Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പഠനത്തിനായി 11418 വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനമില്ല

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുള്‍പ്പെടെയുള്ള പിന്നോക്ക ജില്ലയായ കാസര്‍കോട്ടെ 11418 വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യമില്ല. ടി.വി, ഇന്റര്‍നെറ്റ്, സ്മാര്‍ട്ട്‌ഫോണ്‍ തുടങ്ങിയ പഠനോപാധികള്‍ ഇവര്‍ക്കില്ല. കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലാണ് ഇതില്‍ പകുതിയോളം. ബാക്കിയുള്ളവര്‍ ജില്ലയുടെ മലയോര മേഖലയിലാണ്.

കെ. കെ. പത്മനാഭൻ by കെ. കെ. പത്മനാഭൻ
Jun 2, 2020, 12:42 pm IST
in Kasargod
FacebookTwitterWhatsAppTelegramLinkedinEmail

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുള്‍പ്പെടെയുള്ള പിന്നോക്ക ജില്ലയായ കാസര്‍കോട്ടെ 11418 വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യമില്ല. ടി.വി, ഇന്റര്‍നെറ്റ്, സ്മാര്‍ട്ട്‌ഫോണ്‍ തുടങ്ങിയ പഠനോപാധികള്‍ ഇവര്‍ക്കില്ല. കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലാണ് ഇതില്‍ പകുതിയോളം. ബാക്കിയുള്ളവര്‍ ജില്ലയുടെ മലയോര മേഖലയിലാണ്. 

ബ്ലോക്കുതല റിസോഴ്‌സ് കേന്ദ്രങ്ങള്‍ വഴി സമഗ്രശിക്ഷാ കേരള അധികൃതരെടുത്ത കണക്കിലാണ് ഇത്രയേറെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യങ്ങളില്ലെന്ന് കണ്ടെത്തിയത്. പ്രീപ്രൈമറി മുതല്‍ പ്ലസ്ടു വരെയുള്ള 2,02,306 വിദ്യാര്‍ഥികള്‍ക്കിടയിലാണ് വിദ്യാഭ്യാസവകുപ്പധികൃതര്‍ കണക്കെടുത്തത്.

കുമ്പള ബിആര്‍സി പരിധിയിലാണ് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത കുട്ടികള്‍ ഏറ്റവും കൂടുതലുള്ളത് 2639. ഏറ്റവും കുറവ് ബേക്കലിലാണ് 814. ചെറുവത്തൂരില്‍ 1050, ചിറ്റാരിക്കാലില്‍ 1700, ഹൊസ്ദുര്‍ഗില്‍ 1225, കാസര്‍കോട്ട് 1900, മഞ്ചേശ്വരത്ത് 2090 വീതം വിദ്യാര്‍ഥികള്‍ക്കും പഠനസൗകര്യമില്ലെന്ന് കണക്കുകള്‍ പറയുന്നു. എന്നാല്‍, ലോക്ക്ഡൗണിനിടെയെടുത്ത ഈ കണക്ക് പൂര്‍ണമായും ശരിയല്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. 

ക്ലാസ്‌റൂം വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയാണ് ടെലിവിഷന്‍, കേബിള്‍ കണക്ഷന്‍, ഡിഷ്, കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ്, സ്മാര്‍ട്ട്‌ഫോണ്‍ എന്നീ സൗകര്യങ്ങളില്ലാത്ത വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിച്ചത്. സര്‍ക്കാര്‍, എയിഡഡ്, അംഗീകാരുമുള്ള അണ്‍ എയിഡഡ് എന്നീ വിഭാഗങ്ങളിലായി 517 സ്‌കൂളുകളാണ് ജില്ലയിലുള്ളത്. ഇത്രയും സ്‌കൂളുകളിലായി ഒന്നുമുതല്‍ 12 വരെ (പ്ലസ് വണ്‍ ഒഴികെ) ക്ലാസുകളിലായി 6450 ഓളം ഡിവിഷനുകളുണ്ട്. കാസര്‍കോട് ജില്ലയില്‍ പ്രീ പൈമറി മുതല്‍ പ്ലസ്ടുവരെ രണ്ടരലക്ഷം കുട്ടികളാണ് കഴിഞ്ഞ അധ്യയന വര്‍ഷത്തിലുണ്ടായിരുന്നത്. പ്രീപൈമറി, ഒന്നാം ക്ലാസ്, പ്ലസ്‌വണ്‍ എന്നീ ക്ലാസുകളൊഴിച്ചാല്‍ ഏതാണ്ട് രണ്ടുലക്ഷത്തോളം കുട്ടികളുണ്ട്. 8303 അധ്യാപകരുണ്ട്. താത്കാലിക അധ്യാപകര്‍ വേറെയും.

വൈദ്യുതിപോലും ഇല്ലാത്ത വീടുകളും കണക്കെടുപ്പില്‍ കണ്ടെത്തിയിട്ടുണ്ട്. അത്തരം വീടുകളില്‍ അടിയന്തര ഇടപെടലുകള്‍ നടത്തി വിദ്യാര്‍ഥികളെ പഠനസജ്ജരാക്കുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ക്ക് കത്തെഴുതിയിരിക്കുകയാണ് അധികൃതര്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ വിക്‌ടേഴ്‌സ് ചാനല്‍, യുട്യൂബ്, സമഗ്ര പോര്‍ട്ടല്‍ തുടങ്ങിയവയിലൂടെ ഓണ്‍ലൈനായാണ് വിദ്യാര്‍ഥികളെ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുന്നത്. എന്നാല്‍, ജില്ലയുടെ മലയോരത്തും തീരപ്രദേശത്തുമാണ് ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ സൗകര്യം ഇല്ലാത്ത കുട്ടികളില്‍ ഭൂരിപക്ഷവും. മലയോരത്തെ പട്ടികജാതി, പട്ടികവര്‍ഗ കോളനികളില്‍ ടി.വി, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് തുടങ്ങിയ സംവിധാനങ്ങളില്ലാത്തതിനാല്‍ ഇവര്‍ക്ക് ഓണ്‍ലൈന്‍ പഠനം നടത്താനാവാത്തതിനാല്‍ രക്ഷിതാക്കള്‍ കുട്ടികളുടെ ഭാവിയോര്‍ത്ത് ആശങ്കയിലായിരിക്കുകയാണ്.
 

Tags: kasargodഓണ്‍ലൈന്‍phoneടിവി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എറണാകുളം അത്താണിയില്‍ യുവാവ് വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala

ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ സുകാന്തിനെ പിടികൂടണമെന്ന് ഡിസിപി

Kerala

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ : സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷിനെ പ്രതി ചേര്‍ക്കും

Kerala

മില്‍മ പാല്‍ തിളക്കുമ്പോള്‍ എണ്ണയുടെ ഗന്ധം; മില്‍മയ്‌ക്ക് വീഴ്‌ച സംഭവിച്ചുവോ ? 5000 പാക്കറ്റുകള്‍ മടക്കി

India

ആ അപകടകാരികള്‍ നിങ്ങളുടെ ഫോണിലുമുണ്ടോ? പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ നീക്കിയത് 300ലധികം ആപ്പുകള്‍

പുതിയ വാര്‍ത്തകള്‍

CCTV camera installed on wall of the building. Scan the area for surveillance purposes. Can be used background in security work. 3D Render

കടുത്തുരുത്തിയിലെ 31 പവന്‍ കവര്‍ച്ച: മോഷ്ടാക്കളുടേതെന്നു കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു

പാകിസ്ഥാന്‍ അസോസിയേഷന്‍ ഓഡിറ്റോറിയം (ഇടത്ത് മുകളില്‍) ഷഹീദ് അഫ്രീദി (ഇടത്ത് താഴെ)

പാകിസ്ഥാന്‍ ഐഎസ് ഐ നടത്തിയ ഗൂഢാലോചനയായിരുന്നു ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയ ദുബായിലെ ചടങ്ങെന്ന് ഓര്‍ഗനൈസര്‍

പരിപാടി നടക്കുന്ന പാകിസ്ഥാന്‍ ഹാളിലേക്ക് ഷഹീദ് അഫ്രീദിയെ കൂട്ടിക്കൊണ്ടുവരുന്ന സംഘാടകന്‍ (ഇടത്ത്) ഷഹീദ് അഫ്രീദിയുടെ വാക്കുകള്‍ക്ക് കയ്യടിയും ആര്‍പ്പുവിളിയും (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം; ചടങ്ങ് നടന്നത് പാകിസ്ഥാന്‍ അസോസിയേഷന്‍ ഹാളില്‍

കുസാറ്റ് അലുമിനി സംഘടന ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയപ്പോള്‍ (ഇടത്ത്) സൂര്യ കൃഷ്ണമൂര്‍ത്തി (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം: കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി

റഷ്യന്‍ വ്യോമതാവളങ്ങളെ ആക്രമിച്ച് യുക്രെയിന്‍

ഗുകേഷ് ഡി, ഹികാരു നകാമുറ, മാഗ്നസ് കാള്‍സന്‍, ഫാബിയാനോ കരുവാന, അര്‍ജുന്‍ എരിഗെയ്സി, വെയ് യി (ഇടത്ത് നിന്നും വലത്തോട്ട്)

ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്

മുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ച നിലയില്‍

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഞായറാഴ്ച 4 മരണം

കൗമാരക്കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

കരുവാറ്റയില്‍ 2 സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies