പരിധിയിലെ  പുഴകളിലാണ് ശുചീകരണം നടക്കുന്നത്. രണ്ടുദിവസമായി നടക്കുന്ന ശുചീകരണത്തിനിടിയും കാര്യമായ അവശിഷ്ടങ്ങള്‍ ഒന്നും പുഴയില്‍ നിന്നും നീങ്ങിയിട്ടുമില്ല.  

മണലെടുപ്പ് പ്രദേശങ്ങള്‍ ബിജെപി മണ്ഡലം പ്രസിഡന്റ് എം.ആര്‍. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. പുഴ ശുചീകരണത്തിന്റെ മറവില്‍ വീണ്ടും മണല്‍ കടത്തു വ്യാപകമായി നടക്കുന്നതായി സുരേഷ് ആരോപിച്ചു. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് വള്ളിത്തോട് നിര്‍മ്മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിന്റെ സ്ഥലത്ത് മണല്‍ ഇറക്കി അതിന്റെ മുകളില്‍ മണലല്ലെന്ന് വരുത്താന്‍ കരിങ്കല്‍ പൊടി വിതറി സൂക്ഷിച്ചതായി കണ്ടെത്തിയത്. ഇതുപോലെ മേഖലയില്‍ നിരവധി വ്യക്തികള്‍ക്ക് മണല്‍ എത്തിച്ചു നല്‍കിയതായി സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Tags: riversand
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്ണ് മാറ്റാന്‍ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥന്‍ ക്രിസ്റ്റ്യന്‍ ജോസ് പിടിയില്‍

മഹാമാഘ മഹോത്സവം സമാപിച്ചതിന്റെ പിറ്റേന്ന് ഭാരതപ്പുഴയുടെ തീരത്ത് മഹാശുചീകരണയജ്ഞം നടത്തിയതിനു
ശേഷം സേവാഭാരതി പ്രവര്‍ത്തകര്‍ മഹാമാഘ സഭ സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍, ഉത്തര കേരളം പ്രാന്ത പ്രചാരക് അ. വിനോദ് തുടങ്ങിയവര്‍ക്കൊപ്പം
നിളയില്‍ സ്‌നാനം ചെയ്യുന്നു
Kerala

നിളാ തീരത്ത് സേവാഭാരതിയുടെ ശുചീകരണ യജ്ഞം

Kerala

സിപിഎം അഴിമതിക്കാര്‍ക്കൊപ്പം; കൈക്കൂലി സംഭാഷണം പുറത്തായിട്ടും നടപടിയില്ല, അണികൾക്കിടയിൽ പ്രതിഷേധം ശക്തം

Kerala

വര്‍ക്കലയില്‍ കുന്ന് ഇടിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് ജെ സി ബി ഡ്രൈവര്‍ മരിച്ചു

Kerala

കോഴിക്കോട് അനധികൃതമായി പുഴമണല്‍ കടത്തിയ ലോറി പിടികൂടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല ; ഇതൊരു ക്രമസമാധാന പ്രശ്നമാണ് ; സുനില്‍ ആംബേക്കര്‍

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

അമൃതാനന്ദമയി അമ്മ എന്റെ മടിയിൽ കിടന്നു,; മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു,ഷീല

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.