Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

സ്മാര്‍ട്ട് ക്ലാസ് റൂമിനെ ഇടതുപക്ഷം എതിര്‍ത്തത് ഓര്‍മ്മിപ്പിക്കട്ടെ…

വിവരാവകാശ പ്രവര്‍ത്തകനും കോളമിസ്റ്റുമായ ബ്രിജിത് കൃഷ്ണ ഫേസ്ബുക്കില്‍ എഴുതിയതില്‍ നിന്ന്:

ബ്രിജിത് കൃഷ്ണ by ബ്രിജിത് കൃഷ്ണ
Jun 2, 2020, 03:00 am IST
in Article

”ഒരു സംഭവം ജൂണ്‍ ഒന്നാം തീയതി പറയേണ്ടതുണ്ട്. 2004 മാര്‍ച്ച് 19ന് മലപ്പുറം ജില്ലാ പഞ്ചായത്ത് മീറ്റിങ് കൂടുകയാണ്. മുഖ്യ അജണ്ട ആദരണീയ എപിജെ അബ്ദുല്‍ കലാം നിരന്തരം ഉദ്‌ബോധിപ്പിച്ചു കൊണ്ടിരിക്കുന്ന വിദൂര വിദ്യാഭ്യാസ പദ്ധതി മലപ്പുറത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ എങ്ങനെ നടപ്പിലാക്കണം എന്നതാണ്. ഇതിനായി ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ മീറ്റിങ്ങില്‍ കെല്‍ട്രോണ്‍ ജനറല്‍ മാനേജറും പ്രോജക്ട് മാനേജറും ഞാനും ഐടിഐ സ്‌കൂളിലെ ജില്ലാ കോഡിനേറ്ററും പങ്കെടുത്തിരുന്നു. 2004 എന്നുപറയുമ്പോള്‍ ലറൗരീാ കമ്പനിയോ ബൈജു ആപ്പൊ ഒന്നും വിദ്യാഭ്യാസ കണ്ടന്റുകളെ കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ല. ആ മീറ്റിങ്ങില്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ക്വാളിറ്റിയുള്ള ഡിജിറ്റല്‍ പ്രൊജക്ടര്‍, കംപ്യൂട്ടര്‍, യുപിഎസ്, സ്‌ക്രീന്‍, ഓഡിയോ സിസ്റ്റവും കൂട്ടത്തില്‍ കുറെ വിദ്യാഭ്യാസ കണ്ടന്റുകളുടെ ഡിവിഡിയും നല്‍കുന്ന പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് എം. ഉമ്മര്‍, ധനകാര്യ സ്റ്റാന്‍ഡിങ്ങും വൈസ് പ്രസിഡന്റുമായ അബ്ദുറഹ്മാന്‍ രണ്ടത്താണി, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ അംഗമായിരുന്ന കെ.ടി. ജലീല്‍ (iuml) എന്നിവരാണ് പ്രമുഖര്‍.

വൈസ് പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ രണ്ടത്താണി ആയിരുന്നു മലപ്പുറത്തെ പദ്ധതി നടപ്പിലാക്കുന്നതിനെ കുറിച്ച് ആദ്യമായി എന്നോട് ചോദിച്ചത്. ഞാന്‍ പദ്ധതി ഉണ്ടാക്കി, തുടര്‍ന്ന് കെല്‍ട്രോണിനെ ജില്ലാ പഞ്ചായത്ത് ബന്ധപ്പെട്ടു.

കൗണ്‍സില്‍ മീറ്റിങ്ങില്‍ ഇടതുപക്ഷ മെമ്പര്‍മാര്‍ അധ്യാപകരുടെ തൊഴില്‍ നഷ്ടപ്പെടുമെന്നും ഇത് പ്രായോഗികമല്ലെന്നും വാദിച്ച് പദ്ധതിയെ എതിര്‍ത്തു. വല്ല്യ അധ്യാപഹനായ കെ.ടി. ജലീലും (ഭരണപക്ഷം) ആവുന്നത്ര കുത്തിതിരിപ്പ് ഉണ്ടാക്കി. പക്ഷേ അഡ്വ. എം. ഉമ്മര്‍ എന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ സത്യസന്ധതയും വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെ നിശ്ചയദാര്‍ഢ്യത്തിനും മുമ്പില്‍ ജലീലിന് തോല്‍വി സമ്മതിച്ചു കൊടുക്കേണ്ടി വന്നു. ഒരു കോടി 86 ലക്ഷം രൂപ ചെലവാക്കി 2004 മാര്‍ച്ച് 22ന് ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ അനുമതി നല്‍കി. അന്നേ ദിവസം ഉച്ചയ്‌ക്ക് ഊണ് കഴിക്കുമ്പോഴാണ് ഈ പദ്ധതിക്ക് എന്ത് പേരിടണമെന്ന് ആലോചിച്ചത്. വൈകുന്നേരമായപ്പോഴേക്കും അബ്ദുറഹ്മാന്‍ രണ്ടത്താണിയും ഞാനും പ്രോജക്ട് മാനേജറും കണ്ടെത്തിയ പേരായിരുന്നു സ്മാര്‍ട്ട് ക്ലാസ് റൂം. അന്നുവരെ ഒരാളും ‘സ്മാര്‍ട്ട് ക്ലാസ് റൂം’ എന്ന പേര് ഉപയോഗിച്ചിരുന്നില്ല.

പേര് ട്രേഡ് മാര്‍ക്ക് റജിസ്റ്റര്‍ ചെയ്യണം എന്നൊക്കെ അന്ന് പദ്ധതിയുണ്ടായിരുന്നു, നടന്നില്ല. സാധാരണ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇലക്‌ട്രോണിക്ക് സാധനങ്ങള്‍ വാങ്ങിച്ചാല്‍ സ്റ്റോക്കില്‍ കയറ്റി പെട്ടി പൊട്ടിക്കാത്ത സ്ഥിരം രീതി മലപ്പുറത്തില്ല. വളരെ വിജയിച്ച ഒരു പദ്ധതി. മലപ്പുറത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പദ്ധതി നടപ്പിലാക്കിയ ശേഷവും പദ്ധതിക്കെതിരെ ഇടത് അധ്യാപക സംഘടനകള്‍ നിരന്തരം സമരം ചെയ്തു. എന്തായാലും സ്മാര്‍ട്ട് ക്ലാസ് റൂം എന്ന പദ്ധതി 2004 ജൂണ്‍ ഒന്നിന് മലപ്പുറത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലാണ് ആദ്യമായി നടപ്പിലാക്കിയതെന്നും അധ്യാപകരുടെ ജോലി കളയുന്ന സാമ്രാജ്യത്വ അജണ്ടയെന്ന് പറഞ്ഞാണ് ഇടതുപക്ഷം ഇതിനെ എതിര്‍ക്കുന്നതെന്ന് ഓര്‍മ്മിപ്പിക്കാനും, കെ.ടി. ജലീല്‍ സ്മാര്‍ട്ട് ക്ലാസ് റൂമിന് എതിരായിരുന്നെന്നും പറയാനാണീ കുറിപ്പ്.”

Tags: keralaschoolsഓണ്‍ലൈന്‍cpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

നമുക്ക് എതിരെ പറഞ്ഞാൽ അവരെല്ലാം അധികാരമോഹികൾ; സിപിഎം നേതാക്കളെല്ലാം സന്യാസം അഭ്യസിക്കുന്നവരെന്ന് പരിഹസിച്ച് ജേക്കബ്ബ് തോമസ്

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊർജ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഉന്നതതല യോഗം ചേർന്ന് കേന്ദ്രം

കടം വാങ്ങിയ ആളെ വായ്‌പ തിരിച്ചടയ്‌ക്കാൻ വിളിക്കുന്നത് ആത്മഹത്യാ പ്രേരണയല്ല: സുപ്രീംകോടതി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.